Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹൃദയങ്ങളുടെ കാവല്‍ക്കാരന്‍

Janmabhumi Online by Janmabhumi Online
Jul 9, 2011, 08:43 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

“ആളുകള്‍ എന്റെ സിനിമ കാണാറില്ല, എങ്കിലും ഞാന്‍ പ്രശസ്തനായി”, ശ്രദ്ധേയമാണ്‌ മണികൗളിന്റെ ഈ വാക്കുകള്‍, ശ്രദ്ധിക്കപ്പെടേണ്ടതും. നിറമുള്ള സ്വപ്നങ്ങളെ സൗന്ദര്യാത്മകമായി ദൃശ്യവത്കരിച്ച്‌, യാഥാര്‍ത്ഥ്യത്തിന്റെ ചില തീക്ഷ്ണ ഭാവങ്ങളെ അനുവാചകന്‌ മനസ്സിലാകാത്തവിധം വ്യക്തിനിഷ്ഠമായി ആവിഷ്കരിച്ച്‌ , ഇന്ത്യന്‍ ചലച്ചിത്രലോകത്ത്‌ നിറഞ്ഞുനിന്ന സംവിധായകന്‍ മണികൗളിന്റെ സിനിമകളില്‍ നിന്നും സാധാരണക്കാരന്‍ അകന്നുനിന്നതില്‍ അദ്ഭുതപ്പെടാനില്ല. എങ്കിലും ഇന്ത്യന്‍ സിനിമയെ സ്നേഹിക്കുന്ന ഏതൊരു ഇന്ത്യക്കാരനും അദ്ദേഹത്തിന്റെ പ്രതിഭയെ ആദരിക്കുന്നു.

ആസ്വാദകന്‌ അധ്വാനം ആവശ്യപ്പെടുന്ന സിനിമകളാണ്‌ മണികൗളിന്റേത്‌. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ആത്മാര്‍ത്ഥതയുള്ള ആസ്വാദകനെയായിരുന്നു അദ്ദേഹത്തിനാവശ്യം. പ്രമേയം ആളുകള്‍ക്ക്‌ മനസ്സിലാകുമോ ഇല്ലയോ എന്നുള്ളത്‌ ഒരു സിനിമയെടുക്കാന്‍ മണികൗളിന്‌ ഒരിക്കലും തടസ്സമായിട്ടില്ല. പ്രതിഭാധനരായ അഭിനേതാക്കള്‍ക്ക്‌ പോലും പലതും പഠിച്ചെടുക്കാന്‍ പറ്റിയ നിറഞ്ഞ പുസ്തകമായിരുന്നു മണികൗള്‍. സംഗീതത്തിന്റെയും നിറത്തിന്റെയും സാധ്യതകളെ അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തിന്‌ അന്നത്തെ കൗമാരങ്ങളെ സ്വാധീനിക്കാനും സാധിച്ചു.

സിനിമയുടെ സ്വഭാവം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ക്കും. വ്യത്യസ്തത അവിടെയും നിറഞ്ഞുനിന്നു. ഫീച്ചര്‍ ഫിലിമായാലും ആത്മനിഷ്ഠമായ സിനിമകള്‍ കാവ്യാത്മകമായി ആവിഷ്കരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. അതുകൊണ്ടുതന്നെയാണ്‌ ജോണ്‍ എബ്രഹാമിനെ പോലെയുള്ളവര്‍ മണികൗളിന്റെ ആരാധകരായതും.

സംഗീതം മണികൗളിന്റെ ദൗര്‍ബല്യമായിരുന്നു. ദ്രുപദ്‌ സംഗീതത്തില്‍ പാണ്ഡിത്യം നേടിയ അദ്ദേഹം സംഗീതത്തിന്‌ പ്രാധാന്യം നല്‍കി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം ‘സിദ്ധേശ്വരി’ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ വാരാണസിയിലെ സംഗീത കുടുംബത്തില്‍ ജനിച്ച സിദ്ധേശ്വരിദേവിയ്‌ക്ക്‌ സംഗീതത്തിനോട്‌ വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ അവസരം അവളെ അന്വേഷിച്ചു ചെന്നു. പത്മശ്രീയടക്കം നിരവധി പുരസ്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച സിദ്ധേശ്വരി ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി മണികൗള്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം 1989 ല്‍ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

സമാന്തര സിനിമാലോകത്തിന്‌ കുമാര്‍ സാഹ്നിയേക്കാള്‍ സംഭാവന നല്‍കാന്‍ മണികൗളിന്‌ സാധിച്ചിട്ടുണ്ട്‌. സിനിമയുടെ സമസ്ത മേഖലകളിലും തന്റെ സാന്നിധ്യമറിയിച്ച മണികൗളിന്റെ വേര്‍പാട്‌ ഇന്ത്യന്‍ സിനിമയ്‌ക്കു മാത്രമല്ല, ലോകസിനിമയ്‌ക്ക്‌ തന്നെ വലിയൊരു നഷ്ടമാണ്‌.

-ബി.ഉണ്ണികൃഷ്ണന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

Kerala

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍  നൂര്‍ഖാന്‍ എയര്‍ബേസില്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പതിച്ചുണ്ടായ സ്ഫോടനം. പാകിസ്ഥാന്‍റെ ആണവകേന്ദ്രത്തിനടുത്താണ് നൂര്‍ഖാന്‍ എയര്‍ബേസ്.
India

നൂര്‍ഖാന്‍ എയര്‍ബേസില്‍ വീണ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ പണി പറ്റിച്ചോ?ആണവകേന്ദ്രത്തിന് ചോര്‍ച്ചയുണ്ടോ എന്ന് നോക്കാന്‍ വിദേശവിമാനം എത്തി

Kerala

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തി കൊന്നു

Kerala

ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിയില്‍ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൂടി വീരമൃത്യു

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

മണല്‍ മാഫിയയുമായി ബന്ധം: ചങ്ങരംകുളം സ്റ്റേഷനിലെ 2 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവസുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നും സ്വര്‍ണ്ണം മോഷണം പോയതില്‍ പരക്കെ ആശങ്ക

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ ജയില്‍ വകുപ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്ത്യയെ തുരങ്കം വെയ്‌ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ താങ്ങിയ മാത്യു സാമുവല്‍ ചവറ്റുകൊട്ടയില്‍

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies