Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുബൈയില്‍ നിന്ന്‌ ലക്ഷങ്ങളുമായി മുങ്ങിയ യുവാവിനെ തേടി അഫ്ഗാനി കാസര്‍കോട്ട്‌

Janmabhumi Online by Janmabhumi Online
Mar 13, 2012, 11:36 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്‌: ദുബായില്‍ നിന്നും ൩൦ ലക്ഷം രൂപ തട്ടി കാസര്‍കോട്ടെത്തിയ ചട്ടഞ്ചാല്‍ സ്വദേശിയായ യുവാവിനെ തേടി അഫ്ഗാനിസ്ഥാന്‍ കുഞ്ചൂസ്‌ സ്വദേശിയായ ജുമഗുല്‍ റഹീം ഗുല്‍ (൪൭) കാസര്‍കോട്ടെത്തി. ഇദ്ദേഹത്തിണ്റ്റെ ദുബായ്‌ ദേര, ബോരി മസ്ജിദിനു സമീപത്തെ എംഎംടി മൊബൈല്‍ ഹോള്‍സൈല്‍ കടയില്‍ നിന്നും ൨,൩൦,൦൦൦ ദിര്‍ഹം തട്ടിമുങ്ങിയ ചട്ടഞ്ചാല്‍ പള്ളത്തുംങ്കാലിലെ തെക്കില്‍ യആയിഷ മന്‍സിലില്‍ അബ്ദുല്‍ ജലീലി(൨൪)നെ തേടിയാണ്‌ റഹീം ഗുല്‍ കാസര്‍കോട്ടെത്തിയത്‌. ഏറ്റവും വിശ്വസ്തനായതിനാല്‍ അബ്ദുല്‍ ജലീലിനെ ബാങ്കില്‍ പണമിടപാട്‌ നടത്താന്‍ ഏല്‍പ്പിക്കുകയായിരുന്നുവത്രെ. ൨൦൧൦ ജൂലൈ ൧൨നാണ്‌ ബാങ്കില്‍ അടക്കാന്‍ കൊടുത്തയച്ച പണവുമായി അബ്ദുല്‍ ജലീല്‍ മുങ്ങിയത്‌. ഇദ്ദേഹത്തിണ്റ്റെ കടയില്‍ മലയാളികളായ മറ്റ്‌ രണ്ട്‌ പേര്‍ കൂടി ജോലി ചെയ്യന്നുണ്ട്‌. ജലീലിണ്റ്റെ സുഹൃത്തുക്കള്‍ പരിചയപ്പെടുത്തിയതിണ്റ്റെ അടിസ്ഥാനത്തിലാണ്‌ യുവാവിന്‌ മൊബൈല്‍ ഷോപ്പില്‍ ജോലി നല്‍കിയതെന്ന്‌ റഹീം ഗുല്‍ പറയുന്നു. നാലുമാസത്തിനകം തന്നെ യുവാവ്‌ വിശ്വാസ്യത നടിച്ച്‌ വ്യാപാരിയെ കബളിപ്പിച്ച്‌ പണവുമായി മുങ്ങുകയായിരുന്നു. ജലീലിണ്റ്റെ പാസ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും മറ്റ്‌ രേഖകളും തണ്റ്റെ ഓഫീസിലുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇവിടെയെത്തിയ ശേഷം മുഖ്യമന്ത്രി, ഡിജിപി, ഐജി എന്നിവര്‍ക്ക്‌ നേരിട്ട്‌ പരാതി നല്‍കിയതായി റഹീംഗുല്‍ പറഞ്ഞു. ഡിജിപി പരാതി കാസര്‍കോട്‌ എസ്പിക്ക്‌ അന്വേഷണത്തിനായി അയച്ചുകൊടുക്കുകയായിരുന്നു. ജലീലിണ്റ്റെ ചട്ടഞ്ചാലിലെ വീട്‌ കണ്ടെത്തുകയും പോലീസ്‌ അന്വേഷണം നടത്തുകയും ചെയ്തുവെങ്കിലും ജലീലിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ജലീല്‍ ഒളിവിലായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ്‌ പോലീസ്‌ റഹീം ഗുല്ലിനെ അറിയിച്ചിരുക്കുന്നത്‌. പണം തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ദുബായ്‌ പോലീസ്‌ അബ്ദുല്‍ ജലീലിനെ അന്വേഷിച്ച്‌ വരികയാണ്‌. ആറുവര്‍ഷമായി ദുബായ്‌ കേന്ദ്രീകരിച്ച്‌ മൊബൈല്‍ ഫോണ്‍ വ്യാപരം നടത്തിവരികയായിരുന്ന റഹീം ഗുല്‍ ആഫ്രിക്ക, റഷ്യ, ഇറാന്‍ എന്നിവിടങ്ങളിലെക്കാണ്‌ മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്യുന്നത്‌. ഒരു മാസത്തോളമായി കാസര്‍കോട്ടും തിരുവനന്തപുരത്തുമായി അധികാരികളെയും പോലീസ്‌ ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും തനിക്ക്‌ നീതി ലഭിച്ചില്ലെന്ന്‌ റഹീം ഗുല്‍ പറഞ്ഞു. ജലീലിനെ കണ്ടെത്താന്‍ തനിക്ക്‌ യാത്രചെലവും മറ്റുമായി ഇതുവരെ ഒരു ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ദീര്‍ഘദൂര യാത്രികര്‍ക്കായി പുതിയ പാക്കേജുകള്‍ പുറത്തിറക്കി

World

ഇന്ത്യയുമായി അര്‍ത്ഥവത്തായ ചര്‍ച്ച വേണം:പാക് പ്രധാനമന്ത്രി; പാക് അധീനകശ്മീര്‍ തിരിച്ചുതരുന്നതിനെക്കുറിച്ചു് മാത്രം ഇന്ത്യ

Kerala

സൂംബാ ഡാന്‍സ്: മുസ്‌ളീം മതമൗലിക വാദികളുടെ പക്ഷം പിടിച്ച് വി.ഡി. സതീശന്‍, അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യം

Kerala

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: കേരള സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി രജിസ്ട്രാര്‍

Kerala

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്, എഫ് ബി പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കല്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയുമായി ബഹിരാകാശത്ത് നിന്നും സംസാരിച്ച് ശുഭാംശു ശുക്ല; താങ്കള്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്ന് മോദി

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ; രാഹുൽ നേരിട്ട് വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ : പോകാൻ തയ്യാറാകാതെ രാഹുൽ

സുവേന്ദു അധികാരി (വലത്ത്) ദിഘ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര (നടുവില്‍) മുസ്ലിം മതപ്രാര്‍ത്ഥനാച്ചടങ്ങില്‍ മമത (ഇടത്ത്)

മമതയുടെ ഹലാല്‍ പ്രസാദം; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മമതയുടെ ഹിന്ദുപ്രീണനത്തെ പൊളിച്ചടുക്കി ബിജെപിയും സുവേന്ദു അധികാരിയും

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

ജനിച്ചു വളർന്ന വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് അദാനി : ജഗന്നാഥഭഗവാനെ വന്ദിച്ച് രഥയാത്രയിൽ പങ്കാളിയായി

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies