Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലസ്ഥാനത്ത്‌ തെരുവ്‌യുദ്ധം

Janmabhumi Online by Janmabhumi Online
Jun 25, 2011, 12:11 am IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. എസ്‌എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 15ഓളം പേര്‍ക്ക്‌ പരിക്കേറ്റു. എസ്‌എഫ്‌ഐക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തലസ്ഥാന നഗരിയിലെ പ്രധാന വീഥിയായ എം.ജി.റോഡിനെ ഒരു മണിക്കൂറില്‍ കൂടുതല്‍ സ്തംഭിപ്പിച്ചു. സംഘര്‍ഷത്തില്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റും എംഎല്‍എയുമായ ആര്‍.രാജേഷ്‌ ഉള്‍പ്പെടെ പത്തോളം എസ്‌എഫ്‌ഐക്കാര്‍ക്ക്‌ പരിക്കേറ്റു. അഡിമിനിസ്ട്രേഷന്‍ ഡിസിപി ജോളി ചെറിയാന്‍ ഉള്‍പ്പെടെ അഞ്ച്‌ പോലീസുകാര്‍ക്കും രണ്ട്‌ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്‌.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്‌ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്‌ സമീപം ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ്‌ തടഞ്ഞു. എന്നാല്‍ മാര്‍ച്ച്‌ അവിടെ എത്തുന്നതിനു മുമ്പു തന്നെ ശക്തമായ കല്ലേറ്‌ തുടങ്ങി. മാര്‍ച്ചില്‍ അണിനിരന്ന എസ്‌എഫ്‌ഐക്കാരാണ്‌ ആദ്യം കല്ലേറു തുടങ്ങിയത്‌. കല്ലേറ്‌ തുടങ്ങിയപ്പോള്‍ തന്നെ പോലീസ്‌ ജലപീരങ്കി പ്രയോഗിച്ചു.

എന്നാല്‍ കല്ലേറ്‌ രൂക്ഷമാവുകയാണുണ്ടായത്‌. ചുടുകട്ടകളും നടപ്പാതയ്‌ക്കായി കൂട്ടിയിട്ടിരുന്ന കല്ലുകളും ഉപയോഗിച്ചാണ്‌ വിദ്യാര്‍ഥികള്‍ പോലീസിനെ ആക്രമിച്ചത്‌. തുടര്‍ന്ന്‌ പോലീസ്‌ ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. എസ്‌എഫ്‌ഐക്കാര്‍ രണ്ടു മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ്‌ പോലീസിനു നേരെ വീണ്ടും കല്ലെറിഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറി പി.ബിജുവിന്റെയും ജോയിന്റ്‌ സെക്രട്ടറി എ.എ.റഹീമിന്റെയും നേതൃത്വത്തില്‍ ബാരിക്കേഡിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി പോലീസിനെ നേരിട്ടു. ഇതിനിടെ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ ആരംഭിച്ചതോടെ എസ്‌എഫ്‌ഐക്കാര്‍ ചിതറിയോടി. പോലീസ്‌ പുറകെ പാഞ്ഞ്‌ വിദ്യാര്‍ഥികളെ മര്‍ദിച്ചു. അടികൊണ്ട്‌ ഏതാനും വിദ്യാര്‍ഥികള്‍ നിലത്തു വീണു.

ചിതറി ഓടിയ വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ കടന്നു. കോളേജിനുള്ളില്‍ നിന്ന്‌ പോലീസിനുനേരെ ശക്തമായ കല്ലേറു തുടര്‍ന്നു. കല്ലേറു സഹിക്കാനാകാതെ പോലീസ്‌ കല്ലുകള്‍ പെറുക്കി തിരിച്ചെറിഞ്ഞു. കല്ലേറ്‌ ഏകദേശം പതിനഞ്ചു മിനിട്ടോളം നീണ്ടു നിന്നു.

തുടര്‍ന്ന്‌ പോലീസ്‌ ക്യാമ്പസിനുള്ളില്‍ കടന്നു. സ്ഥലത്തെത്തിയ ഐ.ജി.പദ്മകുമാര്‍, സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാം എന്നിവര്‍ വിദ്യാര്‍ഥി നേതാക്കളുമായി സംസാരിച്ച ശേഷമാണ്‌ സംഘര്‍ഷത്തിന്‌ അയവു വന്നത്‌. സംഘര്‍ഷം അറിഞ്ഞ്‌ എ.കെ.ബാലന്‍, തോമസ്‌ഐസക്‌, ടി.വി.രാജേഷ്‌, ശ്രീരാമകൃഷ്ണന്‍, ഇ.പി.ജയരാജന്‍ തുടങ്ങിയ സിപിഎം നേതാക്കള്‍ യൂണിവേഴ്സിറ്റി കോളേജിലെത്തി.

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

കുങ്കുമം അവശേഷിക്കില്ല, അത് പ്രയോഗിക്കുന്നവനും അവശേഷിക്കില്ല ; ബിജെപി നേതാവ് നവനീത് റാണയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ച തീവ്ര ഇസ്ലാമിസ്റ്റുകളെ പൊക്കി , കണക്കിന് കൊടുത്ത് മധ്യപ്രദേശ് പൊലീസ് : പ്ലാസ്റ്ററിട്ടും, മുട്ടിലിഴഞ്ഞും ദേശവിരുദ്ധർ

പാകിസ്ഥാനെ വിറപ്പിക്കാൻ ; ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ : എസ്–400 ക്ക് പിന്നാലെ റഷ്യയിൽ നിന്ന് എസ് – 500 എത്തും

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

ഏതുഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജം ; ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായിരുന്നുവെന്ന് സൈന്യം

രാജ്യത്തിന്റെ വീര്യം ഉയർത്തിയവർക്ക് ആദരവ് ; സൈനികരുടെ വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് പവൻ കല്യാൺ

പാക് സൈന്യം നിരപരാധിയെന്ന് വിളിച്ച മൗലാന ഒരു ലഷ്കർ തീവ്രവാദി : പാലൂട്ടി വളർത്തിയ ജിഹാദികളെ കുഴിയിൽ വെയ്‌ക്കുമ്പോഴും മസൂം മൗലാനയ്‌ക്ക് സൈന്യത്തിന്റെ കാവൽ

ഐഎന്‍എസ് വിക്രാന്തിന്റെ വിവരങ്ങൾ തേടി കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഫോൺകോൾ : കോഴിക്കോട് സ്വദേശി മുജീബ് റഹ്മാൻ പിടിയിൽ

ഓപ്പറേഷന്‍ സിന്ദൂറിനെതിരെ അധിക്ഷേപ പോസ്റ്റ് : റിജാസിന്റെ വീട്ടില്‍ നിന്നും ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ലഷ്കർ ഭീകരനല്ല ; പാവപ്പെട്ട കുടുംബത്തിലെ മതപ്രഭാഷകനെന്ന് പാകിസ്ഥാൻ സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies