Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പനി: ആശുപത്രികള്‍ നിറയുന്നു

Janmabhumi Online by Janmabhumi Online
Jul 15, 2011, 11:41 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞങ്ങാട്‌: കാലവര്‍ഷം കനത്തതോടെ പരിമിതമായ ചികിത്സാസൗകര്യം മൂലം പനിയുള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങള്‍ മൂലം ആശുപത്രികള്‍ രോഗികളെ കൊണ്ട്‌ നിറയുന്നു. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പതിനായിരത്തോളം രോഗികള്‍ വിവിധ രോഗങ്ങള്‍ക്ക്‌ ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. കാസര്‍കോട്‌ ജനറല്‍ ആശുപത്രി, കാഞ്ഞങ്ങാട്ടെ ജില്ലാആശുപത്രി എന്നിവിടങ്ങളില്‍ മാത്രം ഇന്നലെ രണ്ടായിരത്തോളം പേര്‍ ചികിത്സ തേടിയത്തിയതായി ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കാഞ്ഞങ്ങാട്‌ ജില്ലാശുപത്രിയില്‍ ഒപി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയവരുടെ ക്യൂ പുറത്ത്‌ ഗേറ്റുവരെ നീണ്ടു. പനി, ഛര്‍ദ്ദി, വയറിളക്കം, എലിപ്പനി, മലമ്പനി എന്നിവ പിടിപെട്ടാണ്‌ ഭൂരിഭാഗവും ചികിത്സയ്‌ക്കെത്തുന്നത്‌. ഒ.പി.വിഭാഗത്തിലെത്തിയ പകുതിയിലേറെ രോഗികള്‍ക്കും കിടത്തി ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും വാര്‍ഡുകള്‍ രോഗികളെ കൊണ്ട്‌ നിറഞ്ഞതോടെ കിടത്തി ചികിത്സ അനിവാര്യമായവരെ വരാന്തയില്‍ കിടത്തിയാണ്‌ ശുശ്രൂഷിക്കുന്നത്‌. ജില്ലാശുപത്രിയില്‍ ചികി ത്സ തേടിയെത്തുന്നവരില്‍ ൮൦ ശതമാനവും മലയോര പഞ്ചായത്തുകളിലുള്ളവരാണ്‌. കള്ളാര്‍, കോടോം-ബേളൂറ്‍, ബളാല്‍, വെസ്റ്റ്‌ എളേരി, ഈസ്റ്റ്‌ എളേരി, പനത്തടി, കിനാനൂറ്‍ – കരിന്തളം, മടിക്കൈ പഞ്ചായത്തുകളില്‍ നിന്നാണ്‌ രോഗികള്‍ ഏറെ എത്തിയത്‌. മലയോരത്തെ പ്രധാന ചികിത്സാ കേന്ദ്രമായ പനത്തടി സിഎച്ച്സിയില്‍ കിടത്തി ചികിത്സ സൗകര്യമുണ്ടെങ്കിലും ആവശ്യത്തിന്‌ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതിനാല്‍ ഈ ഭാഗത്തു നിന്നുള്ളവരെല്ലാം ജില്ലാശുപത്രിയെയാണ്‌ ആശ്രയിക്കുന്നത്‌. പാണത്തൂറ്‍, എണ്ണപ്പാറ എന്നീ പിഎച്ച്സികളിലും പരിമിതമായ ചികിത്സാ സൗകര്യമാണുള്ളത്‌. മലയോര പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഏറെയുണ്ടെങ്കിലും ഇവിടെയൊന്നും ആവശ്യത്തിന്‌ ഡോക്ടര്‍മാരോ ജീവനക്കാരോ മരുന്നോ ഇല്ലാത്ത അവസ്ഥയാണ്‌. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും ഗ്രാമീണ മേഖലയിലുള്ള സിഎച്ച്സികളിലും പിഎച്ച്സികളിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നിരവധി തസ്തികള്‍ ഒഴിഞ്ഞു കിടക്കുകയാണ്‌. പനി വ്യാപകമായതോടെ സ്കൂളിലെ ഹാജര്‍ നിലയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്‌. ജില്ലാ-ജനറല്‍ ആശുപത്രികളും നീലേശ്വരം, തൃക്കരിപ്പൂറ്‍ താലൂക്ക്‌ ആശുപത്രികളിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്‌. ഇതുമൂലം ഒ.പി.വിഭാഗത്തിലെ പരിശോധന മണിക്കൂറുകളോളം നീളുകയാണ്‌. ജില്ലാശുപത്രിയില്‍ രണ്ട്‌ ഡോക്ടര്‍മാരാണ്‌ ഒപിയില്‍ ആയിരകണക്കിന്‌ രോഗികളെ പരിശോധിക്കുന്നത്‌. അടിയന്തര ചികിത്സ ആവശ്യമായവര്‍ പോലും ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവരുന്നു. മഴക്കാല രോഗങ്ങള്‍ തടയാന്‍ ആശുപത്രികളില്‍ ആവശ്യമായ ജീവനക്കാരെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ജില്ലയിലെ ജനജീവിതം ദുരിതപൂര്‍ണ്ണമാകുമെന്നാണ്‌ പറയപ്പെടുന്നത്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

മണ്ണില്ലാതെ അല്‍പം മാത്രം വെള്ളം ഉപയോഗിച്ചുള്ള ഹൈഡ്രോപോണിക് രീതിയിലൂടെ വളര്‍ത്തുന്ന ഹൈബ്രിഡ് കഞ്ചാവ് (ഇടത്ത്) മുറിക്കുള്ളില്‍ കൃത്രിമമായി വെളിച്ചവും കാറ്റും വെള്ളവും നല്‍കി ഹൈബ്രിഡ് കഞ്ചാവ് വളര്‍ത്തുന്നു (വലത്തുന്നു)
Kerala

കേരളത്തിന് തലവേദനയാകുന്ന ഹൈബ്രിഡ് കഞ്ചാവ് എന്താണ്?

World

ബലൂചിസ്ഥാനിൽ നമ്മുടെ സൈനികർ കുടുങ്ങിക്കിടക്കുന്നു , ഷെഹ്ബാസ് ഇതൊന്നും അറിയുന്നില്ലേ ? പാർലമെൻ്റിൽ നാണം കെട്ട് പാക് പ്രധാനമന്ത്രി

India

വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍, ജമ്മു, പത്താന്‍കോട്ട്, ഉറി, സാമ്പാ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

Health

നീല കവറില്‍ മാത്രമേ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഈ മരുന്നുകള്‍ ഇനി തരൂ, ഇതാണതിനു കാരണം

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകള്‍ക്കെതിരെ പരാതിയുണ്ടെന്ന വ്യാജേന ‘ഭക്ഷ്യ സുരക്ഷാ ഓഫീസര്‍’ വിളിക്കും, മൈന്‍ഡ് ചെയ്യേണ്ട!

ഹിയറിംഗ് എയ്ഡിന്‌റെ പേരില്‍ വൃദ്ധനെ പറ്റിച്ച് 99,000 രൂപ തട്ടിയെടുത്ത സ്ത്രീക്ക് 1,49,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍

എംആര്‍ അജിത് കുമാര്‍ എക്‌സൈസ് കമ്മിഷണര്‍, മനോജ് ഏബ്രഹാമിനെ വിജിലന്‍സ് ഡയറക്ടറാക്കി

രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചിടുന്നത് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മെയ് 15 ന് പുലര്‍ച്ചെ വരെ നീട്ടി

ഇന്ത്യ വെടിവെച്ചിട്ട അമേരിക്കന്‍ നിര്‍മ്മിതമായ പാകിസ്ഥാന്‍റെ എഫ് 16 യുദ്ധവിമാനം.

പാകിസ്ഥാന്റെ യുദ്ധക്കഴുകനായ എഫ് 16നെ ഇന്ത്യ വെടിവെച്ചിട്ടപ്പോള്‍ പാകിസ്ഥാനേക്കാള്‍ നൊപ്പം അമേരിക്കയ്‌ക്കും തിരിച്ചടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പുടിന്‍, ഇന്ത്യ താങ്കളെ നമിക്കുന്നു…ഇന്ത്യയ്‌ക്ക് പ്രതിരോധകവചം തീര്‍ത്തത് മോദിയുടെ ഊഷ്മളസൗഹൃദത്തെ മാനിച്ച് പുടിന്‍ നല്കിയ എസ് 400

പാകിസ്ഥാന് തിരിച്ചടി ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യന്‍ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ലോകബാങ്ക്

ഇന്ത്യയുടെ റഡാറുകളും പ്രതിരോധവും തകര്‍ക്കാന്‍ മൂന്നര മണിക്കൂറില്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ചത് 400 ഡ്രോണുകള്‍, എല്ലാറ്റിനേയും ഇന്ത്യ വീഴ്‌ത്തി

ഇങ്ങനെ ആണെങ്കിൽ അധികം താമസിയാതെ ലാഹോറിൽ പ്രഭാതഭക്ഷണവും, ഇസ്ലാമാബാദിൽ ഉച്ചയ്‌ക്ക് ബിരിയാണിയും കഴിക്കും ; മാർക്കണ്ഡേയ കട്ജു

4270 കോടി രൂപ നല്‍കി സ്വീഡനില്‍ നിന്നും പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് റഡാര്‍ വിമാനം. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം കഴിഞ്ഞ ദിവസം അവാക്സിനെ അടിച്ചിട്ടിരുന്നു.

4270 കോടി രൂപ നല്‍കി പാകിസ്ഥാന്‍ വാങ്ങിയ അവാക്സ് എന്ന ആകാശത്തിലെ കണ്ണ്; ‘അവാക്സി’നെ വെടിവെച്ചിട്ടത് ഇന്ത്യയുടെ ആകാശ യുദ്ധമികവിന്റെ തെളിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies