Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പച്ചക്കോട്ട്‌ വിവാദം: സ്കൂള്‍ മാനേജ്മെന്റിന്‌ ഗൂഢലക്ഷ്യമെന്ന്‌

Janmabhumi Online by Janmabhumi Online
Oct 24, 2012, 09:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: പച്ചക്കോട്ട്‌ വിവാദത്തില്‍ അരീക്കോട്‌ സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്കൂള്‍ മാനേജ്മെന്റ്‌ പത്രസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ തെറ്റിധാരണ പരത്തുന്നതും ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന്‌ സസ്പെന്‍ഷനിലുള്ള ജമീല ടീച്ചര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

അസ്പരാഗസ്‌ നിറമുള്ള കോട്ട്‌ എന്നാണ്‌ വാര്‍ത്താസമ്മേളനത്തില്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും തനിക്ക്‌ തന്ന ഷോക്കേസ്‌ നോട്ടീസില്‍ ലൈറ്റ്‌ ഗ്രീന്‍ എന്നാണ്‌ എഴുതിയിരിക്കുന്നതെന്ന്‌ ടീച്ചര്‍ പറഞ്ഞു. കോട്ട്‌ ധരിക്കാമെന്നത്‌ സ്കൂളിലെ ഏതാനും ടീച്ചര്‍മാര്‍ ചേര്‍ന്നെടുത്ത തീരുമാനമാണ്‌. മുഴുവന്‍ ടീച്ചര്‍മാരും ഈ മീറ്റിംഗില്‍ പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങളോളമായി തന്നെ തേജോവധം ചെയ്യാന്‍ പ്രധാനാധ്യാപികയും സഹപ്രവര്‍ത്തകരായ അഞ്ച്‌ അധ്യാപകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനാധ്യാപിക തന്നോട്‌ മോശമായ രീതിയിലാണ്‌ പെരുമാറിയതെന്നും അവര്‍ പറഞ്ഞു.

പ്രധാനാധ്യാപിക നടത്തുന്ന ചില അന്യായ നടപടികള്‍ക്കെതിരെ പ്രതികരിച്ചതും നടപടി എടുക്കാന്‍ കാരണമായി. സ്കൂളില്‍ പുസ്തക വിതരണം നടത്തുന്നതിന്‌ മുമ്പ്‌ ഈ സ്കൂളിലെ ചില അദ്ധ്യാപകര്‍ നടത്തുന്ന ട്യൂഷന്‍ സെന്ററില്‍ പാഠപുസ്തകം എങ്ങനെ എത്തിയെന്നത്‌ ചോദ്യം ചെയ്തിരുന്നു. കൂടാതെ പ്രധാനാധ്യാപികയുടെ സഹോദരിയുടെ മരുമകള്‍ സുഹൈറ ടീച്ചര്‍ പച്ചക്കോട്ട്‌ ധരിക്കാതെയാണ്‌ സ്കൂളില്‍ വന്നിരുന്നത്‌. എന്നാല്‍ ഇവര്‍ക്ക്‌ ഷോക്കേസ്‌ നോട്ടീസ്‌ നല്‍കാത്തതിനെകുറിച്ച്‌ ചോദിച്ചപ്പോഴും പ്രധാനാദ്ധ്യാപികക്ക്‌ ഒന്നും പറയാനില്ലായിരുന്നു.

പച്ചക്കോട്ട്‌ ധരിക്കാത്തവര്‍ കറുത്ത പര്‍ദ്ദ ധരിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും ചൂടുകാലത്ത്‌ ഇത്‌ ധരിക്കാന്‍ പ്രയാസമാണെന്ന്‌ മറ്റ്‌ അധ്യാപികമാര്‍ തന്നെ പറഞ്ഞിരുന്നു. കോട്ട്‌ വിവാദത്തേക്കാള്‍ തനിക്കെതിരെയുണ്ടായിട്ടുള്ള അപമാനകരമായ ചില എസ്‌എംഎസുകള്‍ക്കും മറ്റും നടപടി ആവശ്യപ്പെട്ടപ്പോള്‍ മുഖം തിരിക്കുകയാണ്‌ മാനേജ്മെന്റും പ്രധാനാധ്യാപികയും ചെയ്തത്‌.

സ്കൂളില്‍ നിന്ന്‌ നീതി ലഭിക്കില്ലെന്ന്‌ ഉറപ്പായതോടെയാണ്‌ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ മുമ്പില്‍ അവതരിപ്പിച്ചതും മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കിയതെന്നും ജമീല ടീച്ചര്‍ പറഞ്ഞു. പിതാവ്‌ കെ മുഹമ്മദ്‌ കുട്ടി മാസ്റ്റര്‍, മകന്‍ പി അര്‍ഷദ്‌, സഹോദരന്‍മാരായ കെ ലുഖ്മാന്‍, കെ അജ്മല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

India

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)
Kerala

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

World

ബലൂചിസ്ഥാനിൽ നമ്മുടെ സൈനികർ കുടുങ്ങിക്കിടക്കുന്നു , ഷെഹ്ബാസ് ഇതൊന്നും അറിയുന്നില്ലേ ? പാർലമെൻ്റിൽ നാണം കെട്ട് പാക് പ്രധാനമന്ത്രി

India

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

നീല കവറില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഈ മരുന്നുകള്‍ ഇനി തരൂ, ഇതാണതിനു കാരണം

ഹോട്ടലുകള്‍ക്കെതിരെ പരാതിയുണ്ടെന്ന വ്യാജേന ‘ഭക്ഷ്യ സുരക്ഷാ ഓഫീസര്‍’ വിളിക്കും, മൈന്‍ഡ് ചെയ്യേണ്ട!

ഹിയറിംഗ് എയ്ഡിന്‌റെ പേരില്‍ വൃദ്ധനെ പറ്റിച്ച് 99,000 രൂപ തട്ടിയെടുത്ത സ്ത്രീക്ക് 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മിഷണര്‍, മനോജ് ഏബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറാക്കി

രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മെയ് 15 ന് പുലര്‍ച്ചെ വരെ നീട്ടി

ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ നൊപ്പം അമേരിക്കയ്‌ക്കും തിരിച്ചടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies