Thursday, July 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആചാരം തെറ്റിച്ചില്ല; രാജാവിന്‌ ഓണക്കാഴ്ചയുമായി കാണിക്കാരെത്തി

Janmabhumi Online by Janmabhumi Online
Aug 21, 2012, 11:19 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അഗസ്ത്യപര്‍വതത്തിന്റെ അടിവാരത്ത്‌ കോട്ടൂര്‍ കാടുകളില്‍ താമസിക്കുന്ന, കാടിന്റെ സംരക്ഷകരായ ആദിവാസിവിഭാഗത്തിലെ കാണിക്കാര്‍ വര്‍ഷത്തിലൊരിക്കല്‍ മഹാരാജാവിനെ മുഖം കാണിക്കുന്ന പതിവുണ്ടായിരുന്നു. ചിങ്ങമാസത്തില്‍ ഓണത്തിനു മുമ്പായി മഹാരാജാവിനെ ഭക്ത്യാദരപൂര്‍വം കൊട്ടാരത്തിലെത്തി മുഖം കാണിക്കുകയും കാര്‍ഷിക ഉത്പന്നങ്ങളും വനവിഭവങ്ങളും അടങ്ങുന്ന കാഴ്ചദ്രവ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുമായിരുന്നു. രാജ്യത്തിന്റെ തന്ത്രപ്രധാന അതിര്‍ത്തികള്‍ ഉള്‍പ്പെടുന്ന കാട്ടിലെ വിശേഷങ്ങളും കാണിക്കാരുടെ ആവശ്യങ്ങളും ഉന്നയിച്ച്‌ ഉടന്‍ പരിഹാരവും കണ്ടെത്തുമായിരുന്നു. മഹാരാജാവ്‌ ഭക്ഷണവും ദക്ഷിണയും പുതുവസ്ത്രങ്ങളും നല്‍കി ഇവരെ യാത്രയാക്കും.

കാലം എത്ര മാറിയാലും ആചാരങ്ങളിലും പാരമ്പര്യങ്ങളിലും കടുകിടെ വിട്ടുവീഴ്ചയ്‌ക്കു തയാറല്ല അവര്‍. പതിവ്‌ തെറ്റിക്കാതെ അവര്‍ ഇന്നലെ കവടിയാര്‍ കൊട്ടാരത്തില്‍ വീണ്ടുമെത്തി. അഗസ്ത്യ പര്‍വതത്തിന്റെ അടിവാരത്തുള്ള മ്ലാവിള, ചെറുമാങ്കല്‍, അണകാല്‍, പൊത്തോട്‌, പട്ടാണിപ്പാറ, എറുമ്പിയാട്‌, പ്ലാത്ത്‌, പാറ്റാംപാറ തുടങ്ങിയ ഉള്‍വനപ്രദേശങ്ങളില്‍ നിന്നാണ്‌ മുപ്പതോളം പേരടങ്ങുന്ന സംഘം വന്നത്‌.

മഹാരാജാവിനെ മുഖം കാണിക്കാനും മണ്ണില്‍ നട്ടു നനച്ചു വളര്‍ത്തിയ കാര്‍ഷികഫലങ്ങള്‍ രാജകുടുംബത്തിന്‌ സമര്‍പ്പിക്കാനും സങ്കടങ്ങളും ആവലാതികളും ഉണര്‍ത്തിക്കാനും അവരെത്തി. കോട്ടൂര്‍ അഗസ്ത്യാര്‍കൂട വനപ്രദേശങ്ങളിലെ കുലദേവതയായ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ്‌ ആദിവാസികള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ കാണാനെത്തിയത്‌. അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാള്‍ ഗൗരിപാര്‍വതി ഭായി, എന്നിവരും രാജാവിനൊപ്പമുണ്ടായിരുന്നു. കോട്ടൂരിലെ ഗതാഗതയോഗ്യമായ റോഡില്‍നിന്നും ഇരുപതു കിലോമീറ്ററിലേറെ സഞ്ചരിച്ചാല്‍ മാത്രമേ ഇവരുടെ പ്രദേശത്തു എത്തിച്ചേരാന്‍ കഴിയൂ. പകുതിയോളം ദൂരം ജീപ്പ്പ്‌ കഷ്ടിച്ചു പോകുന്ന ഒരു കാട്ടുപാതയുണ്ട്‌. ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു.

പഴയ തലമുറയിലെ കാണിക്കാര്‍ ഇപ്പോഴും രാജഭരണം ആഗ്രഹിക്കുന്നവരാണ്‌. അക്കാലത്ത്‌ ഇവര്‍ക്കു വനത്തില്‍ വേട്ടയാടാനുള്ള അധികാരങ്ങള്‍ ഉണ്ടായിരുന്നു. മഹാരാജാവ്‌ ഇവരുടെ ക്ഷേമത്തില്‍ പ്രത്യേക താത്പര്യം എടുത്തിരുന്നു. കോട്ടൂര്‍വനത്തിലെ മല്ലന്‍കാണിയുടെ നേതൃത്വത്തിലാണ്‌ സംഘം ഇന്നലെ രാജാവിനെ കാണാനെത്തിയത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ഗുരുപൂര്‍ണിമ: മാനവരാശിയെ ദീപ്തമാക്കുന്ന പ്രകാശം

India

മതപരിവർത്തന റാക്കറ്റ് തലവൻ ജമാലുദ്ദീൻ ചങ്കൂർ ബാബയുടെ സ്വത്ത് വിവരങ്ങൾ ഞെട്ടിക്കുന്നത്, 40 ബാങ്ക് അക്കൗണ്ടുകളിലായി 106 കോടി രൂപ കണ്ടെത്തി

Editorial

തടയണം, വിവരക്കേടിന്റെ ഈ വിളയാട്ടം

World

യുദ്ധത്തിൽ തകർന്ന റഷ്യൻ നഗരത്തെ പുനർനിർമ്മിക്കുക ഇനി കിമ്മിന്റെ പടയാളികൾ ; സെർജി ലാവ്‌റോവിന്റെ ഉത്തരകൊറിയൻ സന്ദർശനം കിമ്മിന്റെ ക്ഷണപ്രകാരം

Article

പൊതുമേഖലാ ബാങ്കുകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

പുതിയ വാര്‍ത്തകള്‍

നമുക്കെന്ത് പണിമുടക്ക്... കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പണിമുടക്ക് ദിവസം ബസുകള്‍ ഓടാതിരിക്കുമ്പോഴും ശുചീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി

പണിമുടക്കിന്റെ മറവില്‍ വ്യാപക അക്രമം, മര്‍ദനം; ഗുരുവായൂര്‍ ക്ഷേത്ര നടയിലും അഴിഞ്ഞാട്ടം

വിദേശ പാർലമെന്റുകളിൽ പ്രധാനമന്ത്രി മോദി 17 തവണ പ്രസംഗിച്ചത് റെക്കോർഡ് നേട്ടം ; കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ ആകെ പ്രസംഗങ്ങളുടെ എണ്ണത്തിനൊപ്പമെത്തി

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ശ്രേഷ്ഠ പദ്ധതി: വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവു തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

മോത്തിലാല്‍ നഗര്‍ നിവാസികള്‍ക്ക് സ്വപ്‌ന സാക്ഷാത്കാരം , രാജ്യത്തെ ഏറ്റവും വലിയ പുനരധിവാസ പദ്ധതിക്ക് കരാറായി

സംസ്ഥാനത്ത് ശക്തമായ മഴ: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും എംഡിഎംഎയുമായി വനിതാ യൂട്യൂബർ റിൻസിയും സുഹൃത്ത് യാസർ അറാഫത്തും അറസ്റ്റിൽ

കേരളത്തിലെ കുട്ടികളില്‍ ‘ശതമാനം’ അറിയുന്നത് 31 % പേര്‍ക്ക്, ഗുണനപ്പട്ടിക അറിയുന്നത് 67% പേര്‍ക്കും!

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

നേപ്പാൾ-ചൈന അതിർത്തിയിൽ വെള്ളപ്പൊക്കം ; ഒൻപത് പേർ മരിച്ചു , 19 പേരെ കാണാതായി

പീഡന കേസില്‍ ട്വിസ്റ്റ്, യുവതി പണം തട്ടി, ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, എതിര്‍ പരാതിയുമായി ക്രിക്കറ്റ് താരം യാഷ് ദയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies