നാലു വർഷ ഡിഗ്രിയും കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും
നാലു വർഷ ഡിഗ്രിയുടെ പ്രാധാന്യത്തെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത് ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ഒരു വൻകിട സോഫ്റ്റ്‌വെയർ കന്പനിയിൽ സന്ദർശനം നടത്തിയപ്പോഴാണ്. വർഷാവർഷം ആയിരക്കണക്കിന്...
നാലു വർഷ ഡിഗ്രിയുടെ പ്രാധാന്യത്തെപ്പറ്റി ഞാൻ ആദ്യം കേൾക്കുന്നത് ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ ഒരു വൻകിട സോഫ്റ്റ്‌വെയർ കന്പനിയിൽ സന്ദർശനം നടത്തിയപ്പോഴാണ്. വർഷാവർഷം ആയിരക്കണക്കിന്...
സെക്യൂരിറ്റി സ്റ്റാഫിനെ വിദ്യാർത്ഥികളെ വിരട്ടി നിർത്താനുള്ള ഗുണ്ടാസംഘം ആയി ഉപയോഗിക്കുന്ന കോളേജുകൾ ഒക്കെ ജനാധിപത്യ കേരളത്തിൽ ഇപ്പോഴും നില നിൽക്കുന്നു
വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന ഏതൊരു സ്ത്രീയും തിരിച്ചു വീട്ടില്‍ എത്തുന്നതിന് മുന്‍പ് ഏതെങ്കിലും തരത്തില്‍ കടന്നു കയറ്റത്തിന് വിധേയമാകുമെന്ന ചിന്തയിലാണ് ദിവസം തുടങ്ങുന്നത്.
'ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിലുള്ള ഓഫ് റോഡ് ട്രെക്കിങ്ങ്, ഉയര്‍ന്ന മലനിരകളിലേക്കുള്ള ട്രക്കിങ് എന്നിവ 110222 മുതല്‍ നിരോധിച്ച് ദുരന്ത നിവാരണ...
ഇന്നിപ്പോൾ കേന്ദ്ര മന്ത്രി പോയിട്ട് സംസ്ഥാന മന്ത്രിയോ എം. എൽ. എ. യോ എങ്കിലും ആയിട്ടുള്ളവർ ആഗ്രഹിക്കുന്ന ജോലിയല്ല വൈസ് ചാൻസലറുടേത്.
ഇന്ത്യയില്‍ നടക്കുന്ന ഈ പരീക്ഷണം മറ്റു രാജ്യങ്ങള്‍ വളരെ താല്പര്യത്തോടെയാണ് ശ്രദ്ധിക്കാന്‍ പോകുന്നത്
. കൊറോണക്കാലത്ത് ഉണ്ടായ സാങ്കേതിക പുരോഗതി വിദ്യാഭ്യാസം ഉള്‍പ്പടെ അനവധി രംഗങ്ങളില്‍ ചിലവ് കുറക്കുകയും കാര്യക്ഷമതയും പ്രൊഡക്ടിവിറ്റിയും കൂട്ടുകയുമാണ്.
തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ലിമെന്റ് ഉള്ള ലോക രാജ്യങ്ങളില്‍ നൂറ്റി അന്‍പതെണ്ണത്തിലും പത്തു ശതമാനത്തില്‍ കൂടുതല്‍ സ്ത്രീകളുണ്ട്.
ക്യാംപിങ്ങ് ടൂറിസം കേരളത്തിൽ പച്ചപിടിച്ചു വരുന്നതേയുള്ളുവെങ്കിലും ലോകത്ത് ഇതൊരു പുതുമയല്ല.
നമ്മുടെ കുട്ടികള്‍ മറ്റു നാടുകളില്‍ പോയി പഠിച്ചു മിടുക്കരാകുന്‌പോള്‍ നമുക്ക് എന്ത് സന്തോഷമാണ്. അതേ സന്തോഷമാണ് ഇപ്പോള്‍ പ്രമോദ് കുമാറിനും കുടുംബത്തിനും ഉള്ളത്.
ഡേറ്റ എന്താണെന്നറിയണം, ഡേറ്റയെപ്പറ്റി സെന്‍സ് ഉണ്ടാകണം, അതുപയോഗിക്കാന്‍ സെന്‍സിബിലിറ്റി ഉണ്ടാകണം
പക്ഷെ ഭക്ഷണത്തെ പറ്റിയുള്ള നമ്മുടെ അജ്ഞതയും അമിതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണവും സന്തോഷം തരുന്നില്ല.
ശാസ്ത്രം രോഗത്തിന് മീതെ മേല്‍ക്കൈ നേടുന്നു മനുഷ്യരാശിയുടെ നേരെ വന്ന സമീപകാല വെല്ലുവിളികളില്‍ ഏറ്റവും വലുതായിരുന്നു കോവിഡ് 19.
ഓയില്‍ സ്പില്‍ ഉണ്ടായാല്‍ അത് കേരളത്തിലെ തീരദേശ മല്‍സ്യബന്ധന ഉപകരണങ്ങളെയും ബാധിക്കും. ടൂറിസം മാസങ്ങളോളം തടസപ്പെടും. കേരളത്തില്‍ നിന്നും വിദേശത്തേക്ക് കയറ്റിയയക്കുന്ന മല്‍സ്യ കന്‌പോളങ്ങള്‍ നഷ്ടപ്പെടും.
പ്രളയ ദുരന്ത കാലത്തെ വെല്ലുവിളികൾ
ജനീവ: ഈസ്റ്റർ ദിവസം രാവിലെ ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരവാദി ആക്രമണത്തിൽ 290 പേർ മരിച്ചതായിട്ടാണ് ഇപ്പോഴത്തെ കണക്കുകൾ. അതിൽ ഇരട്ടിയോളം പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്....
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies