Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആറ്റുകാല്‍ ക്ഷേത്രത്തില്‍ വാതാപി ഗണപതിം ആലപിച്ച് എഡിജിപി ശ്രീജിത്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ സംഗീതക്കച്ചേരിയില്‍ വാതാപി ഗണപതിം എന്ന കീര്‍ത്തനം ആലപിച്ച് എഡിജിപിയായ ശ്രീജിത് ഐപിഎസ്. രാഗം വിസ്തരിച്ചാണ് അദ്ദേഹം വാതാപി ആലപിച്ചത്.

Janmabhumi Online by Janmabhumi Online
Mar 12, 2025, 07:51 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ സംഗീതക്കച്ചേരിയില്‍ വാതാപി ഗണപതിം എന്ന കീര്‍ത്തനം ആലപിച്ച് എഡിജിപിയായ ശ്രീജിത് ഐപിഎസ്. രാഗം വിസ്തരിച്ചാണ് അദ്ദേഹം വാതാപി ആലപിച്ചത്.

ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇതിനെല്ലാം എവിടെ സമയം എന്നാണ് കീര്‍ത്തനം കേട്ടവര്‍ അതിശയിക്കുന്നത്. ചെമ്പൈ വൈദ്യനാഥഭാഗതവരുടെ ഇഷ്ടകീര്‍ത്തനമാണിത്.

കര്‍ണ്ണാടകസംഗീതത്തിലെ ത്രിമൂര്‍ത്തികളായ മുത്തുസ്വാമിദീക്ഷിതര്‍ സംസ്കൃതത്തില്‍ എഴുതി ചിട്ടപ്പെടുത്തിയ കൃതിയാണിത്. ഹംസധ്വനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ കൃതി ഗണേശനെ സ്തുതിക്കുന്ന ഒന്നാണ്.

നിരവധി കമന്‍റുകളാണ് ഈ കച്ചേരിയുടെ വീഡിയോയ്‌ക്ക് വരുന്നത്. “നമിയ്‌ക്കുന്നു സർ🙏 ഇത്രയും നല്ല ഒരു ഗായകൻ അങ്ങയുടെ ഉള്ളിൽ ഉണ്ടായിരുന്നു. സത്യത്തിൽ ശബരിമലയിൽ അന്ന് ആ സ്ത്രീകൾ കയറി വരുമ്പോൾ അങ്ങയുടെ നിസ്സഹായവസ്ഥയിൽ അങ്ങയുടെ കണ്ണിൽ നിന്നും ഒഴുകിയ ആ കണ്ണീർ.. ഒടുവിൽ എന്തായാലും അവരെ ശബരിമല പതിനെട്ടാംപടി ചവിട്ടാതെ അങ്ങേയ്‌ക്ക് തടയാൻ സാധിച്ചുവെന്നു തന്നെ ഞാൻ ആത്മാർത്ഥമായി വിചാരിക്കുന്നു.”- ഒരാളുടെ കമന്‍റ് ഇങ്ങിനെപ്പോകുന്നു. “ശബരിമലയിൽ ഉണ്ടായ സംഭവത്തിനുശേഷം ഇദ്ദേഹം വിശ്വാസിയായി മാറി, നല്ല കാര്യം . അമ്മേ ശരണം ദേവി ശരണം”-ഇതാണ് മറ്റൊരു കമന്‍റ്.

ശ്രീജിത് ഐപിഎസ് പാടിയ വാതാപീ കേട്ടപ്പോള്‍ അതിശയിച്ചുപോയി എന്നാണ് ആറ്റുകാലില്‍ അദ്ദേഹത്തെ അനുമോദിച്ച് കൊണ്ട് സംസാരിച്ച പത്മശ്രീ ഓമനക്കുട്ടി ടീച്ചര്‍ പറഞ്ഞത്. “ഒന്നു രണ്ടു മണിക്കൂര്‍ തയ്യാറെടുപ്പ് നടത്തി കച്ചേരി നടത്തുക എന്നത് നിസ്സാരകാര്യമല്ല. അസാമാന്യമായ ആത്മവിശ്വാസമാണ് ശ്രീജിതിനുള്ളത്. ഇത്രയും വലിയ ജോലിത്തിരക്കുകളാണ്. ഒരു മിനിറ്റില്ലാത്ത ജോലിത്തിരക്കിനുള്ളില്‍ എങ്ങിനെയാണ് പ്രാക്ടീസ് നടക്കുന്നത്? ഒരു കീര്‍ത്തനം 50 പ്രാവശ്യം പാടിയാലേ അത് അവതരിപ്പിക്കാന്‍ കഴിയൂ എന്ന് ഗുരുനാഥന്മാര്‍ പറഞ്ഞിട്ടുള്ളത്. എന്തായാലും ശ്രീജിത് ഒരു അതിശയപുരുഷനാണ്. “-ഓമനക്കുട്ടി ടീച്ചര്‍ പറഞ്ഞു.

