Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“അല്ലാഹു അക്ബർ” മുഴക്കി ഹനുമാൻ ചാലിസ ഭക്തർക്ക് നേരെ കല്ലേറ്, സ്ത്രീകളടക്കം നിരവധി പേർക്ക് പരിക്ക് : ആക്രമണം നടത്തിയത് 300-ലധികം വരുന്ന ജിഹാദികൾ

മുസ്ലീം ഭൂരിപക്ഷ പ്രദേശത്തിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ജനക്കൂട്ടം വാഹനങ്ങളുടെ ജനാലകൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു

Janmabhumi Online by Janmabhumi Online
Feb 17, 2025, 10:19 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പാട്ന : ബീഹാറിലെ ജാമുയിയിൽ ഹനുമാൻ ചാലിസ പാരായണം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹിന്ദുക്കളെ ഒരു സംഘം ജിഹാദികൾ ആക്രമിച്ചു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 16 ഞായറാഴ്ച ജാമുയിയിലെ ബലിയാദിക് ഗ്രാമത്തിൽ ഹനുമാൻ ചാലിസ പാരായണത്തിനായി ഹിന്ദു സ്വാഭിമാൻ സംഘടനയിലെ പ്രവർത്തകർ ഒത്തുകൂടിയിരുന്നു. പരിപാടിക്ക് ശേഷം അവർ തിരികെ മടങ്ങുമ്പോളാണ് 300 ഓളം വരുന്ന മുസ്ലീം തീവ്രവാദികൾ ആക്രമണം നടത്തിയത്.

മുസ്ലീം ഭൂരിപക്ഷ പ്രദേശത്തിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ജനക്കൂട്ടം വാഹനങ്ങളുടെ ജനാലകൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. ഹിന്ദു സ്വാഭിമാൻ ജില്ലാ പ്രസിഡന്റ് നിതീഷ് കുമാർ, ആക്ടിവിസ്റ്റ് ഖുഷ്ബു പാണ്ഡെ എന്നിവരുൾപ്പെടെ നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണ സമയത്ത് സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അക്രമത്തിൽ സ്ത്രീകൾക്കും പരിക്കേറ്റു.

ബലിയാദി ഗ്രാമത്തിലെ ഭലേശ്വർ നാഥ് ക്ഷേത്രത്തിലാണ് ഹനുമാൻ ചാലിസ പരിപാടി നടന്നത്. പ്രസാദം സ്വീകരിച്ച ശേഷം ഞങ്ങൾ തിരികെ പോകുമ്പോൾ ഒരു പള്ളിക്ക് സമീപം പെട്ടെന്ന് കല്ലെറിഞ്ഞു. വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. ‘അല്ലാഹു അക്ബർ’ എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ടായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവർ പറഞ്ഞു. കല്ലെറിയൽ കാണിക്കുന്ന സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ആക്രമണത്തിന് ശേഷം ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ പോലീസ് സേന പ്രദേശത്ത് എത്തിയിരുന്നു. കിംവദന്തികൾ പടരുന്നത് തടയാൻ ജാമുയിയിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. അതേ സമയം  സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എസ്പി മദൻ കുമാർ ആനന്ദ് പറഞ്ഞു.

എഫ്‌ഐആറിൽ എട്ട് പേരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് 50 പേരെ തിരിച്ചറിഞ്ഞിട്ടില്ല. നടപടിയുടെ ഭാഗമായി സംശയിക്കപ്പെടുന്ന ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ഗ്രാമത്തിൽ ഗണ്യമായ പോലീസ് സാന്നിധ്യം വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: muslimIslamic Jihad#HinduattackBihar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍

World

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

Kerala

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

India

ലാലു യാദവിന്റെ കുടുംബത്തിൽ കോളിളക്കം സൃഷ്ടിച്ച പെൺകുട്ടി , ആരാണ് ആ അനുഷ്ക യാദവ് ?

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തെക്കുറിച്ച് അന്വേഷണത്തിന് സഹായിക്കാന്‍ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്‍

അഹമ്മദാബാദ് വിമാനാപകടം: 294 മൃതദേഹങ്ങള്‍ സിറ്റി സിവില്‍ ആശുപത്രിയിലേക്ക് മാറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച അഹമ്മദാബാദില്‍ , വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിക്കും

വിമാന ദുരന്തം വിവരണാതീതമായ വേദന: അമിത് ഷാ

വിജയ് രൂപാണി യുകെയിലേക്ക് പോയത് ഭാര്യ അഞ്ജലി രൂപാണിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍…വീണ്ടും രൂപാണികുടുംബത്തില്‍ കരിനിഴല്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ഗോപകുമാറിന്റെ വീട്ടിലെത്തി സുരേഷ് ഗോപി,ഡി എന്‍ എ പരിശോധനയ്‌ക്കായി രഞ്ജിതയുടെ സഹോദരന്‍ വെളളിയാഴ്ച അഹമ്മദാബാദിലേക്ക്

പത്ത് മിനിട്ട് വൈകിയതിനാൽ വിമാനം നഷ്ടമായി ; തിരിച്ച് ലഭിച്ചത് ജീവൻ : തന്നെ രക്ഷിച്ചത് മഹാഗണപതിയെന്ന് ഭൂമി ചൗഹാൻ

ഓണ്‍ലൈനില്‍ പണമടച്ചിട്ടും ഓവന്‍ നല്‍കാതെ തട്ടിപ്പ്: ദല്‍ഹി പുഷ്പ വിഹാര്‍ സ്വദേശിയെ തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടി

എയറിന്ത്യ വിമാനത്തിന്‍റെ മുന്‍ഭാഗം അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപമുള്ള വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ ഇടിച്ച് തുളച്ചുകയറി നില്‍ക്കുന്ന നിലയില്‍ (ഇടത്ത്) വിമാനത്തിന്‍റെ വാല്‍ഭാഗം റോഡില്‍ തകര്‍ന്ന് വീണ നിലയില്‍ (വലത്ത്)

30 സെക്കന്‍റ് കഴിഞ്ഞപ്പോള്‍ മുഴക്കമുള്ള ബൂം ശബ്ദം…രണ്ട് എഞ്ചിനും ഓഫായി…പക്ഷെ പിന്നില്‍ അട്ടിമറിയില്ലെന്ന് വിദഗ്ധര്‍

നിക്ഷേപകരില്‍ നിന്നും കൈപ്പറ്റിയ പണം അടച്ചില്ല: 2 മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies