Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാലക്കാട് 30 ലക്ഷം രൂപ കൊള്ളയടിച്ചത് ഐഎസ് ബന്ധമുള്ളവരെന്ന് എന്‍ഐഎ; ഐഎസിന്റെ പ്രവര്‍ത്തനത്തിനായി ടെലഗ്രാം ചാനലും

Janmabhumi Online by Janmabhumi Online
Oct 17, 2024, 07:13 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കളക്ഷന്‍ ഏജന്റില്‍ നിന്നും 30 ലക്ഷം രൂപ കൊള്ളയടിച്ചതിന് പിന്നില്‍ ഐഎസ് (ISIS) ബന്ധമുള്ള സംഘമെന്ന് എന്‍ഐഎ. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് കവര്‍ച്ച നടന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. തൃശ്ശൂര്‍ സ്വദേശികളായ എംകെ ആഷിഫ്, ഷിയാസ് ടിഎസ്, എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്‌ക്ക് മറുപടിയായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം ആരോപിച്ചത്.

ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 2023 ജൂലൈയിലാണ് തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഐഎസ്‌ഐഎസ് ബന്ധമുള്ള സംഘങ്ങള്‍ സജീവമാണെന്ന വിവരം എന്‍ഐഎയ്‌ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിഫ്, ഷിയാസ്, സെയ്ദ് നബീല്‍ അഹമ്മദ്, റായിസ് പിഎ, സഹീര്‍ ഇപി എന്നിവരെ അറസ്റ്റ് ചെയ്തത്. ആഷിഫും സെയ്ദും നിരോധിത സംഘടനയായ പോപ്പുലാര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകരായിരുന്നു.

2008-ല്‍ നടന്ന ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തിലും ആഷിഫിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്. പോപ്പുലാര്‍ ഫ്രണ്ടിന്റെ വിവിധ പരിപാടികളില്‍ സെയ്ദും പങ്കെടുത്തിട്ടുണ്ട്. ശേഷം ഇവര്‍ രണ്ടുപേരും ഖത്തറിലേക്ക് കടന്നു. അവിടെ വെച്ച് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറത്തിലും സജീവമായി പ്രവര്‍ത്തിച്ചു.  മഞ്ചേരിയിലെ ഗ്രീന്‍ വാലി പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇവര്‍ ആയുധപരിശീലനവും നേടിയിട്ടുണ്ട് എന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായി.

ഖത്തറിലായിരുന്ന സമയത്ത് ഷിഹാസ് എന്ന മലയാളിയുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് സംഘത്തില്‍ ചേര്‍ന്നയാളാണ് ഷിഹാസ്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ്‌ഐഎസ് സംഘത്തോടൊപ്പം ചേരാന്‍ ആഷിഫും സെയ്ദും ശ്രമിച്ചിരുന്നു. എന്നാല്‍ പല തടസങ്ങള്‍ കാരണം ഇവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഇതോടെ ഇവര്‍ കേരളത്തിലേക്ക് തിരിച്ചെത്തി. ഇവിടെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനായിരുന്നു ഇവരുടെ പദ്ധതി.

കേരളത്തിലെത്തിയ ഇവര്‍ ഐഎസ്‌ഐഎസ് സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. മൂന്നാം പ്രതിയായ ഷിയാസിനെയും നാലാം പ്രതിയായ റായിസിനേയും ഈ സംഘത്തിലേക്ക് ചേര്‍ക്കാനും ഇവര്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഐഎസിന്റെ പ്രവര്‍ത്തനം സജീവമാക്കാനായി ആഷിഫ് ഒരു ടെലഗ്രാം ചാനലും ആരംഭിച്ചു.

‘പെറ്റ് ലവേഴ്‌സ്’ എന്നായിരുന്നു ടെലഗ്രാം ഗ്രൂപ്പിന്റെ പേര്. ഈ സംഘത്തിലേക്ക് യുവാക്കളെ ചേര്‍ക്കുകയും ഐഎസിന്റെ ആശയങ്ങള്‍ ഇവര്‍ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി ക്ഷേത്രങ്ങളെയും പ്രമുഖ വ്യക്തികളെയും കൊള്ളയടിക്കാന്‍ ഇവര്‍ പദ്ധതിയൊരുക്കിയിരുന്നു. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവര്‍ 2023 ഏപ്രില്‍ 20-ന് ഇന്‍ഡല്‍ മണിയുടെ കളക്ഷന്‍ ഏജന്റായ പ്രശാന്തിനെ ആക്രമിച്ച് 30 ലക്ഷം കവര്‍ന്നത്,’ കോടതി ഉത്തരവില്‍ പറയുന്നു.

അവിശ്വാസികളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ‘ഹിജ്‌റ’ നടത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യമെന്നും അതിനായി ഇവര്‍ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു.

 

 

Tags: Palakkad robberyIS-related peopleTelegram channelISIS activityNIANational Investigation Agency
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

India

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

India

യൂട്യൂബര്‍ ബയ്യ സണ്ണി യാദവിന്റെ പാകിസ്ഥാന്‍ യാത്ര: എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു

India

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

India

പാക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി വിവരങ്ങൾ പങ്കുവെച്ച സിആർപിഎഫ് ജവാൻ അറസ്റ്റിൽ : പ്രതിയെ എൻഐഎ ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

മഴ ശക്തം: വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വില്‍പ്പനയ്‌ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ കോട്ടയത്ത് അറസ്റ്റില്‍

പലചരക്കുകടയില്‍ നിന്ന് രണ്ടുലക്ഷത്തിന്‌റെ സാധനങ്ങള്‍ വെട്ടിച്ച ‘സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍’ പിടിയില്‍

സ്വാതന്ത്ര്യം ലഭിച്ച് ഇത്ര വര്‍ഷമായില്ലേ, ഇനിയെന്തിന് കാവിക്കൊടിയേന്തിയ ഭാരതാംബയെന്ന് മന്ത്രി ആര്‍ ബിന്ദു

ബോംബെ ഐഐടിയില്‍ കടന്നു കയറിയ ബിലാല്‍ അറസ്റ്റില്‍; സ്റ്റഡി പ്രോഗ്രാമിന് വന്നയാള്‍ നിയമവിരുദ്ധമായി ലക്ചറുകളിലേക്ക് നുഴഞ്ഞു കയറി

സംസ്ഥാനത്ത് മഴ ശക്തമാകുന്നു, വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി, കോടതിയെ സമീപിക്കും

മുല്ലപ്പെരിയാറില്‍ ജല നിരപ്പുയരുന്നു, പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയെന്ന് പി സി ജോര്‍ജ്,രാജ്യത്തെ നശിപ്പിച്ചത് നെഹ്റു എന്ന മുസ്ലീം

കേരളത്തില്‍ വര്‍ഗീയത കൂടുന്നു, മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി: പിസി ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies