Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിജെഡി എംഎല്‍എയെ ഇന്ന്‌ മോചിപ്പിക്കും

Janmabhumi Online by Janmabhumi Online
Apr 25, 2012, 09:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഭുവനേശ്വര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ബിജെഡി എംഎല്‍എ ജിന ഹികാകയെ ഇന്‍ന്മോചിപ്പിക്കും. മാവോയിസ്റ്റുകളുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ത്തിയാക്കാത്ത പക്ഷം എംഎല്‍എസ്ഥാനം രാജിവെക്കാമെന്ന്‌ ഹികാക ഉറപ്പ്‌ നല്‍കിയതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തെ മോചിപ്പിക്കുന്നതെന്ന്‌ അഭിഭാഷകനായ നിഹാര്‍ രഞ്ജന്‍ പട്നായിക്‌ അറിയിച്ചു. ഇന്ന്‌ രാവിലെ 10 ന്‌ ഹികാകയെ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എയുടെ ഭാര്യ കൗസല്യയും പട്നായിക്കിനുമൊപ്പം നാരായണ്‍പാട്ന മേഖലയില്‍വെച്ച്‌ എംഎല്‍എയെ കൈമാറുമെന്ന്‌ മാവോയിസ്റ്റ്‌ നേതാവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ അഭിഭാഷകന്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാത്തപക്ഷം എംഎല്‍എസ്ഥാനം രാജിവെക്കുമെന്ന്‌ ഹികാക എഴുതിനല്‍കിയതിനെത്തുടര്‍ന്നാണ്‌ അദ്ദേഹത്തെ വിട്ടയക്കാനുള്ള തീരുമാനം മാവോയിസ്റ്റുകള്‍ കൈക്കൊണ്ടതെന്നും പട്നായിക്‌ പറഞ്ഞു. എന്നാല്‍ എംഎല്‍എയെ വിട്ടയക്കുന്നതു സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച്‌ ശബ്ദടേപ്പുകളോ ഇവര്‍ പുറത്തുവിട്ടിട്ടില്ല.

കൊരാപുടിലെ ലക്സ്മിപൂരില്‍നിന്നാണ്‌ മാര്‍ച്ച്‌ 24 ന്‌ ഹികാകയെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌.

ഇന്നലെ എംഎല്‍എയെ ജനകീയകോടതിയില്‍ ഹാജരാക്കിയിരുന്നു. അവിടെവെച്ചാണ്‌ അദ്ദേഹത്തെ മോചിപ്പിക്കുന്ന വിവരം മാവോയിസ്റ്റുകള്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ജനകീയ കോടതിയില്‍ ഏത്‌ തരത്തിലുള്ള വിചാരണയാണ്‌ മാവോയിസ്റ്റുകള്‍ നടത്തിയതെന്ന്‌ സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങളോ മറ്റ്‌ വിവരങ്ങളോ ഇല്ലെന്നും സംസ്ഥാന ആഭ്യന്തര മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒഡീഷാ സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച പശ്ചാത്തലത്തിലാണ്‌ എംഎല്‍എയെ മാവോയിസ്റ്റുകള്‍ വിട്ടയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാസി മുലിയ ആദിവാസി സംഘ്‌ ഉള്‍പ്പെടെ 29 പേരെ വിട്ടയക്കണമെന്നായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. 25 പേരെ വിട്ടയക്കാമെന്ന്‌ ഒഡീഷാ സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയെങ്കിലും മാവോയിസ്റ്റുകള്‍ ഈ തീരുമാനം എതിര്‍ക്കുകയാണ്‌ ചെയ്തത്‌. തുടര്‍ന്ന്‌ എംഎല്‍എയെ ജനകീയ കോടതിയില്‍ ഹാജരാക്കുമെന്നും അവിടെവെച്ച്‌ എംഎല്‍എയുടെ വിധി എന്താണെന്ന്‌ തീരുമാനിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

ജയിലില്‍ കഴിയുന്ന മുഴുവന്‍ മാവോയിസ്റ്റുകളേയും വിട്ടയക്കുമെന്ന തീരുമാനത്തില്‍ ഉറപ്പ്‌ നല്‍കുകയായിരുന്നു ഇവര്‍. എന്നാല്‍ ഇവരുടെ സംഘടനയില്‍പ്പെട്ട എത്രപേര്‍ ജയിലില്‍ കഴിയുന്നുണ്ടെന്ന്‌ വ്യക്തമാക്കാനും മാവോയിസ്റ്റുകള്‍ തയ്യാറായില്ല. എത്ര മാവോയിസ്റ്റുകളെയാണ്‌ മോചിപ്പിക്കുന്നതെന്നത്‌ സംബന്ധിച്ച്‌ സര്‍ക്കാര്‍ വ്യക്തമായ വിവരവും നല്‍കിയിരുന്നില്ല.

എട്ട്‌ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെ 25 പേരെ വിട്ടയക്കുമെന്നും അവരുടെ പേര്‌വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടുമെന്ന്‌ ആഭ്യന്തരമന്ത്രി യു.എന്‍. ബെഹ്വരാ നേരത്തെ പറഞ്ഞിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

World

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

India

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

India

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

India

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies