Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുര്‍ഗാപൂജയ്‌ക്കെതിരെ അക്രമം: ബഹ്‌റൈച്ചില്‍ വ്യാപക പ്രതിഷേധം

Janmabhumi Online by Janmabhumi Online
Oct 15, 2024, 07:19 am IST
in India
ദുര്‍ഗാപൂജയ്‌ക്കെതിരെ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട ഹിന്ദുസംഘടനാപ്രവര്‍ത്തകന്‍ രാംഗോപാല്‍ മിശ്രയുടെ ഭൗതിക ശരീരവുമായി ബന്ധുക്കള്‍ നിരത്തില്‍ പ്രതിഷേധിച്ചപ്പോള്‍

ദുര്‍ഗാപൂജയ്‌ക്കെതിരെ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട ഹിന്ദുസംഘടനാപ്രവര്‍ത്തകന്‍ രാംഗോപാല്‍ മിശ്രയുടെ ഭൗതിക ശരീരവുമായി ബന്ധുക്കള്‍ നിരത്തില്‍ പ്രതിഷേധിച്ചപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദുര്‍ഗാ വിഗ്രഹ നിമജ്ജനയാത്രയ്‌ക്കെതിരായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. മൃതദേഹത്തിന് നേരെയും കല്ലേറ്. ഇരുപത്തിരണ്ടുകാരനായ രാം ഗോപാല്‍ മിശ്ര എന്ന ഹിന്ദുസംഘടനാപ്രവര്‍ത്തകനാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. പ്രതികളെന്ന് കരുതുന്ന അബ്ദുള്‍ ഹമീദ്, സര്‍ഫറാസ്, ഫഹീം, സാഹിര്‍ ഖാന്‍ എന്നിവരടക്കം മുപ്പത് പേരെ ബഹ്‌റൈച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബഹ്‌റൈച്ചിലെ മഹ്സി ഹാര്‍ദി ഏരിയയില്‍ മഹാരാജ്ഗഞ്ച് പട്ടണത്തിനടുത്തുള്ള റെഹുവ മന്‍സൂര്‍ ഗ്രാമത്തിലാണ് സംഭവം. രാം ഗോപാല്‍ മിശ്രയെ ഒരു വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തെത്തുടര്‍ന്ന് ഹിന്ദുസംഘടനകള്‍ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. രാംശങ്കര്‍ മിശ്രയുടെ ഭൗതിക ശരീരവുമായി ബന്ധുക്കള്‍ നിരത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലെത്തി. കടകള്‍ക്കും മറ്റും നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ലാത്തിവീശി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ബഹ്റൈച്ച് ജില്ലാ മജിസ്ട്രേറ്റ് മോണിക്ക റാണി എഎന്‍ഐയോട് പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷപ്രദേശമായ റഹുവ മന്‍സൂറിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോള്‍ പൊടുന്നനെ കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്ന് ബഹ്റൈച്ച് പോലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു. തുടര്‍ന്ന് സംഘര്‍ഷത്തിനിടെ ഘോഷയാത്രയിലേക്ക് ആരോ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് വൃന്ദ ശുക്ല പറഞ്ഞു.

ബഹ്‌റൈച്ചിലെ സാഹചര്യങ്ങള്‍ മോശമാക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അക്രമികളെയും അരാജകത്വം സൃഷ്ടിക്കുന്നതിന് ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി ശിക്ഷിക്കും. വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് തുടരും. അതെല്ലാം ആചാരപരമായി, കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാവര്‍ക്കം നിര്‍ദേശം നല്കിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും ഇരകള്‍ക്ക് സമ്പൂര്‍ണനീതിയും ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിന്റെ സമാധാനം തകര്‍ക്കാനുള്ള ഒരു ഗൂഢാലോചനയും വിജയിക്കില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അക്രമികളെ സംരക്ഷിക്കുന്നവര്‍ വീണ്ടും സജീവമാകുകയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയെ തകര്‍ക്കാന്‍ അനുവദിക്കില്ല. സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

Tags: Widespread protestsIslamists attackBahraichViolence against Durga Puja
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈയെ അറസ്റ്റ് ചെയ്യുന്നു
India

അണ്ണാമലൈയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

India

ബംഗ്ലാദേശില്‍ ഇസ്‌കോണ്‍ സംന്യാസിയുടെ അറസ്റ്റ്: വ്യാപക പ്രതിഷേധം; അറസ്റ്റിനെ ഭാരതം അപലപിച്ചു

India

വൈദ്യുതാഘാതമേറ്റു, നഖങ്ങൾ നീക്കം ചെയ്തു, ദേഹത്ത് നിരവധി തവണ വെടിയേറ്റു ; രാം ഗോപാൽ മിശ്രയെ തീവ്ര ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

India

യുപിയിൽ വിജയദശമി ആഘോഷങ്ങൾക്കിടെ മതമൗലികവാദികളുടെ ആക്രമണം ; ഹിന്ദുവിശ്വാസിയായ യുവാവ് കൊല്ലപ്പെട്ടു

World

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം : കല്ലെറുണ്ടായത് മസ്ജിദിന് സമീപത്ത് നിന്ന്

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies