Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആദിവാസി ഭൂസമരം: പ്രഖ്യാപനങ്ങളില്‍ വിശ്വസിച്ച്‌ സമരം അവസാനിപ്പിക്കില്ലെന്ന്‌

Janmabhumi Online by Janmabhumi Online
Jul 14, 2012, 09:01 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: പ്രഖ്യാപനങ്ങളിലൂടെ ആദിവാസി ഭൂസമരത്തിന്റെ ചിറകരിയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട്ടിലെത്തി. എന്നാല്‍ പ്രഖ്യാപനത്തില്‍ വിശ്വസിച്ച്‌ സമരം അവസാനിപ്പിക്കില്ലെന്നും ഭൂമി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ആദിവാസി സംഘടനകള്‍ വ്യക്തമാക്കി. ഇതോടെ മൂന്ന്‌ മാസമായി തുടരുന്ന ഭൂസമരം വീണ്ടും തുടരുമെന്ന്‌ വ്യക്തമായി.

അഞ്ച്‌ മാസം മുന്‍പ്‌ 660 ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടും പ്രസ്തുത സ്ഥലം കണ്ടെത്തിക്കൊടുക്കാന്‍ റവന്യൂ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന നഗ്നമായ സത്യം അംഗീകരിച്ചുകൊണ്ടുതന്നെയാണ്‌ പുതിയ പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രി നടത്തിയത്‌. 1140 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക്‌ വിതരണംചെയ്യാനായി കണ്ടെത്തിയിട്ടുണ്ടെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി അവയില്‍ 660 ഏക്കര്‍ സ്ഥലം വിതരണം ചെയ്തതായാണ്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ സ്ഥലം കാട്ടികൊടുത്തില്ല. തുടര്‍ന്ന്‌ കൈവശരേഖ നല്‍കിയ 660 ഏക്കര്‍ സ്ഥലം മൂന്ന്‌ മാസത്തിനകം അളന്ന്‌ തിട്ടപ്പെടുത്തികൊടുക്കുമെന്ന്‌ മുഖ്യമന്ത്രി പുനര്‍വാഗ്ദാനം ചെയ്തു.

ആദിവാസി സമരത്തോടനുബന്ധിച്ച്‌ എടുത്തിട്ടുള്ള കേസ്സുകള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും വയനാട്ടില്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ സ്ഥലവും മൂന്ന്‌ മാസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി ഉറപ്പ്‌ നല്‍കി. കിടപ്പാടം ഇല്ലാത്തവര്‍ക്കും ഒരേക്കറില്‍ താഴെ മാത്രം ഭൂമി ഉള്ളവര്‍ക്കും സെപ്തംബര്‍ 30വരെ ഭൂമിക്ക്‌ അപേക്ഷ സമര്‍പ്പിക്കാം. ആദിവാസികളുടെ കൂട്ട്‌ സ്വത്തുകള്‍ ഭാഗം ചെയ്യുന്നതിന്‌ അമ്പത്‌ രൂപയുടേയോ നൂറ്‌ രൂപയുടെയോ മുദ്രപത്രത്തിന്റെ ചെലവ്‌ മാത്രം വഹിച്ചാല്‍ ഭാഗപത്രം നടത്തികൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

വയനാട്‌ ജില്ലയില്‍ ഒരു തുണ്ട്‌ ഭൂമിപോലും ഇല്ലാത്ത 1986 ആദിവാസി കുടുംബങ്ങള്‍ ഉണ്ട്‌. ഭൂരഹിതനായ ആദിവാസികള്‍ക്ക്‌ കൊടുക്കാന്‍ അനുവദിക്കപ്പെട്ട ഭൂമി, ഭൂമി അന്യാധീനപെട്ടവര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ചതായി ആദിവാസി സംഘടനകള്‍ രേഖകള്‍ കാണിച്ച്‌ സമര്‍ത്ഥിച്ചു. വയനാട്‌ ജില്ലയിലെ ആദിവാസികള്‍ക്ക്‌ വിതരണം ചെയ്യാന്‍ ആവശ്യമായ ഭൂമി ജില്ലയില്‍ ഇല്ലെന്ന്‌ പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈവശം വെക്കുന്ന ഭൂമിയുടെ കാര്യത്തില്‍ നിശബ്ദത പാലിച്ചു. മലയാളം പ്ലാന്റേഷനും ജനതാദളിലെ മുന്‍ ജനപ്രതിനിധിയും ഇപ്പോഴത്തെ ജനപ്രതിനിധിയും ഭൂമി അനധികൃതമായി കൈവശംവെക്കുന്നതായും ഇവ പിടിച്ചെടുത്ത്‌ ആദിവാസികള്‍ക്ക്‌ കൊടുക്കണമെന്നുള്ള ആവശ്യം മുഖ്യമന്ത്രി ചെവികൊണ്ടില്ല. സമരക്കാര്‍ നിരത്തിയ ആവശ്യങ്ങളെല്ലാം നടപ്പിലാക്കാമെന്ന പ്രഖ്യാപനം വന്നസാഹചര്യത്തില്‍ സമരം നിര്‍ത്തണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ പ്രഖ്യാപനങ്ങള്‍കൊണ്ട്‌ സമരം നിര്‍ത്തില്ലെന്നും ഭൂമി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന പറഞ്ഞ കെ.സി. വേണുഗോപാല്‍ ആരായി?

Kerala

വയനാട് വന്യമൃഗ ശല്യത്തിനെതിരെ സമരം: നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി

Kerala

നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണര്‍ അടക്കം  ശ്രമിക്കുന്നു-ചാണ്ടി ഉമ്മന്‍ എംഎല്‍എ, മനുഷ്യനെന്ന നിലയില്‍ ഇടപെട്ടെന്ന് കാന്തപുരം

Kerala

താത്കാലിക വി സി നിയമനം: ഹൈക്കോടതി വിധിയില്‍ രാജ്ഭവന്‍ അപ്പീല്‍ നല്‍കും

നിമിഷപ്രിയ (നടുവില്‍) അറ്റോര്‍ണി ജനറല്‍ വെങ്കടരമണി (വലത്ത്)
India

“വധശിക്ഷ നീട്ടിവെയ്‌ക്കാന്‍ ശ്രമിയ്‌ക്കും”-.ഇന്നലെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് പൊന്നായി…

പുതിയ വാര്‍ത്തകള്‍

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies