Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മെഡിസെപ് പദ്ധതി; അമല മെഡി. കോളജിന് കിട്ടാനുള്ളത് ഏഴര കോടിയിലധികം, ആശുപത്രിയുടെ പ്രവർത്തനം വൻ പ്രതിസന്ധിയിലേക്ക്

കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലും മെഡിസെപ് പദ്ധതിക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അമല മെഡിക്കല്‍ കോളജ്. പല ആശുപത്രികളും മെഡിസെപ് പദ്ധതി വഴി ജീവനക്കാര്‍ക്ക് ചികിത്സ സഹായം നിഷേധിക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ അമല മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിരുന്നു.

Janmabhumi Online by Janmabhumi Online
Jan 10, 2023, 11:21 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചികിത്സാ സഹായ പദ്ധതിയായ മെഡിസെപ്പ് വഴി അമല മെഡിക്കല്‍ കോളജിന് കിട്ടാനുള്ളത് 7,54,61,779 രൂപ. മൊത്തം 14,09,93,007 കോടി രൂപയുടെ ചികിത്സയാണ് അമലയില്‍ നടത്തിയത്. ഇതില്‍ 6,55,31,228 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ചികിത്സയ്‌ക്ക് പണം ചെലവാക്കി തുക കിട്ടാതെ വരുന്നതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് ആശുപത്രി നീങ്ങുന്നത്.

രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി പോകുന്നതിനുമുമ്പ് ഇന്‍ഷ്വറന്‍സ് തുകയുടെ അംഗീകാരം പോലും പലപ്പോഴും കിട്ടാറില്ലത്രേ. അതിനാല്‍ ആശുപത്രിയില്‍ നിന്നു തന്നെ പണം എടുക്കേണ്ട സാഹചര്യമാണ്. ഇത്തരത്തില്‍ കോടികളാണ് ഇപ്പോള്‍ തന്നെ ആശുപത്രിയുടെ ഫണ്ടില്‍ നിന്ന് ചെലവാക്കിയിരിക്കുന്നത്. കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലും മെഡിസെപ് പദ്ധതിക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്ന പ്രധാന ആശുപത്രികളിലൊന്നാണ് അമല മെഡിക്കല്‍ കോളജ്. പല ആശുപത്രികളും മെഡിസെപ് പദ്ധതി വഴി ജീവനക്കാര്‍ക്ക് ചികിത്സ സഹായം നിഷേധിക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ അമല മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കിയിരുന്നു.  

2022 ജൂലൈ മുതലുള്ള കുടിശികയാണ് ലഭിക്കാനുള്ളത്. കിട്ടാനുള്ള തുകയ്‌ക്കുവേണ്ടി ബന്ധപ്പെട്ടവരെ വിളിച്ചാലും പ്രതികരണമൊന്നുമില്ല. നിരവധി ജീവനക്കാരാണ് ദിനംപ്രതി മെഡിസെപ് പദ്ധതി വഴി ചികിത്സയ്‌ക്കായി അമല ആശുപത്രിയിലെത്തുന്നത്. കോടികള്‍ കുടിശികയായതോടെ പദ്ധതി തുടര്‍ന്നു കൊണ്ടുപോകാനും സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഡയാലിസിസ് രോഗികളുടെ വിവരങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പോര്‍ട്ടലില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. പക്ഷേ ഒരു സമയത്തു മാത്രമേ വിവരങ്ങള്‍ പരിശോധനയ്‌ക്കായി സമര്‍പ്പിക്കാന്‍ കഴിയുന്നുള്ളൂ. പിന്നീട് ക്ലെയിം നല്‍കാന്‍ വൈകിയെന്നു പറഞ്ഞ് ചികിത്സാ ചെലവ് നിഷേധിക്കുകയാണ് ഏജന്‍സി ചെയ്യുന്നത്.  

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമായ പദ്ധതി തന്നെ പണം നല്‍കാത്തതിന്റെ പേരില്‍ നിന്നു പോകുന്ന സ്ഥിതിയിലാണ്. കുടിശിക കൂടുന്തോറും ആശുപത്രിക്ക് ഇത് വഹിക്കാന്‍ പറ്റാതാകും. ഇതോടെ പദ്ധതി തന്നെ ഇടയ്‌ക്കുവച്ച് നിര്‍ത്തേണ്ടി വരും.

കുടിശിക കൊടുത്തു തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആധുനിക ചികിത്സയുള്ള അമല പോലുള്ള ആശുപത്രികളില്‍ പദ്ധതി തുടരാനാകും.

Tags: ഇന്‍ഷുറന്‍സ്MedisepAmala Medical college
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്പ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ രണ്ടാം ഘട്ടം; കൂടുതല്‍ പരിഷ്‌കരണത്തോടെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തീരുമാനം; വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala

മെഡിസെപ്പ്: സര്‍ക്കാര്‍ വിഹിതം പരിഗണനയിലില്ലെന്ന് മന്ത്രി; ബാലഗോപാല്‍ രാജിവയ്‌ക്കണമെന്ന് ഫെറ്റോ

Health

മെഡിസെപ്പില്‍ ഇതുവരെ 2.87 ലക്ഷം പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍

ഇന്നലെ കാഞ്ഞങ്ങാട് അലാമിപള്ളിയില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസ്. .ഇന്‍ഷൂറന്‍സ് കലാവധി അവസാനിച്ചതായുള്ള രേഖ
Kerala

കെഎസ്ആര്‍ടിസി ബസ് യാത്ര പേടിസ്വപ്‌നമാകുന്നു; സര്‍വ്വീസ് നടത്തുന്നത് ഇന്‍ഷൂറന്‍സ് പുതുക്കാതെ

Kerala

പഞ്ചാബില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം; കുറ്റകൃത്യം നാലുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍; പ്രതിയെ പിടികൂടി പോലീസ്

പുതിയ വാര്‍ത്തകള്‍

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം: സ്കൂൾ ബസ് ഡ്രൈവർ റഹീം അറസ്റ്റിൽ

നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്

മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies