Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിദ്യാര്‍ത്ഥികളുടെ ദാരുണ അന്ത്യം തേങ്ങലടക്കാന്‍ കഴിയാതെ സഹപാഠിക

Janmabhumi Online by Janmabhumi Online
Sep 13, 2012, 10:09 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

ള്‍നേമം:  ബുധനാഴ്ച കാമ്പസില്‍ നിന്നും കളിച്ചും ചിരിച്ചും യാത്രപറഞ്ഞ് ഇറങ്ങിയ സഹപാഠികള്‍ ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് അറിഞ്ഞതോടെ പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസ് ശോകമൂകമായി. കെ.എസ്.ആര്‍.ടി.സി. ബസും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ഷാരോണ്‍, കോഴിക്കോട് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ജൂനിയര്‍, കണ്ണൂര്‍സ്വദേശിയായ പ്രവീണ്‍ എന്നിവര്‍ മരിച്ചത്. അപകടത്തില്‍ കുമാരപുരം സ്വദേശി ജിഷ്ണു, തിരുവല്ല സ്വദേശി ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ അഞ്ചുപേരും മെക്കാനിക്കല്‍ ആട്ടോമൊബൈല്‍ വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഇന്നലെ കോളേജ് തുറക്കും മുമ്പ് തന്നെ മരണ വിവരം  മിക്ക വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നു. പിന്നെ അവസാനമായി സുഹൃത്തുക്കളെ ഒരു നോക്കുകാണുവാനായി മെഡിക്കല്‍കോളേജിലെ മോര്‍ച്ചറിയിലേക്ക്  വിദ്യാര്‍ത്ഥികളും അധ്യാപകരും യാത്രതിരിച്ചു. കാറില്‍ യാത്ര തിരിച്ച അഞ്ചുപേരും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. ഏവിടെ പോയാലും ഇവര്‍ ഒരുമിച്ചാണ് യാത്രകള്‍ നടത്തുന്നത്. ഒടുവില്‍ അപകടമുണ്ടായപ്പോഴും ഒരുമിച്ചായിരുന്നെങ്കിലും വിധി മൂന്നുപേരുടെ  ജീവന്‍ കവരുകയായിരുന്നു. കോളേജില്‍ പ്രബന്ധം അവതരിപ്പിച്ച ശേഷം വീടുകളിലേക്ക് മടങ്ങിയ ഇവര്‍ വൈകുന്നേരത്തോടുകൂടിയാണ് പാപനാശം കടപുറത്തേക്ക് ഷാരോണിന്റെ കാറില്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ മടങ്ങിവരുമ്പോഴാണ് അപകടം.  പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഷാരോണിന്റെ മൃതദേഹം പേട്ടയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം കുടുംബവീടായ അടൂരിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണന്റെ അപകടവിവരമറിഞ്ഞ് അച്ഛനും ബന്ധുക്കളുമെത്തി മതൃദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവീണിന്റെ മൃതദേഹം സുഹൃത്തുക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് രാവിലെ സംസ്‌കരിക്കും. കാനഡയിലെ ബന്ധു എത്തിയശേഷം ഷാരോണിന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. പ്രവീണും ഉണ്ണികൃഷ്ണന്‍ ജൂനിയറും കാരയ്‌ക്കാമണ്ഡപത്തെ ഒരു ഹോസ്റ്റലിലാണ് താമസിച്ചുവന്നിരുന്നത്. ഉണ്ണികൃഷ്ണന്റെ അച്ഛന്റെ പേരും ഉണ്ണികൃഷ്ണന്‍ ആയതിലാണ് ഉണ്ണികൃഷ്ണന് ജൂനിയര്‍ എന്ന വിശേഷണം കൂടി കിട്ടിയത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ജിഷ്ണുവിന് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും. പരിക്ക് ഗുരുതരമല്ലാത്ത ജോര്‍ജിനെ സ്വദേശമായ പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സിയിലെ ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും കൊണ്ടുപോയത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

Kerala

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

Kerala

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

Kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ദിയ കൃഷ്ണയ്‌ക്ക് ആണ്‍കുഞ്ഞ്

മുഹറം ഘോഷയാത്രയ്‌ക്കിടെ മുസ്ലീം സംഘങ്ങൾ പരസ്പരം ഏറ്റുമുട്ടി ; നിരവധി പേർ ആശുപത്രിയിൽ ; ആറ് പേർ അറസ്റ്റിൽ

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

‘ജയ് ബജ്രംഗ് ബലി’ മുഴക്കി ചൈനീസ് ക്യാമ്പിലെത്തി അടിച്ച ഇന്ത്യൻ സിംഹകുട്ടികൾ :  ചൈനീസ് സൈനികരുടെ കഴുത്ത് ഒടിച്ച കമാൻഡോകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies