‘ജ്ഞാനപീഠ’ത്തില്‍ ഇതാ അക്കിത്തം എന്ന ‘ജ്ഞാനയോഗി’
മലയാള കവിതാ പാരമ്പര്യത്തില്‍ നിന്ന് വിഘടിച്ച്, റിയലിസത്തിന്റെ പാശ്ചാത്യവഴിയിലൂടെ, കല്‍പ്പനാശേഷി നശിച്ചു പോയവരുടെ കൃതിവികൃതികള്‍ വായിച്ച് 'കവിതയ്ക്കു ഭംഗിയില്ല' എന്ന കണ്ടുപിടിത്തത്തിന്റെ കാലമാണിത്. ഇന്നും നമുക്ക് ആശ്വാസം...