Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിനോദ്‌ കുമാര്‍ വധം: 11 വര്‍ഷം കഴിഞ്ഞിട്ടും തെളിവ്‌ ലഭിച്ചില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2011, 11:08 pm IST
in Kasargod

പള്ളിക്കര: 11 വര്‍ഷം മുമ്പ്‌ കര്‍ക്കടവാവുദിവസം നടന്ന കൊലപാതകത്തിന്‌ ലോക്കല്‍ പോലീസ്‌ മുതല്‍ സിബിഐ അന്വേഷിച്ചിട്ടും തെളിവ്‌ കണ്ടെത്താനായില്ല. ഇപ്പോഴത്തെ ഉദുമ എം.എല്‍.എ കുഞ്ഞിരാമന്‍ ദീര്‍ഘകാലമായി പ്രസിഡണ്ടായ പനയാല്‍ സര്‍വ്വീസ്‌ ബാങ്കിലെ ജീവനക്കാരനും സിപിഎം പ്രവര്‍ത്തകനുമായ വിനോദ്‌ കുമാറാ(28)ണ്‌ കൊലചെയ്യപ്പെട്ടത്‌. 5വര്‍ഷം ഇടതുഭരണമുണ്ടായിട്ടും കൊലപാതകിയെ കണ്ടെത്താന്‍ പാര്‍ട്ടി ചെറുവിരല്‍ പോലും അനക്കിയില്ല. 2൦൦൦ ജൂലൈ 3൦ന്‌ രാത്രിയിലാണ്‌ വിനോദ്‌ ബാങ്കിലെ ഡ്യൂട്ടിക്കിടയില്‍ കൊല്ലപ്പെട്ടത്‌. പതിവുപോലെ ബാങ്കിലേക്ക്‌ കാവല്‍ ഡ്യൂട്ടിക്കു പോയതായിരുന്നു വിനോദ്‌ കുമാര്‍. പിറ്റേദിവസം രാവിലെ ബാങ്കിലെത്തിയ തൂപ്പുകാരിയാണ്‌ വിനോദിനെ കാണാനില്ലെന്നും ബാങ്കില്‍ കവര്‍ച്ച നടത്തിയുമെന്ന വിവരം ആദ്യം അറിഞ്ഞത്‌. ബാങ്ക്‌ കെട്ടിടത്തിണ്റ്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച്‌ മുറിച്ചു മാറ്റി അകത്തുകടന്ന അക്രമികള്‍ സ്ട്രോംഗ്‌ റൂം തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. ഗ്യാസ്കട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശം പുറത്തേക്കു കാണാതിരിക്കാന്‍ മേശവിരി റോഡിനു അഭിമുഖമായുള്ള ജനലില്‍ വിരിച്ച നിലയിലായിരുന്നു. വിനോദ്‌ സ്ഥിരമായി കിടന്നുറങ്ങാറുണ്ടായിരുന്ന സ്ഥലത്തു പായ വിരിച്ച നിലയിലും ടോര്‍ച്ചും സമീപത്ത്‌ ഉണ്ടായിരുന്നു. സമീപത്തുതന്നെ സിറിഞ്ചും ഉണ്ടായിരുന്നു. വിനോദിനെ മയക്കുമരുന്നു കുത്തി വച്ച്‌ അബോധാവസ്ഥയിലാക്കിയശേഷം കവര്‍ച്ചക്കു ശ്രമിച്ചതായിരുക്കുമെന്നാണ്‌ ആദ്യം സംശയിച്ചിരുന്നത്‌. വിനോദിണ്റ്റെ ചെരുപ്പുകള്‍ ബാങ്കിനു മുന്നില്‍ അലക്ഷ്യമായും കാണപ്പെട്ടിരുന്നു. എന്നാല്‍ വിനോദിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തിരച്ചിലിനിടയില്‍ വൈകുന്നേരം പെരിയാട്ടടുക്കം ദേശീയപാതയിലെ മുനിക്കല്‍ വളവില്‍ കമിഴ്ന്നു കിടന്ന നിലയില്‍ കണ്ടെത്തി. പെരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമാര്‍ട്ടത്തില്‍ കഴുത്ത്‌ ഞെരുക്കിയാണ്‌ വിനോദിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ മയക്കുമരുന്നോ വിഷമോ കുത്തിവച്ചതിണ്റ്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഹൊസ്ദുര്‍ഗ്ഗ്‌ ഡിവൈഎസ്പിയായിരുന്ന കൊയിലാണ്ടി ബാലകൃഷ്ണനാണ്‌ കേസ്‌ ആദ്യം അന്വേഷിച്ചത്‌. പ്രൊഫഷണല്‍ കൊലയാളികളെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു അന്വേഷണം. കൊലപാതകവും കവര്‍ച്ചയുമായി ബന്ധപ്പെട്ട്‌ നൂറുകണക്കിനു പേരെ ചോദ്യം ചെയ്തുവെങ്കിലും പ്രതികളെക്കുറിച്ചുള്ള ഒരു സൂചനയും ലഭിച്ചില്ല. പിന്നീട്‌ കേസ്‌ ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ചിലെ വിവിധ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമുദായസംഘത്തിണ്റ്റെ സഹായത്തോടെ വിനോദിണ്റ്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ കേസ്‌ സിബിഐക്കു കൈമാറിയത്‌. സിബിഐ ഏറെക്കാലം കേസ്‌ അന്വേഷിച്ചിട്ടും കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കേസ്‌ തെളിയിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ്‌ സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍ പുനരന്വേഷണം നടത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. അതിനുശേഷം സിബിഐ അന്വേഷണം നടന്നുവെങ്കിലും ഇപ്പോള്‍ കേസിണ്റ്റെ ഗതി എന്താണെന്നു ആര്‍ക്കും അറിയില്ലെന്നതാണ്‌ അവസ്ഥ. ഇതിനിടെ സിബിഐ അന്വേഷണത്തിനായി നിരന്തരം ഇടപെട്ടുകൊണ്ടിരുന്ന മലയ സമുദായോദ്ധാരണ സംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന പെരിയയിലെ ബി.എ.എം.ശശി കാഞ്ഞങ്ങാട്ട്‌ റെയില്‍ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ശശിയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ തുടക്കത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട്‌ അതും കെട്ടടങ്ങി. അതേസമയം മകണ്റ്റെ കൊലയാളികളെ എന്നെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ്‌ വിനോദ്‌ കുമാറിണ്റ്റെ മാതാവ്‌ പാറുഅമ്മ. കൊലയാളികളെ കണ്ടെത്തണമെന്ന പ്രാര്‍ത്ഥനയുമായി അരവത്തെ വീട്ടില്‍ മകണ്റ്റെ ഫോട്ടോയ്‌ക്കു മുന്നില്‍ കണ്ണീരുമായി കഴിയുകയാണ്‌ വികലാംഗയായ മാതാവ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.