ടീച്ചര്‍ എനിക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് ഉണ്ട് എന്ന് പറഞ്ഞത് പുകഴ്‌ത്തലാണോ ഇകഴ്‌ത്തലാണോ എന്ന് അറിയുന്നില്ലെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീജിത് ഐപിഎസ് പറഞ്ഞു. സത്യം പറഞ്ഞാല്‍ ആഗ്രഹം കൊണ്ട് പാടുന്നതാണ്. ഒരു പാട് ശബ്ദം ഇടറി. ഗുരുസ്ഥാനത്ത് നിന്ന് പന്തളം ബാലന്‍ തന്ന ധൈര്യം തുണയായി. -ശ്രീജിത് പറഞ്ഞു.

Tags: #Omanakkuttyteacher#vatapiganapatim#Hamswdhwani#Carnatickatcheri#SreejithIPS#Attukalpongala#ADGPSreejith#Attukaltemple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് ആറ്റുകാലമ്മ അടുത്ത് വന്നിരുന്നത് പോലെ തോന്നി;ഇനി ഒരിക്കലും പൊങ്കാല മുടക്കില്ല,മഞ്ജു പത്രോസ്

Entertainment

ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്‌ക്ക് വരുത്തിയത് :ആനി

സിന്ധുസൂര്യകുമാര്‍ (നടുവില്‍) ടിജി (വലത്ത്)
India

ഹിന്ദു ഉണര്‍ന്നു തുടങ്ങി…നമ്മുടെ ചുറ്റുപാടുനിന്നും പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയതിന് സിന്ധുസൂര്യകുമാറിന് സങ്കടമെന്തിന്?: ടിജി

ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിന്‍റെ ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടുന്നു
Kerala

സ്വാതിതിരുനാളിന്റെ ‘പരിപാലയ സരസീരുഹ ലോചന’….പാടി എഡിജിപി ശ്രീജിത്ത്; ഗുരുവായൂരിലെ കച്ചേരിക്ക് സമൂഹമാധ്യമത്തില്‍ വരവേല്‍പ്

പുതിയ വാര്‍ത്തകള്‍

അമ്മിക്കുട്ടി കിണറ്റിലിട്ട് കല്യാണം മുടക്കുന്നോ?

വിപ്ലവം സൃഷ്ടിക്കുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്

അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍നിന്ന് മുസ്ലിംലീഗ് പിന്‍വാങ്ങുന്നു, ഇനി സമ്മര്‍ദ്ദത്തിനില്ല

ഷാങ്ഹായിയില്‍ കേട്ട കരുത്തിന്റെ ശബ്ദം

 മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു വയസ്സുകാരന്‍ മരിച്ചു: മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം

സർക്കാർ ജീവനക്കാർ ചുമ്മാതെ കാശ് വാങ്ങാൻ മാത്രമല്ല , പണിയെടുക്കണം ; അശ്രദ്ധരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് യോഗി സർക്കാർ

മോഹന്‍ കുന്നുമ്മലിന് അധികച്ചുമതല നല്കിയ ചാന്‍സലറുടെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത സെനറ്റ് അംഗങ്ങളുടെ ഹര്‍ജി തള്ളി

”യാത്ര അത്ഭുതകരം; ഇപ്പോള്‍ കുട്ടിയെപ്പോലെ”: ശുഭാംശു

ശുഭാംശുവിനൊപ്പം ടാര്‍ഡിഗ്രേഡും

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies