Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കള്ളുഷാപ്പുകള്‍ അടഞ്ഞുതന്നെ; തൊഴിലാളികള്‍ ദുരിതത്തില്‍

Janmabhumi Online by Janmabhumi Online
Nov 7, 2011, 11:44 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

പള്ളുരുത്തി: കള്ള്‌ വിതരണ തൊഴിലാളികളുടെ ആനുകൂല്യം സംബന്ധിച്ച്‌ ധാരണ ഉണ്ടാകാത്തതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഏഴുമാസമായി ജില്ലയിലെ 270 ഓളം ഷാപ്പുകള്‍ അടഞ്ഞുകിടക്കുകയാണ്‌. കഴിഞ്ഞദിവസം കൂടിയ തൊഴിലാളികളുടെ ജനറല്‍ ബോഡിയോഗത്തില്‍ ഷാപ്പുകള്‍ തുറക്കാന്‍ നടപടിസ്വീകരിക്കാത്ത പക്ഷം വകുപ്പുമന്ത്രിയുടെ വസതിയിലേക്ക്‌ തൊഴിലാളി മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള വിവിധ സമരപരിപാടികള്‍ക്കും രൂപം നല്‍കിക്കഴിഞ്ഞു. ജില്ലയിലെ 270 ഓളം ഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നതുമൂലം ഇതിലൂടെ ഉപജീവനം കഴിയുന്ന ആയിരക്കണക്കിന്‌ വരുന്ന തൊഴിലാളികളാണ്‌ ദുരിതത്തിലായിരിക്കുന്നത്‌. അതേസമയം അനധികൃത കള്ള്‌ ചെത്തും വില്‍പ്പനയും അനുസ്യൂതം നടക്കുന്നതായും തൊഴിലാളികള്‍ ആരോപിക്കുന്നു.

ജില്ലയിലെ ലേലം നടക്കാത്ത പത്ത്‌റേഞ്ച്കളിലെ 38 ഗ്രൂപ്പുകളിലുള്ള 266 ഷാപ്പുകളുടെ ലേലം എക്സൈസ്‌ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നു. തൃശൂര്‍ ജില്ലയില്‍ റേഞ്ച്‌ അടിസ്ഥാനത്തിലും, എറണാകുളം ജില്ലയില്‍ ഗ്രൂപ്പ്‌ അടിസ്ഥാനത്തിലുമാണ്‌ അധികൃതര്‍ ഷാപ്പുലേലം നടത്തുന്നത്‌. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ മലപ്പുറത്തുണ്ടായ ദുരന്തമാണ്‌ കള്ളുഷാപ്പുകള്‍ക്ക്‌ പ്രതിസന്ധി സൃഷ്ടിച്ചത്‌. ശേഷിക്കുന്ന അഞ്ച്‌ മാസത്തേക്കാണ്‌ ഷാപ്പുകള്‍ ഇപ്പോള്‍ പുനര്‍ലേലം നടത്തിയിയത്‌. മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി തൊഴിലാളികളുടെ ശമ്പളം, ക്ഷേമനിധി തുടങ്ങിയവ സര്‍ക്കാര്‍ നേര്‍പകുതിയായി കുറച്ചിരിക്കുകയാണ്‌.

മദ്യവ്യവസായ തൊഴിലാളികളും, കള്ള്ചെത്തുകാരും ഉള്‍പ്പെടെ 450ല്‍പരം പേര്‍ ഈ വ്യവസായത്തില്‍നിന്നും പിരിഞ്ഞു പോയ്‌ക്കഴിഞ്ഞു. ശേഷിക്കുന്ന 186 ജീവനക്കാരില്‍ പുരുഷന്മാര്‍ക്ക്‌ 212 രൂപയും സ്ത്രീകള്‍ക്ക്‌ 192 രൂപയുമാണ്‌ നിലവില്‍ നല്‍കികൊണ്ടിരിക്കുന്നത്‌. ഷാപ്പ്‌ നടത്തിപ്പുകാര്‍ തൊഴിലാളികളുടെ അനുകൂല്യം ഇനത്തില്‍ ഇരുപതുലക്ഷത്തോളം രൂപ അടക്കാന്‍ ഉണ്ടായ സാഹചര്യത്തില്‍ യൂണിയനുകളുടെ പരാതിയെത്തുടര്‍ന്ന്‌ ഡിപ്പാര്‍ട്ട്മെന്റ്‌ നടപടിശക്തമാക്കിയ സാഹചര്യത്തില്‍ ഷാപ്പുകള്‍ അടച്ചുപൂട്ടി ഇവര്‍ ലാഭവുമായി മുങ്ങിയ സ്ഥിതിയാണ്‌ ഉണ്ടായത്‌. അനധികൃതചെത്തും, കള്ളുകച്ചവടവും സുലഭമായി നടക്കുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന്‌ തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ഏഴുമാസത്തിലധികമായി ഷാപ്പുതുറക്കാത്തതുമൂലം പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍സെക്യൂരിറ്റി ജോലി ഉള്‍പ്പെടെയുള്ള പുറം ജോലികള്‍ തേടി പോകേണ്ട അവസ്ഥയാണ്‌ നിലവിലുള്ളത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും അടക്കം ഇന്ത്യയുടെ കനത്ത ആക്രമണം: ക്വറ്റ പിടിച്ചെടുത്ത് ബലോച്ച് ലിബറേഷൻ ആർമിയും

Health

മീനിലും ഇറച്ചിയിലും പാലിലും പോലും ആന്റിബയോട്ടിക് അവശിഷ്ടങ്ങള്‍, സംസ്ഥാനത്ത് പരിശോധന ശക്തമാക്കുന്നു

India

ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ വിട്ടോടി പ്രമുഖർ: ഇതുവരെ മൂന്ന് വിമാനങ്ങൾ പറന്നുയർന്നതായി റിപ്പോർട്ട്

Kollam

ഭീഷണിസന്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സിവില്‍ സ്റ്റേഷനിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു, പോലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കും

World

അമേരിക്കനെങ്കിലും ട്രംപിനെയും വിമര്‍ശിക്കാന്‍ മടിച്ചിട്ടില്ല, ലിയോ പതിനാലാമന്‌റെ പഴയ എക്‌സ് പോസ്റ്റുകള്‍ ശ്രദ്ധനേടുന്നു

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies