Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊല്ലം പിഷാരികാവ്‌ ഭഗവതീക്ഷേത്രം

Janmabhumi Online by Janmabhumi Online
Sep 16, 2012, 09:02 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി -വടകര റൂട്ടില്‍ ആനക്കുളങ്ങര ബസ്സ്റ്റോപ്പിന്‌ അടുത്താണ്‌ കൊല്ലം പിഷാരികാവ്‌ ഭദ്രകാളീ ക്ഷേത്രം. കേരളത്തിലെ അതിപ്രശസ്തമായ ഒരു ദേവീക്ഷേത്രമാണ്‌. പഴയ കേരളത്തിന്റെ ജീവനായിരുന്ന സമ്പന്നരായ വൈശ്യന്മാര്‍ സ്ഥാപിച്ചതാണ്‌ ഈ ഭദ്രകാളീക്ഷേത്രം.

പിഷാരികാവിലെ പ്രധാന മൂര്‍ത്തി ഭദ്രകാളിയാണ്‌. സപ്തമാതൃക്കളോടൊപ്പമാണ്‌ ഭദ്രകാളി പ്രതിഷ്ഠ. ശിവന്റെ ദര്‍ശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദര്‍ശനം വടക്കോട്ടുമാണ്‌. ഭദ്രകാളിയുടെ ദര്‍ശനം വടക്കോട്ടാണെങ്കിലും ഇതിലൂടെ ആര്‍ക്കും പ്രവേശനമില്ല. ഭഗവതിയുടെ ശ്രീകോവിലിന്‌ മുമ്പിലാണ്‌ ശിവന്റെ ശ്രീകോവില്‍. അതിനാല്‍ പുറത്ത്നിന്ന്‌ നോക്കിയാല്‍ ഭദ്രകാളിയെ കാണാന്‍ സാധ്യമല്ല. സ്ത്രീകള്‍ക്ക്‌ ശിവന്റെ കിഴക്കേ നടയില്‍ക്കൂടി പ്രവേശനമില്ല. തെക്കേ നടയിലൂടെയാണ്‌ സ്ത്രീകള്‍ക്ക്‌ പ്രേവശനം. ക്ഷേത്രത്തില്‍ മൂന്ന്‌ പൂജ നടത്തപ്പെടുന്നു. മധുമാംസ നേദ്യമുണ്ട്‌. ഇവിടെ പിടാരന്മാരാണ്‌ പൂജ നടത്തുന്നത്‌. പിടാരന്മാരെന്നാല്‍ ശാക്തേയബ്രാഹ്മണര്‍ എന്നാണെര്‍ത്ഥം.ശാസ്താവിന്റേയും, ഗണപതിയുടെയും ഉപപ്രതിഷ്ഠകള്‍ ഉണ്ട്‌. ഭഗവതിയുടെ ഇടതുവശത്ത്‌, ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യത്ഭുതശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു.

പിഷാരികാവിലെ ഉത്സവം കാളിയാട്ടം എന്ന പേരില്‍ ആണ്‌ അറിയപ്പെടുന്നത്‌. കുംഭമാസം പത്താം തീയതി കാളിയാട്ടം കുറിക്കല്‍ ചടങ്ങ്‌ നടത്തുന്നു. കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല്‍ കുടുംബത്തിലെ കാരണവരായ നമ്പീശനാണ്‌ കാളിയാട്ടം കുറിക്കല്‍ ചടങ്ങ്‌ നടത്തുന്നത്‌. ഉത്സവം മീനമാസത്തില്‍ നടത്തണമെന്നല്ലാതെ നിശ്ചിതദിവസം നിശ്ചിതനാളില്‍ നടത്തണമെന്നില്ല. അത്‌ ഓരോ കൊല്ലവും നിശ്ചയിക്കുകയാണ്‌ പതിവ്‌. കുംഭം പത്തിനോ അല്ലെങ്കില്‍ അതിന്‌ തൊട്ടുമുമ്പുള്ള കൊടിയാഴ്ച ദിവസമോ രാവിലെ ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍ വെച്ച്‌ ഊരാളന്‍ന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്നംവെച്ചാണ്‌ കാളിയാട്ടത്തിന്റെ തീയതി കുറിക്കുന്നത്‌. എന്നാല്‍ ഉടന്‍തന്നെ കാളിയാട്ട മുഹൂര്‍ത്തം പ്രഖ്യാപിക്കുകയുമില്ല. അന്ന്‌ രാത്രി അത്താഴപൂജക്ക്‌ ശേഷം നടതുറക്കുമ്പോള്‍ ഷാരടി കുടുംബത്തിലെ ഒരംഗം അവിടെ കൂടിയിരിക്കുന്ന ഭക്തജനങ്ങളോടായി കാളിയാട്ടമുഹൂര്‍ത്തം വിളിച്ചറിയിക്കുന്നു. പിഷാരകാവിലെ കാളിയാട്ടം മറ്റ്‌ ക്ഷേത്രോത്സവങ്ങളില്‍നിന്നും വ്യത്യസ്തമാണ്‌. മുളനാട്ടി അതിന്മേലാണ്‌ കൊടിയേറ്റം. മീനമാസത്തില്‍ എട്ടുദിവസത്തെ ഉത്സവം ഇവിടെ നടക്കുന്നു. നവരാത്രി ഇവിടെ വളരെ വിശേഷമാണ്‌. കര്‍ക്കടകമാസത്തില്‍ നടക്കുന്ന തോറ്റം നാല്‍പ്പത്‌ ദിവസമായി പിഷാരിക്കാവില്‍ നടക്കും. നാല്‍പ്പത്തൊന്നാമത്തെ തോറ്റം കാളിയാട്ടത്തിനാണ്‌. കേരളത്തിലെ ഭഗവതീക്ഷേത്രങ്ങളില്‍ ദേവതയെ സ്തുതിച്ചുകൊണ്ട്‌ പാടിവരുന്ന പാട്ടുകളാണ്‌ തോറ്റം പാട്ടുകള്‍.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

India

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

Kerala

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

Kerala

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

Kerala

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

തെക്കൻ ഗാസയിൽ ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസ് ; തിരിച്ചടിയിൽ ഭീകരരടക്കം 79 പേരെ വധിച്ച് ഐഡിഎഫ്

ലോക ലഹരിവിരുദ്ധ ദിനം ഇന്ന്: ലഹരി ഉപഭോഗത്തില്‍ കേരളം നമ്പര്‍ വണ്‍ !

സുധാകരനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറി കേസന്വേഷണം അവസാനിപ്പിക്കുന്നു

മാസപ്പടി കേസ്: ഏതറ്റം വരെയും പോകുമെന്ന് ഷോണ്‍

സ്റ്റേഡിയങ്ങളിൽ നിന്ന് സ്‌ക്രീനുകളിലേയ്‌ക്ക്: ജിയോസ്റ്റാറിന്റെ ‘ടാറ്റാ ഐപിഎൽ 2025 – ഒന്നാം സ്ഥാനങ്ങളുടെ വർഷം’.

കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്മൃതി സംഗമം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

അടിയന്തരാവസ്ഥ: ഭാരതത്തെ രക്ഷിച്ചത് നിരക്ഷരരെന്ന് പരിഹസിക്കുന്നവര്‍: ശ്രീധരന്‍ പിള്ള

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിൽ; പുലർച്ചെ കുടുങ്ങിയ പുലിയെ ഉൾവനത്തിലേക്ക് കൊണ്ടുപോകും

ആക്രമണങ്ങളില്‍ പ്രതികരിച്ചില്ല; അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ നിര്‍ത്തി

പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies