Sunday, June 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റെയില്‍വെ അനാസ്ഥക്ക്‌ ഒരു ഇര കൂടി

Janmabhumi Online by Janmabhumi Online
Aug 24, 2011, 09:32 pm IST
in Vicharam
FacebookTwitterWhatsAppTelegramLinkedinEmail

ട്രെയിനില്‍ സൗമ്യയെ ലൈംഗികപീഡനത്തിനിരയാക്കി ട്രാക്കില്‍ തള്ളിയിട്ട്‌ കൊലപ്പെടുത്തിയ സംഭവം കേരളത്തെ, പ്രത്യേകിച്ച്‌ വനിതാസമൂഹത്തെ, ജോലിസ്ഥലത്തേക്ക്‌ പോകാന്‍ ട്രെയിനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ഉദ്യോഗസ്ഥകളെയെല്ലാം വളരെയധികം ഞെട്ടിപ്പിച്ച സംഭവമാണ്‌. ട്രെയിനിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റക്കായപ്പോള്‍ ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യന്‍ കമ്പാര്‍ട്ടുമെന്റില്‍ പ്രവേശിച്ച്‌ മാല അപഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ച്‌ ട്രെയിനില്‍നിന്നും തള്ളിയിട്ട്‌ ട്രാക്കിലിട്ട്‌ ബലാല്‍സംഗം ചെയ്യുകയായിരുന്നല്ലോ. ഈ സംഭവത്തിനുശേഷം റെയില്‍വെ അധികൃതരുടെ യാത്രക്കാരോടും പ്രത്യേകിച്ച്‌ വനിതാ യാത്രക്കാരുടെ സുരക്ഷയോടുമുള്ള അവഗണന വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വനിതാ കമ്പാര്‍ട്ടുമെന്റ്‌ ട്രെയിനിന്റെ മധ്യഭാഗത്താക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ സജീവമാകണമെന്നും ആവശ്യം ഉയര്‍ന്നപ്പോള്‍ റെയില്‍വെ അധികൃതര്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥന്മാരെ നിയമിക്കാമെന്നും ട്രെയിനുകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാമെന്നും വാഗ്ദാനം നല്‍കിയിരുന്നു.

ഇത്‌ പാഴ്‌വാഗ്ദാനങ്ങളാണെന്ന്‌ തെളിയിക്കുന്നതാണ്‌ ഇപ്പോള്‍ തൃശൂരില്‍ റെയില്‍വേട്രാക്കില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. അന്യസംസ്ഥാനക്കാരിയായ നന്ദിനി (15)യെയാണ്‌ തലക്കും നെറ്റിക്കും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്‌. ന്യൂറോ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്‌ ഈ കുട്ടി. പെണ്‍കുട്ടി ട്രെയിനില്‍ ലൈംഗികപീഡനത്തിനിരയായതായി പരിശോധനയില്‍ തെളിഞ്ഞിരിക്കുകയാണ്‌. പെണ്‍കുട്ടിയുടെ കയ്യില്‍ 14,000 രൂപയുണ്ടായിരുന്നുവെന്നാണ്‌ പെണ്‍കുട്ടിയെ കാണാതായപ്പോള്‍ സഹോദരന്‍ ചാമനിധി പോലീസിന്‌ നല്‍കിയ പരാതിയില്‍ പറഞ്ഞത്‌. ട്രെയിനില്‍ പെണ്‍കുട്ടി ഒരു ഒറീസ സ്വദേശിയായ യുവാവുമായി സംസാരിച്ചിരുന്നുവത്രേ. പണം തട്ടിയെടുക്കുകയും ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്തശേഷം പെണ്‍കുട്ടിയെ ട്രാക്കിലേക്ക്‌ തള്ളിയിട്ടതാകാം. ഏതായാലും സ്ത്രീകള്‍ക്ക്‌ ട്രെയിനുകള്‍ അരക്ഷിതമായി തുടരുന്നു എന്നും യാത്രക്കാരുടെ സുരക്ഷയിലുള്ള റെയില്‍വേയുടെ അനാസ്ഥക്കും നിസ്സംഗതക്കും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാണ്‌. റെയില്‍വേ വകുപ്പിന്‌ ഏറ്റവുമധികം വരുമാനം നല്‍കുന്ന കേരളത്തിലെ വനിതകളാണ്‌ ഈവിധം തുടര്‍ച്ചയായി പീഡനത്തിനിരയാകുന്നത്‌ എന്നതും ചൂണ്ടിക്കാണിക്കേണ്ട വസ്തുതയാണ്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

India

മിനിമം ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി; ലക്ഷ്യം നിക്ഷേപം ആകർഷിക്കല്‍; കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ഈ ബുദ്ധി ഉദിക്കുമോ?

ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി (വലത്ത്)
Kerala

പെരുന്നാളിന് TATA സുഡിയോയിൽചെന്ന് ഒരു ചെരുപ്പ് വാങ്ങിച്ച് എ.പി. അബ്ദുള്ളക്കുട്ടി. 299 രൂപയ്‌ക്ക് അടിപൊളി ചെരുപ്പ്

India

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

Kerala

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

പുതിയ വാര്‍ത്തകള്‍

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies