Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സീതാ രാമതത്ത്വ രഹസ്യം

Janmabhumi Online by Janmabhumi Online
Jul 10, 2011, 10:59 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഓരോ കര്‍ക്കിടമാസവും രാമായണ മാസമായി ആചരിക്കുന്നു. മേളകള്‍ നടത്തുന്ന രാമായണ ശീലുകള്‍ ഓരോ രാത്രിയിലും ഉയര്‍ന്നുകേള്‍ക്കുന്നു. അപ്പോഴക്കെ തോന്നാറുള്ള ഒരു ചോദ്യമായിരുന്നു എന്തേ കര്‍ക്കിടക മാസത്തില്‍ മാത്രം ഇത്ര രാമഭക്തി എന്ന്‌. പൂര്‍വികര്‍ അനുഷ്ഠിച്ചുവന്ന ഒരാചാരം. ആ കാലഘട്ടത്തില്‍ അതിന്‌ അത്രയേ പ്രസക്തി ഉണ്ടായിരുന്നുള്ളൂ. പക്ഷേ, നമ്മള്‍ കുറേക്കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ഇത്‌ കര്‍ക്കിടകത്തില്‍ മാത്രം വായിച്ചു പോകാനുള്ളതല്ല എന്ന സത്യത്തിലേക്ക്‌ നമ്മള്‍ എത്തിച്ചേരും. ഇതിന്റെ പൊരുള്‍ അറിയണമെങ്കില്‍ രാമസീതാ തത്ത്വം നമ്മള്‍ മനസ്സിലാക്കിയിരിക്കണം. രാമായണ കര്‍ത്താവും അതുതന്നെയാണ്‌ ഉദ്ദേശിച്ചത്‌ എന്ന്‌ ഒന്നാം അധ്യായത്തില്‍ നിന്നുതന്നെ നമുക്ക്‌ മനസ്സിലാക്കാം. കൈലാസ നാഥനോട്‌ ദേവി പാര്‍വതി ശ്രീരാമന്റെ തത്ത്വരഹസ്യം ഉപദേശിക്കാനാണ്‌ ചോദ്യരൂപത്തില്‍ അപേക്ഷിക്കുന്നത്‌. അല്ലാതെ ശ്രീരാമകഥ പറയൂ എന്നല്ല. ഈ ചോദ്യത്തില്‍ കൂടി തന്നെ മനസ്സിലാക്കാം ശ്രീരാമന്‍ ഒരു വ്യക്തിയല്ല, തത്ത്വം ആണെന്ന്‌. അപ്പോള്‍ മനുഷ്യന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട പരമാര്‍ഥ തത്ത്വത്തെയാണ്‌ രാമനില്‍ കൂടി ആവിഷ്കരിച്ചിരിക്കുന്നത്‌. മനുഷ്യനായും മനുഷ്യോചിത ചേഷ്ടകളില്‍ കൂടിയും അവതരിപ്പിക്കുമ്പോള്‍ മാത്രമേ അത്‌ നമ്മുടെ ബുദ്ധിക്ക്‌ എളുപ്പം ഗ്രഹിക്കാന്‍ സാധിക്കൂ എന്ന സിദ്ധാന്തം ആണ്‌ അതില്‍ ഉള്ളത്‌. പരമമായ തത്ത്വയാണ്‌ രാമനായി ആവിഷ്കരിക്കുന്നതെങ്കില്‍ അതിനോട്‌ ബന്ധപ്പെട്ട മറ്റ്‌ തത്ത്വങ്ങളെയും അവയുടെ ഉപാധികളെയുമാണ്‌ രാമനോട്‌ ബന്ധപ്പെട്ട മറ്റ്‌ ജനങ്ങളില്‍ കൂടി അവതരിപ്പിക്കുന്നത്‌. ജനവിചാരത്തോടെ മാത്രമേ രാമായണം കൈയില്‍ എടുക്കാവൂ. ഏങ്കില്‍ മാത്രമേ രാമായണത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റൂ.

രാമതത്ത്വം ഒരാള്‍ക്ക്‌ ശരിക്കറിയാന്‍ കഴിഞ്ഞാല്‍ അതുകൊണ്ടുതന്നെ ജന്മം സഫലമായി എന്നാണ്‌ സാക്ഷാല്‍ മഹാദേവന്‍ ചോദ്യത്തെ അഭിനന്ദിച്ചശേഷം ദേവിയോട്‌ പറയുന്നത്‌. അതുകൊണ്ടാണ്‌ കഥാസ്വരൂപേണ വീക്ഷിക്കുമ്പോള്‍ ഇതിഹാസമാണെങ്കിലും താത്ത്വികമായി ഗ്രഹിക്കപ്പെടുമ്പോള്‍ ഏറ്റവും മനോഹരമായ വേദാന്തപ്രകരണം ആണ്‌ രാമായണം എന്നുപറയാന്‍ കാരണം.

രാമന്‍ സാക്ഷാല്‍ പരമാത്മാവ്‌ അല്ലെങ്കില്‍ വാക്കിനും മനസ്സിനും എത്താന്‍ കഴിയാത്തതും, പ്രകൃതിക്കതീതവും എല്ലാറ്റിനും കാരണവും, അപരിച്ഛിന്നവും, സച്ചിദാനന്ദ സ്വരൂപനുമായ പരമ ചൈതന്യം തന്നെയാണ്‌. അതേപോലെ പരമാത്മാവിനധീയയും വിശ്വസൃഷ്ടിക്ക്‌ കാരണവും ത്രിഗുണാത്മികവും ആയ മൂലപ്രകൃതിയാണ്‌ സീത. വാക്‌-മനസ്സുകള്‍ക്ക്‌ ഗോചരണമല്ലാത്തതാണ്‌ ഈ പ്രകൃതിയും പരമാത്മാവും. എന്നാല്‍ സാധാരണ മനുഷ്യര്‍ക്കുവേണ്ടി, അവതാര അറിവിനും അനുഭൂതിക്കും വേണ്ടി മനുഷ്യഭാവത്തില്‍ ഈ രണ്ടു തത്ത്വങ്ങളെയും അവിഷ്കരിച്ചിരിക്കുന്നു. ഈ വസ്തുത പട്ടാഭിഷേകം കഴിഞ്ഞ്‌, ശ്രീരാമസ്വാമിയും സീതാദേവിയും ഹനുമാനും കൂടിയുള്ള സംഭാഷണത്തില്‍ ദേവി നമുക്ക്‌ ബോധ്യമാക്കുന്നു.

വായുപുത്രനില്‍ സംപ്രീതനായ ശ്രീരാമസ്വാമി സത്വമായ ജ്ഞാനത്തെ തന്റെ ഭക്തന്‌ ഉപദേശിക്കാന്‍ ദേവിയെ ചുമതലപ്പെടുത്തുന്നു ഇതാണ്‌ ദേവിയുടെ വാക്കുകള്‍. അല്ലയോ വായുപുത്രാ, രാമചന്ദ്രന്‍ എല്ലാറ്റിനും സാക്ഷിയും അകര്‍ത്താവും അഭോക്താവും ആയ സാക്ഷാല്‍ പരമാത്മാവാണ്‌. ഞാന്‍ അവിടേക്ക്‌ സ്വാധീനമായ മൂലപ്രകൃതിയും. അവിടത്തെ സാന്നിധ്യത്തില്‍ എല്ലാം ഞാനാണ്‌ ചെയ്യന്നത്‌. വാസ്തവത്തില്‍ എനിക്കൊന്നും ചെയ്യാനുള്ള കഴിവില്ല. എങ്കിലും ഭഗവാന്റെ സാന്നിധ്യം കൊണ്ട്‌ എല്ലാ കഴിവുകളും ഉണ്ടാകുന്നു. എന്നാല്‍, അവതാരം മുതല്‍ പട്ടാഭിഷേകം വരെയുള്ള എല്ലാ കാര്യങ്ങളും രാമനാണ്‌ ചെയ്തത്‌ എന്ന്‌ അജ്ഞാനികള്‍ തെറ്റിദ്ധരിക്കുന്നു. രാമനില്ലെങ്കില്‍ എനിക്ക്‌ ഒന്നും ചെയ്യാന്‍ പറ്റില്ല. രാമനോട്‌ കൂടാതെ ഞാനോ എന്നോട്‌ കൂടാതെ രാമനോ ഇരിക്കാറില്ല. ജഗത്തില്‍ കാണപ്പെടുന്ന എല്ലാ സംഗതികളും ഇങ്ങനെ തന്നെ. രാമന്‍ കര്‍ത്താവോ ഭക്തനോ ഭോക്താവോ ആകുന്നില്ല. രാമന്റെ സാന്നിധ്യത്തില്‍ കിട്ടുന്ന ശക്തികൊണ്ട്‌ മൂലപ്രകൃതിയായ ഞാനാണ്‌ എല്ലാം ചെയ്യുന്നത്‌. ഓരോ വ്യക്തിയിലും രാമന്‍ ആത്മസ്വരൂപേണ പ്രകാശിക്കുന്നു. രാമന്റെ വംശവര്‍ത്തിയായ പ്രകൃതിയായി ഞാനും വിളങ്ങുന്നു. ഓരോ ശരീരത്തില്‍ കൂടിയവനും ചെയ്യപ്പെടുന്ന എല്ലാ കര്‍മങ്ങളും ഞാനാണ്‌ ചെയ്യുന്നത്‌. മൂഢനായ ജീവന്‍ പരമാര്‍ഥം അറിയാതെ ഭ്രമിച്ച്‌ എല്ലാ കര്‍മങ്ങള്‍ക്കും താനാണ്‌ കര്‍ത്താവ്‌ എന്നഭിമാനിക്കുന്നു. അതിനാല്‍ കര്‍മബദ്ധരായി വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും സുഖിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. എന്നെയും രാമനെയും തിരിച്ചറിയുമ്പോള്‍ എല്ലാ ബന്ധങ്ങളില്‍ നന്നും നിശ്ച നിവൃത്തനും ആയിരുന്നു. ഇതാണ്‌ രാമ-സീത തത്ത്വം. വിവേകികളായ മനുഷ്യര്‍ എങ്കിലും വെറുതെ വായിച്ചുപോകാതെ ഈ തത്ത്വം മനസ്സിലാക്കി ജീവിച്ചാല്‍ ഗാന്ധിജിയുടെ രാമരാജ്യം എന്ന സ്വപ്നം സഫലമാകും.

– ടി. ഇന്ദിരാദേവി

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

India

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

World

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

Alappuzha

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Kottayam

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

പുതിയ വാര്‍ത്തകള്‍

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര ഇറാനിയൻ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു , ആണവ പദ്ധതിയെ എത്രത്തോളം ബാധിച്ചുവെന്ന് പരിശോധിക്കാം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies