Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തങ്കന്‍ ചേട്ടന് ലിജോ ആരാണെന്ന് ഇപ്പോ മനസിലായി, ജോജു എന്തിന് കള്ളം പറയുന്നു?’; പെട്ട് താരം

Janmabhumi Online by Janmabhumi Online
Jun 26, 2025, 06:21 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ചുരുളിയില്‍ അഭിനയിച്ചതിന് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന നടന്‍ ജോജു ജോര്‍ജിന്റെ ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയിരുന്നു. തെറി പതിപ്പ് തിയറ്ററില്‍ റിലീസ് ചെയ്തത് അറിയിക്കാതെയാണെന്നുള്ള ആരോപണത്തിനും ലിജോ മറുപടി നല്‍കിയിരുന്നു. ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെയാണ് ജോജു ജോര്‍ജിന്റെ ആരോപണം.

ജോജുവിന് പ്രതിഫലം നല്‍കിയതിന്റെ രേഖ സഹിതമാണ് ലിജോ മറുപടി നല്‍കിയത്. 590000 രൂപ ജോജുവിന് നല്‍കിയെന്നാണ് ലിജോ രേഖയുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നത്. ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ലിജോ പറയുന്നുണ്ട്. ഇതോടെ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

നിരവധി പേരാണ് സംഭവത്തില്‍ കമന്റുകളും പോസ്റ്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. ലിജോയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘ചുരുളി ഒരു ക്ലാസിക് മൂവി ആണ്. അതില്‍ ഒരു റോള് കിട്ടിയതില്‍ പുള്ളി അഭിമാനിക്കേണ്ടത് ആണ്. പക്ഷെ, പുള്ളി വിചാരിക്കുന്നത് പണി പോലത്തെ മൂവി ആണ് ക്ലാസ്സ് സിനിമകള്‍ എന്നാണ്’ എന്നായിരുന്നു ഒരാളുടെ പ്രതികരണം.

തങ്കന് ഇപ്പോഴും ലിജോ ചേട്ടന്‍ ആരാണ് എന്നോ എന്താണ് എന്നോ അറിയാത്തത്തിന്റെ ബുദ്ധിമുട്ട് ഇപ്പോ തീര്‍ന്നിട്ടുണ്ട് ഇനിയും നീ ബ്ലാ ബ്ലാ അടിക്കാന്‍ ആണ് എങ്കില്‍ നിന്റെ വായില്‍ അടുത്ത അമിട്ട് വെച്ച് പൊട്ടിക്കും കെട്ടോടാ, ഫീല്‍ഡ് ഔട്ട് ആയി നില്‍ക്കുന്നവന്‍ ക്യാമറയില്‍ വരാന്‍ കാണിക്കുന്ന വ്യഗ്രത ആയി കണ്ടാല്‍ മതി, തങ്കന്‍ ചേട്ടായി വല്ലാത്ത നന്മ മരം ആകുവാന്‍ നോക്കിയതാണ്. വലിച്ച് കീറി ഭിത്തിയില്‍ ഒട്ടിച്ചു കൊടുത്തു സംവിധായകന്‍’ എന്നിങ്ങനെയാണ് മറ്റ് ചിലരുടെ പ്രതികരണങ്ങള്‍.

‘മലയാള സിനിമയിലെ ബുദ്ധി ജീവി സൂപ്പര്‍ സ്റ്റാര്‍ എന്ന പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്ത് വെച്ചപ്പോ തന്നെ ഇങ്ങനെ തലക്കടിച്ചിരുത്തിയത് മോശമായിപ്പോയി ലിജോ ചേട്ടാ വളരെ വളരെ മോശമായിപ്പോയി’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ചെറിയ ചെറിയ റോളുകള്‍ ചെയ്തു വളരെ കഷ്ടപ്പെട്ടു വന്നു ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല നടന്മാരില്‍ ഒരാള്‍ ആണ് ജോജു ജോര്‍ജ്. പക്ഷെ ഇങ്ങേര്‍ക്ക് ഒരു കുഴപ്പം ഉണ്ട്. സോഷ്യല്‍ മീഡിയ വഴി വരുന്ന സകലമാന വള്ളിയും പുള്ളി പിടിക്കും എന്നും ഒരു ആരാധിക പറയുന്നു.സ്വന്തം ആയി ചെയ്ത സിനിമ ഹിറ്റ് ആയി ഓടികൊണ്ടിരിക്കുമ്പോള്‍ എവിടെയോ കിടന്നു റിവ്യൂ എഴുതുന്ന ഒരുത്തനെ വിളിച്ചു തെറി പറഞ്ഞു എയറില്‍ ആയി. ഇപ്പോള്‍ ഇതാ ചുരുളിയില്‍ തെറി പറഞ്ഞു അഭിനയിച്ചു എന്നത് ചോദ്യം ചെയ്ത ഏതോ ഓണ്‍ലൈന്‍ മീഡിയയോട് വായില്‍ തോന്നിയത് പറഞ്ഞു അടുത്ത വള്ളി പിടിച്ചു ജോജു ചേട്ടന്‍ വീണ്ടും എയറില്‍ കയറാന്‍ പോണു എന്നും ആരാധിക പോസ്റ്റില്‍ പറയുന്നു.

എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയില്‍ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓര്‍മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കന്‍ ചേട്ടന്‍ എന്നായിരുന്നു ലിജോയുടെ മറുപടി. അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കാന്‍ ജോജു ജോര്‍ജ് ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് താരം മാധ്യമങ്ങളെ കാണുക

Tags: lijo jose pelliseryMalayalam MovieJoju Georgeremunerationchuruli movie
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചുരുളി മാർക്കറ്റ് ചെയ്തത് എന്റെ തെറി വച്ച്; പൈസ കൂടുതൽ കിട്ടിയപ്പോൾ തെറിയുള്ള വേർഷൻ ഒടിടിക്ക് വിറ്റു: ജോജു ജോർജ്

Entertainment

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

Entertainment

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

Entertainment

‘രാമായണത്തിലേയും മഹാഭാരതത്തിലേയും അത്ര വയലന്‍സ് സിനിമയിലില്ല’;മധു

Mollywood

സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ‘പണി’ ; മലയാളത്തിന്റെ അഭിമാനമായി ജോജു ജോർജ്ജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് മയക്കുമരുന്നിന് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

വില്ലേജ് ഓഫീസറെയും സംഘത്തെയും തടഞ്ഞു, ചൂരല്‍മല സ്വദേശികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മഴക്കെടുതിയില്‍ 4 മരണം, ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു

മാഗ്നസ് കാള്‍സനെ തളച്ച് ദല്‍ഹിയിലെ ഒമ്പത് വയസ്സുകാരന്‍ ;മാഗ്നസ് കാള്‍സന്‍ സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തിക്കോളൂ എന്ന് സോഷ്യല്‍ മീഡിയ

ഭാരതാംബ ചിത്ര വിവാദത്തിന് ശേഷം ആദ്യമായി വേദി പങ്കിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി പ്രസാദും

ദുബായിലെ മന്ത്രി സദ്ഗുരുവിനെ വേദിയിലേക്ക് ക്ഷണിക്കുന്നു (ഇടത്ത്) സദ്ഗുരു സദസിലെ മുന്‍നിരയില്‍ പ്രമുഖരായ അറബ് നേതാക്കളുടെ കൂടെ (വലത്ത്)

ദുബായില്‍ ശിവഭഗവാനെ ആവാഹിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്; ആഗോളവീക്ഷണമുള്ള നേതാവെന്ന് സദ്ഗുരുവിനെ വിശേഷിപ്പിച്ച് ദുബായ് മന്ത്രി

മലപ്പുറം സ്വപ്നക്കുണ്ട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു

സമരത്തിനൊരുങ്ങി ഫിലിം ചേംബര്‍, സിനിമാ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കും

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വീട് വിട്ടിറങ്ങിയ യുവതിയെ റെയില്‍വേ പൊലീസ് കണ്ടെത്തി

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies