Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രത്തിലേക്ക് ബ്രാഹ്മണനായ പൂജാരി ദളിതനായ ഭക്തനെ തോളില്‍ ചുമന്നു നടന്നു കയറി

Janmabhumi Online by Janmabhumi Online
Feb 13, 2025, 10:41 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ചില്‍ക്കുര്‍:  ബാലാജി ക്ഷേത്രത്തിലേക്ക് ബ്രാഹ്മണനായ പൂജാരി ദളിതനായ ഭക്തനെ തോളില്‍ ചുമന്നു നടന്നു കയറി
ആദിത്യയെ ചുമലിലേറ്റി രംഗരാജൻ രം ഗനാഥ ക്ഷേത്രത്തിന്റെ ഗോപുരം മുതൽ കൊടിമരം വരെ നടന്നു. ഭക്തജന കൂട്ടം ആർപ്പുവിളിച്ച്, കൈയടിച്ച് ആഘോഷി ച്ചാഹ്ലാദിച്ചു. ആയിരം വർഷങ്ങൾ പഴ ക്കമുള്ള ആചാരം അനുഷ്ഠിക്കുക മാത്ര മായിരുന്നില്ല അത്. ആധുനിക കാലത്തി ന് മികച്ച സന്ദേശം നൽകുകയും ആയിരുന്നു.
അദിത്യ പരാശ്രി എന്ന, ദലിത വിഭാഗ ത്തിൽപ്പെട് 25 വയസുകാരൻ. സി.എസ്. രംഗരാജൻ, തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രത്തിലെ പൂജാരി. ദലിതനെ തോളിലേറ്റി ബ്രാഹ്മണ പൂജാരി ക്ഷേത്രമതിൽക്കെട്ടു കടന്നപ്പോൾ തകർന്നു വീണത് മൂഢവിശ്വാസങ്ങളും അനാചാരങ്ങളുമായിരുന്നു.
മുനിവാഹന സേവ എന്നാണ് ആചാര ത്തിന് പേര്. 2700 വർഷം മുമ്പ് തമിഴ്നാ ട്ടിൽ നിലനിന്നിരുന്നതാണ്. യുവാവിനെ പൂജാരി തോളിലേറ്റി. പ്രസിദ്ധമായ അന്നാ മയ്യാ പ്രാർത്ഥന ജപവും തുടങ്ങി. ബ്രഹ്മവും ഒക്കതെ, പരബ്രഹ്മവും ഒക്ക തെ എന്ന് അദ്വൈതത്തിന്റെ സമൂഹ സന്ദേശമെങ്ങും മുഴങ്ങി. വേദമന്ത്ര ങ്ങളാൽ പരിസരം മുഖരിതമായി. നാദസ്വരവും തകിലും വാദ്യങ്ങളായി. പൂജാരി തോളിലേറ്റി ദലിതനെ ക്ഷേത്ര മതിൽ ക്കെട്ടിനുള്ളിൽ കടത്തി. തിങ്കളാഴ്ചയാ യിരുന്നു ചടങ്ങ്. ആയിരക്കണക്കിന് ഭക്തർ സാക്ഷിയായി.
സി. എസ്. രംഗ രാജൻ പറയുന്നതിങ്ങ നെ: ഒസ്മാനിയ സർവകലാശാലയിൽ ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ്, എങ്ങനെ പിന്നാക്ക വിഭാഗത്തിൽ പെട്ടവരെ ക്ഷേത്രത്തിലെത്തിക്കാമെന്ന വിഷയം വന്നത്. ഞാൻ മുനിവാഹന യാ ത്ര ഓർമ്മിച്ചു. അത് നടപ്പാക്കാൻ തീരു മാനിച്ചു.
ആദിത്യയെ തിരഞ്ഞെടുത്തതിനെക്കുറിച്ചും രംഗരാജൻ പറയുന്നു : പിന്നാക്ക വി ഭാഗത്തിന്റെ സംഘടനയെ ഞാൻ സമീ പിച്ചു. അവരോട് വിശദീകരിച്ചു. എനിക്ക് പ്രായമേറെ ആയതിനാൽ ഭാരം കുറഞ്ഞ ഒരാളെ നിശ്ചയിച്ചു തരാൻ പറഞ്ഞു. അങ്ങനെയാണ് വിശ്വാസി യും ഭക്തനുമായ ആദിത്യ വന്നത്.
സർവരേയും ജാതിഭേദമില്ലാതെ ഒന്നായിക്കാണുന്ന സനാതന ധർമ്മ പ്രചാര ണമാണ് ലക്ഷ്യമെന്ന് അദ്ദേഹം വിവരിച്ചു. വൈഷ്ണവ മാർഗ്ഗത്തിന്റെ ആചാര്യനും സർവ്വധർമ്മ സമഭാവത്തിന്റെ പ്രചാരകനുമായിരുന്ന രാമാനുജാചാര്യന്റെ ആയിരാമാണ്ടിലാണ് ഈ ചടങ്ങ് നടന്നതെന്നത് പ്രത്യേകതയാണെന്നും രംഗരാജൻ പറഞ്ഞു.
ആവേശഭരിതനായ ആദിത്യ പറയുന്നു: എന്റെ ഭാഗ്യമാണ് ഇതിന് എന്നെ തിരഞ്ഞെടുത്തത്. ഇത് ജാതിപ്പേരിൽ രാജ്യത്തുള്ള വിഭാഗീയത ഇല്ലാതാക്കാൻ പ്രേരണയും. ക്ഷേത്രത്തിൽ പിന്നാക്കക്കാരെ കയറ്റാതെ മാറ്റി നിർത്തുന്ന സംഭവങ്ങളുണ്ട്. ഞാനും അനുഭവിച്ചിട്ടുണ്ട്. ഇത്തരം ആചാരങ്ങൾ ആഘോഷമാക്കി അത്തരം വിലക്കുകൾ ഇല്ലാതാക്കണം. ഇത് നല്ല സന്ദേശമാണ്.
എന്നെ ഇതിന് നിശ്ചയിച്ച ശേഷം ഞാൻ ഗുരുവിൽ നിന്ന് ക്ഷേത്രാചാരമര്യാദകളും ആചാരങ്ങളുമെല്ലാം മനസിലാക്കി. ബ്രഹ്മചര്യ ജീവിതം നയിച്ചു. ഈ ചടങ്ങി ന്റെ സന്ദേശം എല്ലായിടത്തും എത്തണം, ആദിത്യ പറന്നു. ചിക്കുർ ബാലാജി ക്ഷേ ത്ര മുഖ്യ പൂജാരി സൗന്ദർരാജൻ ( രംഗരാ ജന്റെ അച്ഛൻ ) ക്ഷേത്ര ട്രസ്റ്റിമാർ, തെല ങ്കാന സംസ്ഥാന പ്രതിനിധികൾ തുടങ്ങി യവർ പങ്കെടുത്തു.രാമരാജ്യം അതിൽ ഉച്ചനീചത്വങ്ങളില്ല,സനാതന ധര്മ സംസ് കൃതിയാണ് വളരേണ്ടത് ജാതിമത ചിന്തകളല്ല…
എല്ലാവരും ഹിന്ദുക്കളാണ്. ഭാരതീയരെ ല്ലാവരും സനാതനധർമ്മ വിശ്വാസിക ളായ പൂർവിക രക്തമാണ്… അധിനിവേ ശത്തിന്റെ ആറോ എട്ടോ പതിറ്റാണ്ടുകൾ പിന്നോട്ടുപോയാൽ നമ്മുക്ക് സ്വയം മനസിലാകും ബ്രാഹ്മണ ക്ഷേത്രിയ വൈശ്യ ശൂദ്ര വിഭാഗീയ ഭരണം അടിച്ചേ ല്പിക്കപ്പെട്ടതാനെന്നും, കാല ഘട്ടത്തിന്റെ വെളിച്ചത്തിൽ അമ്പലങ്ങൾ വിശ്വാസി കൾക്കായി ആചാര വിധിപ്രകാരം തുറന്നു കൊടുക്കേണ്ടതും ആണ്…!സവർണ്ണ അവർണ്ണ വേർതിരിവ് ഹിന്ദുവിൽ ഇല്ല,അത് ഉണ്ടാക്കപ്പെട്ടതാണ് ഭാരതീയരെല്ലാവരും ഹിന്ദുക്കളും, വിഭജന ഭരണ അധികാര മോഹികളുടെ ഭരണത്തിൽ വേർതിരിക്കപ്പെട്ടവനും ആണ്…
ജനനം കൊണ്ട് ജാതിയില്ലാത്തതും,ക ർമഫലം കൊണ്ട് ജാതീയമായി മാറ്റപ്പെടുകയും ചെയുന്ന സനാതന ധർമ്മ വിശ്വാസങ്ങളിലേക്കു മടങ്ങേണ്ടിയി രിക്കുന്നു..അതായതു ഇ ഫോട്ടോയിൽ കാണുന്ന 2 പേരും ബ്രഹ്മത്തെ അറി ഞ്ഞവരും ബ്രാഹ്മണരുമാണ്…
ഒന്നോർക്കുക ശ്രീരാമൻ ഒരിക്കലും രാമായണം വായിച്ചിട്ടില്ല…എന്നാൽ ശ്രീ രാമൻ പിന്തുടർന്ന ഒരു ധർമ്മമുണ്ട് അതാണ് സനാതനധർമ്മം…!
എല്ലാവരെയും തുല്യരായി കാണുന്ന രാമരാജ്യ ധർമ്മം…

Bhaskaran Nair Ajayan

Tags: Chilkur Balaji priestDalit devoteeRanganatha Swamy Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ജൂലായില്‍ ശബരിമല ക്ഷേത്രം ഒരു മാസം മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് സാക്ഷ്യം വഹിക്കും, നിറപുത്തരി 30 ന്

അതിശക്തമായ മഴ, കർണാടക വനത്തിൽ ഉരുൾപൊട്ടിയതായി സംശയം, വളപട്ടണം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

കൊളസ്‌ട്രോൾ കൂടിയാൽ ശരീരം ഈ ലക്ഷണങ്ങൾ കാട്ടും: ശ്രദ്ധിക്കുക

പരമശിവൻ കുടുംബസമേതം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന മഹാദേവ ക്ഷേത്രത്തിന്റെ പ്രത്യേകതകളും ഐതീഹ്യവും അറിയാം

സംസ്ഥാനത്ത് 23 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍, സര്‍ക്കാര്‍ വകുപ്പുകളല്ല ഇവയെന്നും ഓര്‍മ്മിപ്പിച്ച് വ്യവസായമന്ത്രി

പ്രവാസികള്‍ക്കും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക സൗജന്യമായി സംരംഭകത്വ പരിശീലനം നല്‍കുന്നു

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies