Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അംബാജി

Janmabhumi Online by Janmabhumi Online
Nov 7, 2011, 10:59 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

ബാലാജി ക്ഷേത്രത്തില്‍ നിന്ന്‌ അല്‍പം അകലെയാണ്‌ മദ്രാസിന്റെ അധിദേവതയായ ‘ചേതാംബാ’ ക്ഷേത്രം.

ശിവക്ഷേത്രം

അംബാജിക്ഷേത്രത്തില്‍ നിന്നും അല്‍പം അകലെ കാണുന്ന ശിവക്ഷേത്രം ഇവിടെ വളരെയധികം ആദരവു നേടിയിട്ടുണ്ട്‌. ഇവിടെനിന്ന്‌ മൂന്നുദിവസംവരെ അതിഥികള്‍ക്ക്‌ സൗജന്യമായി ആഹാരം നല്‍കുന്നുണ്ട്‌. വിക്രമാദിത്യമഹാരാജാവ്‌ ഇവിടെ ഗ്രഹശാന്തി ചെയ്യിച്ചതായി പറയപ്പെടുന്നു. സുബ്രഹ്മണ്യന്‍ : ഈ മുരുകക്ഷേത്രം പല്ലാവരം മാര്‍ക്കറ്റിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

പാര്‍ത്ഥസാരഥി

ട്രിപ്ലിക്കേനില്‍ നിലകൊള്ളുന്ന മദ്രാസിലെ സര്‍വ്വശ്രേഷ്ഠമായ ക്ഷേത്രമാണ്‌ പാര്‍ത്ഥസാരഥിക്ഷേത്രം. ഇതു വളരെ വലിയ ക്ഷേത്രമാണ്‌. ശ്രീകൃഷ്ണന്‍, ബലരാമന്‍, രുക്മിണി, സാത്യകി, പ്രദ്യുമ്നന്‍, അനിരുദ്ധന്‍ മുതലായവരുടെ വിഗ്രഹങ്ങള്‍ ഇവിടുണ്ട്‌. നരസിംഹമൂര്‍ത്തിയുടെയും ബാലാജിയുടെയും പ്രത്യേക വിഗ്രഹങ്ങളും കാണാം. അടുത്തുതന്നെയുണ്ട്‌ ശ്രീരാമക്ഷേത്രം.

കപാലീശ്വരം : മെയിലാപ്പൂര്‍ റോഡില്‍ വിശാലസരോവരത്തിനു സമീപമാണ്‌ ഈ ക്ഷേത്രം. ദക്ഷിണേന്ത്നയ്‌ ക്ഷേത്രങ്ങളുടെ സ്വഭാവത്തിനനുസരണമായി പ്രദക്ഷിണത്തില്‍ അനേകം ദേവവിഗ്രങ്ങള്‍ ദര്‍ശിക്കാം.

തിരുവത്തിയൂര്‍

മദ്രാസില്‍ നിന്നു പത്തുകിലോമീറ്റര്‍ അകലെയുള്ള ചെറിയഗ്രാമമാണിത്‌. വിശാലമായ ചുറ്റുമതിലിനുള്ളില്‍ ആദിപുരീശ്വരനായ ശിവക്ഷേത്രം കാണാം. പ്രധാനകവാടത്തിനു സമീപം ത്രിപുരസുന്ദരിയുടെ ക്ഷേത്രമുണ്ട്‌. മദ്രാസില്‍ നിന്ന്‌ ഇവിടേക്ക്‌ ബസ്‌ സര്‍വ്വീസുണ്ട്‌.

മദ്രാസ്‌ നഗരം നിര്‍മ്മിക്കുന്നതിനു മുമ്പുതന്നെ ഉള്ളതാണ്‌ ഈ ക്ഷേത്രം. ഇവിടെ ഒരു സ്ഥലത്ത്‌ ക്ഷേത്രഭിത്തിയോടു ചെവിചേര്‍ത്തു പിടിച്ചാല്‍ ഒരു തരം സ്വരം കേള്‍ക്കാം. ആളുകള്‍ വിശ്വസിക്കുന്നത്‌ അദൃശ്യലോകത്തിലിരുന്നുകൊണ്ട്‌ ഈശ്വരഭജനം നടത്തുന്ന ഋഷിമാരുടെ ശബ്ദമാണ്‌ ഈ കേള്‍ക്കുന്നതെന്നാണ്‌.

തിരുവള്ളൂര്‍

ആര്‍ക്കോണം ലൈനില്‍ മദ്രാസില്‍ നിന്ന്‌ ഇരുപത്താറു കിലോമീറ്റര്‍ അകലെയാണ്‌ ഈ സ്റ്റേഷന്‍.തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ക്ഷേത്രം ഇവിടത്തെ വരദരാജക്ഷേത്രമാണ്‌.

ഈ ക്ഷേത്രത്തെ പുണ്യാവര്‍ത്തക്ഷേത്രമെന്നു വിളിക്കുന്നു. ക്ഷേത്രത്തിനു സമീപം ഹൃത്താപനാശന തീര്‍ത്ഥമെന്നപേരില്‍ ഒരു തടാകമുണ്ട്‌. മൂന്നു മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ശ്രീവീരരാഘവ (വിഷ്ണു) വിഗ്രഹം ദര്‍ശിക്കാം. ശേഷശായിയായ ഈ മൂര്‍ത്തിയുടെ വലതുകൈ ശാലിഹോത്ര മഹര്‍ഷിയുടെ മസ്തകത്തിലാണു വച്ചിരിക്കുന്നത്‌. ക്ഷേത്രത്തിനുള്ളില്‍ത്തന്നെ വസുമതി (ലക്ഷ്മി) ദേവിക്ക്‌ പ്രത്യേക ക്ഷേത്രമുണ്ട്‌.

തടാകത്തിനു സമീപം വലിയ ശിവക്ഷേത്രവും കാണാം. ഈ ക്ഷേത്രത്തില്‍ പാര്‍വ്വതിദേവിക്കു പ്രത്യേകം ക്ഷേത്രമുണ്ട്‌.

കൃതയുഗത്തില്‍ ശാലിഹോത്രനെന്നു പേരായ ഒരു ബ്രാഹ്മണന്‍ ഒരു വര്‍ഷം നിരാഹാരനായി തപസ്സുചെയ്തു. വര്‍ഷാവസാനം നെന്മണികള്‍ പെറുക്കിയെടുത്തു നിവേദ്യമുണ്ടാക്കി ഭഗവാനു നിവേദിച്ചിട്ടു പാരണനടത്താനായി പോകുമ്പോള്‍ ഒരു വൃദ്ധബ്രാഹ്മണന്‍ വന്നുചേര്‍ന്നു. ശാലിഹോത്രന്‍ അദ്ദേഹത്തിന്‌ വലിയ ആദരപൂര്‍വ്വം ആ നിവേദ്യം സമര്‍പ്പിച്ചു. അത്‌ ആഹരിച്ചിട്ട്‌ അതിഥി അദ്ദേഹത്തിന്റെ കുടിലില്‍ വിശ്രമിക്കാന്‍ കയറി. ശാലിഹോത്രന്‍ അതിഥിയുടെ പാദശുശ്രൂഷയ്‌ക്കു കുടിലില്‍ കടന്നപ്പോള്‍ കണ്ടു, അവിടെ സാക്ഷാല്‍ ശേഷശായിയായ ഭഗവാന്‍ വിരാജിക്കുന്നതായി. ശാലിഹോത്രന്‍ അദ്ദേഹത്തോട്‌ അവിടെ വന്നിരിക്കുന്നതിനു വരം ചോദിച്ചുവാങ്ങി.

വീക്ഷ്മാരണ്യരാജാവ്‌ ധര്‍മ്മസേനന്റെ കൊട്ടാരത്തില്‍ അദ്ദേഹത്തിന്റെ പുത്രിയുടെ രൂപത്തില്‍ ലക്ഷ്മീദേവി അവതരിച്ചു. അവള്‍ക്കു പിതാവ്‌ വസുമതിയെന്നു പേരിട്ടു. യുവാവായശേഷം രാജകുമാരന്റെ വേഷത്തില്‍ ശ്രീവീരരാഘവന്‍ അവിടെയെത്തി രാജാവിനോട്‌ അപേക്ഷിച്ച്‌ അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം വധുവരന്മാര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു വന്നപ്പോള്‍ അവരവരുടെ വിഗ്രഹങ്ങളില്‍ ലയിച്ചുപോയി.

വീരഭദ്രനെക്കൊണ്ടു ദക്ഷനെ വധിപ്പിച്ചതിനാല്‍ ശങ്കരഭഗവാന്‌ ബ്രഹ്മഹത്യാപാപമുണ്ടായി. ഇവിടെ വന്നു സ്നാനം ചെയ്ത്‌ ആ പാപത്തില്‍ നിന്നു മുക്തനായി. അന്നുമുതല്‍ അദ്ദേഹം ഈ താടകതീരത്തു വിരാജിക്കുകയാണ്‌.

– സ്വാമി ധര്‍മാനന്ദ തീര്‍ത്ഥ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുപ്രീംകോടതി മുന്‍ ജഡ്ജിയായ മാര്‍ക്കണ്ഠേയ കട് ജു (ഇടത്ത്)
India

എല്ലാ രാജ്യങ്ങളും ആണവബോംബുണ്ടാക്കാന്‍ ആഗ്രഹിക്കുന്നത് ഇതുകൊണ്ടാണെന്ന് മാര്‍ക്കണ്ഠേയ കട്ജു

Kerala

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

Kerala

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

Entertainment

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

Kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

തെക്കൻ ഗാസയിൽ ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസ് ; തിരിച്ചടിയിൽ ഭീകരരടക്കം 79 പേരെ വധിച്ച് ഐഡിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies