Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലൈംഗികാപവാദം: അഭിഷേക്‌ സിംഗ്‌വിയെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2012, 10:32 am IST
in India

ന്യൂദല്‍ഹി: ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ എഐസിസി സെക്രട്ടറിയും രാജ്യസഭാംഗവുമായ മനു അഭിഷേക്‌ സിംഗ്‌വിയുടെ ഭാവി തുലാസില്‍. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഒരു അഭിഭാഷകയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സിംഗ്‌വിയെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കി.

നിയമ, നീതികാര്യ സ്റ്റാന്റിംഗ്‌ കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മനു സിംഗ്‌വി സ്വന്തം ചേംബറില്‍ ഒരു അഭിഭാഷകയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ മാധ്യമങ്ങള്‍ക്ക്‌ കിട്ടിയിരുന്നു. ഇത്‌ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെയാണ്‌ സിംഗ്‌വിക്കെതിരെ ഹൈക്കമാന്റ്‌ നടപടി സ്വീകരിച്ചത്‌. ദല്‍ഹി ഹൈക്കോടതിയിലേക്കുള്ള ജഡ്ജിമാരുടെ പാനലില്‍ ഉള്‍പ്പെടുത്താമെന്ന്‌ വാഗ്ദാനം നല്‍കിയായിരുന്നത്രെ പീഡനം. ഓഫീസ്‌ മുറിയില്‍ നടന്ന പീഡനം സിംഗ്‌വിയുടെ ഡ്രൈവര്‍ മുകേഷ്‌ കുമാര്‍ ലാല്‍ തന്നെയാണ്‌ ഒളിക്യാമറയില്‍ പകര്‍ത്തിയതെന്ന്‌ പറയപ്പെടുന്നു.

പീഡനരംഗങ്ങള്‍ പകര്‍ത്തിയ സിഡി പത്രമോഫീസുകളിലും ടിവി ചാനലുകളിലും എത്തിയതോടെ സിംഗ്‌വിയുടെ മുന്‍ ജൂനിയറായ അഡ്വ. അഭിമന്യു ഭണ്ഡാരി സിഡിയുടെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട്‌ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. മുകേഷ്‌ ലാല്‍, മാധ്യമസ്ഥാപനങ്ങളായ ആജ്തക്ക്‌, ഹെഡ്ലൈന്‍സ്‌ ടുഡേ, ഇന്ത്യാ ടുഡേ ഗ്രൂപ്പ്‌ തുടങ്ങിയവരെ വിവാദ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‌ സ്ഥിരമായി തടയണമെന്നാവശ്യപ്പെട്ടാണ്‌ കഴിഞ്ഞ 13ന്‌ കോടതിയിലെത്തിയത്‌. തുടര്‍ന്ന്‌ സിഡി പുറത്തുവിടുന്നതില്‍നിന്ന്‌ മാധ്യമങ്ങളെ താല്‍ക്കാലികമായി വിലക്കിക്കൊണ്ട്‌ ജസ്റ്റിസ്‌ രേവാ ഖേത്രപാല്‍ ഉത്തരവിട്ടതോടെയാണ്‌ സംഭവം പുറംലോകമറിഞ്ഞത്‌.

പീഡനവാര്‍ത്ത പുറത്തായതോടെ സിംഗ്‌വിക്കെതിരെ പേരിനെങ്കിലും നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ നിര്‍ബന്ധിതമാവുകയായിരുന്നു. ഇത്‌ രണ്ടാംതവണയാണ്‌ മനു സിംഗ്‌വിയെ പാര്‍ട്ടി വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കുന്നത്‌. നേരത്തെ ലോട്ടറി മാഫിയക്കുവേണ്ടി കേരളാ ഹൈക്കോടതിയില്‍ ഹാജരായ സിംഗ്‌വിക്കെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ അദ്ദേഹത്തെ വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയിരുന്നു. ഈ സംഭവം കോണ്‍ഗ്രസ്‌ നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.

ഏതാനും നാള്‍ മുമ്പ്‌ അരയ്‌ക്ക്‌ താഴെ വസ്ത്രമില്ലാതെ ഇരുന്ന്‌ ടിവി ചാനല്‍ ചര്‍ച്ചയില്‍ സിംഗ്‌വി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വനിതാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ചര്‍ച്ചകളില്‍പ്പോലും സഭ്യേതര വേഷത്തിലെത്തുന്ന സിംഗ്‌വിയുടെ നടപടി നേരത്തെ വിവാദമായിട്ടുണ്ട്‌. പിന്നീട്‌ എന്‍ഡോസള്‍ഫാന്‍ പ്രശ്നം രൂക്ഷമായിരിക്കെ, അതിന്റെ ഉടമകള്‍ക്കുവേണ്ടി കോടതിയിലെത്തിയും സിംഗ്‌വി വിവാദമുണ്ടാക്കി.

ഇതിനിടെ, കുറഞ്ഞ ശമ്പളം നല്‍കുന്നതിലും തന്റെ ഭാര്യയെ സിംഗ്‌വിയുടെ വീട്ടുകാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതിലും പ്രതിഷേധിച്ചാണ്‌ താന്‍ സിഡി പ്രചരിപ്പിച്ചതെന്ന്‌ ഡ്രൈവര്‍ മുകേഷ്‌ ലാല്‍ പറഞ്ഞു. സിഡി കൃത്രിമമാണെന്ന്‌ ഇന്നലെ ദല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയിലും ഇയാള്‍ പറഞ്ഞിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.