Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനിലെ നിര്‍ബന്ധിത മതംമാറ്റത്തിന്‌ പരമോന്നത കോടതിയും കൂട്ടുനില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2012, 12:41 am IST
in World

ലാഹോര്‍: പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ ക്കുനേരെ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ പരമോന്നത കോടതിയും കൂട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്‌. രാജ്യനിയമവ്യവസ്ഥ അനീതിക്കുവേണ്ടിയുള്ള ഉപകരണമായി മാറിയിരിക്കുകയാണെന്ന്‌ ന്യൂനപക്ഷ സമുദായ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്ത്‌ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസമുണ്ടായ കോടതി വിധി കോടതിയ്‌ക്കെതിരെ തിരിയാന്‍ ന്യൂനപക്ഷ സമുദായ നേതാക്കളെ പ്രേരിപ്പിച്ചിരിക്കുകയാണ്‌.

നാലുദിവസങ്ങള്‍ക്കുമുമ്പ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ഇഫ്ത്തികര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച്‌ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയരായി മുസ്ലീങ്ങളെ വിവാഹം കഴിച്ച മൂന്ന്‌ ഹിന്ദുയുവതികളുടെ കേസ്‌ പരിഗണിക്കവെ സ്ത്രീകള്‍ ആഗ്രഹിക്കുംപ്രകാരം അവരുടെ ഭാവി തെരഞ്ഞെടുക്കാം. എന്ന വിധിയെത്തുടര്‍ന്ന്‌ ഇവര്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പോയത്‌. കേസ്‌ കോടതി ഗൗരവമായി കാണാതിരുന്നത്‌ മൂലമാണെന്നും സമുദായ നേതാക്കള്‍ ആരോപിച്ചു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇരകള്‍ക്ക്‌ മനുഷ്യാവകാശങ്ങളും നീതിയും ഉറപ്പുവരുത്തണമെന്നും കത്തോലിക്‌ ദേശീയ സമിതി പ്രതിനിധികളായ ഇമ്മാനുവല്‍ യൂസഫ്‌, പീറ്റര്‍ ജേക്കബ്‌ എന്നിവര്‍ ആവശ്യപ്പെട്ടു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനിരകളായ റിങ്കിള്‍ കുമാരി, ആശാ കുമാരി, ലതാ കുമാരി എന്നിവരെ സുപ്രീംകോടതി അനീതിക്കുവേണ്ടിയുളള ഉപകരണങ്ങളാക്കുകയാണ്‌ ചെയ്തത്‌. ലാഘവത്തോടുകൂടിയാണ്‌ കോടതിവിധി പ്രഖ്യാപനം നടത്തിയത്‌. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ ഉന്നതകോടതി കണ്ടില്ലെന്ന്‌ നടിക്കരുത്‌, പ്രതിനിധികള്‍ വ്യക്തമാക്കി.

കേസ്‌ കോടതിയിലെത്തുമ്പോള്‍ തെളിവുകളും അപ്രസക്തമാകുകയാണ്‌. രാജ്യത്ത്‌ മതസ്വാതന്ത്ര്യവും ലിംഗസമത്വവും ഇപ്പോഴും വിദൂരസ്വപ്നമായി അവശേഷിക്കുകയാണ്‌. ഭൂരിപക്ഷവും ന്യൂനപക്ഷവും ആണ്‍ പെണ്‍ വ്യത്യാസവും നോക്കിയല്ല വിധി നിര്‍ണയിക്കേണ്ടത്‌, കത്തോലിക്‌ ദേശീയ സമിതി പ്രസ്താവനയിലൂടെ കോടതിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ 18 ന്‌ ഹിന്ദു യുവതികളുടെ കേസിലുണ്ടായ കോടതി വിധി ന്യൂനപക്ഷങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്‌. മതപരമായ അസിഹിഷ്ണുത വര്‍ധിപ്പിക്കാനേ ഇത്തരം വിധികള്‍ സഹായകമാകൂ. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ രാജ്യത്തെ പരമോന്നത കോടതിയ്‌ക്ക്‌ സാധിക്കണമെന്ന്‌ പീറ്റര്‍ ജേക്കബ്‌ അഭിപ്രായപ്പെട്ടു. ഏപ്രില്‍ 18 ന്‌ നടത്തിയ വിധിയില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ്‌ കോടതി സ്വീകരിച്ചത്‌. മത വൈവിധ്യം നശിക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും ശക്തമായ നിലപാട്‌ സ്വീകരിക്കണം. അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തനത്തെ നിര്‍വചിക്കാന്‍ ഇരുകൂട്ടരും തയ്യാറാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.

യുവതികള്‍ക്ക്‌ സ്വാതന്ത്ര്യ തെരഞ്ഞെടുപ്പിന്‌ കോടതി അനുമതി നല്‍കിയെങ്കിലും ഭാവിയില്‍ മാതാപിതാക്കളെ സന്ദര്‍ശിക്കുവാനുള്ള അനുവാദം ഇവര്‍ക്കുണ്ടായിരിക്കില്ല. ഇത്‌ മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നും ന്യൂനപക്ഷ സമുദായ നേതാക്കള്‍ വ്യക്തമാക്കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.