Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാലിയില്‍ ഫ്രഞ്ച്‌ സൈനിക നടപടി അന്തിമഘട്ടത്തിലേക്ക്‌

Janmabhumi Online by Janmabhumi Online
Feb 4, 2013, 09:57 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ബമാക്കോ: മാലിയില്‍ മുസ്ലീംഭീകരര്‍ക്കെതിരെയുള്ള ഫഞ്ച്‌ സൈനിക നടപടികള്‍ അന്തിമഘട്ടത്തിലേക്ക്‌. വടക്കന്‍ പ്രിവിശ്യയിലെ വിമതകേന്ദ്രങ്ങളില്‍ ഫ്രഞ്ച്‌ സൈന്യം ബോംബിട്ടു. മലയോരമേഖലകളില്‍ തമ്പടിച്ചിരിക്കുന്ന വിമതരെ തുരത്താനും പ്രദേശത്ത്‌ ഇവര്‍ കേന്ദ്രീകരിക്കാതിരിക്കാനുമാണ്‌ നടപടി. വിമതര്‍ക്ക്‌ ഇനി ഏറെ നാള്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന്‌ ഫ്രഞ്ച്‌ വിദേശകാര്യമന്ത്രി ലോറന്റ്‌ ഫേബിയസ്‌ പറഞ്ഞു. അതേസമയം ആക്രമിക്കപ്പെടുമെന്ന ഭയത്താല്‍ വ്യാപാരികള്‍ പ്രദേശം ഉപേക്ഷിച്ച്‌ പോകുന്നതിനാല്‍ മേഖലയില്‍ ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനമുള്‍പ്പെടെയുള്ളവയുടെയും വില കുതിച്ചുയരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്‌.
വടക്കു കിഴക്കന്‍ മേഖലകളിലായി തമ്പടിച്ചിരിക്കുന്ന വിമതര്‍ ഈ മേഖലയില്‍ തന്നെ തുടരാനാണ്‌ സാധ്യതയെന്നും എന്നാല്‍ ഇവര്‍ക്ക്‌ വേണ്ട അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടാല്‍ ഇത്‌ സാധ്യമല്ലെന്നും ലോറന്റ്‌ ഫേബിയസ്‌ പറഞ്ഞു.

വിമതരുടെയും മുസ്ലീം ഭീകരരുടെയും ശക്തികേന്ദ്രമായ കിടാലിന്റെ പൂര്‍ണനിയന്ത്രണമേറ്റെടുക്കാന്‍ സര്‍ക്കാരിനോ ഫ്രഞ്ച്‌ സൈന്യത്തിനോ ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ കിടാല്‍ വിമാനത്താവളം സൈന്യം തിരികെ പിടിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മുസ്ലീം ഭീകരരുമായി ചര്‍ച്ചക്കില്ലെന്ന്‌ മാലിയിലെ ഇടക്കാല പ്രസിഡന്റ്‌ ദിയോക്കൗണ്ടോ താരോ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ മൃദുസമീപനം പുലര്‍ത്തുന്ന വിമതവിഭാഗമായ തരേഗുമായി ചര്‍ച്ചക്ക്‌ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വയംഭരണാവകാശം ഉന്നയിച്ച്‌ വടക്കന്‍മേഖലയില്‍ പ്രക്ഷോഭം തുടങ്ങിയ വിഭാഗമാണ്‌ തരേഗ്‌. എന്നാല്‍ പിന്നീട്‌ ഇവര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മുസ്ലീംഭീകരസംഘടനകളുമായി ചേര്‍ന്നു. അതേസമയം, ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ തരേഗ്‌ വിമതരെ തള്ളി മാലിയിലെ പ്രധാനനഗരങ്ങളില്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു.

സൈനിക അട്ടിമറിയെത്തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിക്കിടെയായിരുന്നു മുസ്ലീം ഭീകരര്‍ ഉള്‍പ്പെടുന്ന വിമതവിഭാഗം മാലിയുടെ പ്രധാനനഗരങ്ങള്‍ പിടിച്ചെടുത്തത്‌.

തലസ്ഥാനമായ ബമാക്കോയിലേക്ക്‌ ഭീകരര്‍ നീങ്ങിയതിനെത്തുടര്‍ന്നാണ്‌ മാലി ഫ്രാന്‍സിന്റെ സഹായം തേടിയത്‌. പ്രധാന നഗരങ്ങളുടെ ആധിപത്യം നേടിയ മുസ്ലീം ഭീകരര്‍ മാലിയുടെ ചരിത്ര സ്മാരകങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും നശിപ്പിക്കുന്നത്‌ പതിവാക്കുകയാണ്‌. സംഗീതം, ടെലിവിഷന്‍, കായികവിനോദങ്ങള്‍ എന്നിവയ്‌ക്കും ഇവര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

Kerala

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

Kerala

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

Kerala

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

India

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

പുതിയ വാര്‍ത്തകള്‍

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies