Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശബരിമലയില്‍ ഒരു സ്ത്രീയെ കയറ്റാന്‍ 400 പൊലീസുകാരെ വിട്ടുകൊടുത്ത സര്‍ക്കാര്‍; ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ ഇടത് സര്‍ക്കാര്‍ കിതയ്‌ക്കുന്നു

ശബരിമലയില്‍ ഒരു പെണ്ണിനെ കയറ്റാന്‍ 400 പൊലീസുകാരെ വിട്ടുകൊടുത്ത ഇടത് സര്‍ക്കാര്‍ പക്ഷെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതായി വിലയിരുത്തല്‍. തുടര്‍ച്ചയായ പരാതികളുണ്ടായിട്ടും ആവശ്യത്തിന് പൊലീസിനെയും വൊളണ്ടിയര്‍മാരെയും അയച്ച് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പെടാപ്പാട് പെടുകയാണ് സര്‍ക്കാര്‍.

Janmabhumi Online by Janmabhumi Online
Dec 22, 2022, 08:15 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: ശബരിമലയില്‍ ഒരു സ്ത്രീയെ കയറ്റാന്‍ 400 പൊലീസുകാരെ വിട്ടുകൊടുത്ത ഇടത് സര്‍ക്കാര്‍ പക്ഷെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതായി വിലയിരുത്തല്‍. തുടര്‍ച്ചയായ പരാതികളുണ്ടായിട്ടും ആവശ്യത്തിന് പൊലീസിനെയും വൊളണ്ടിയര്‍മാരെയും അയച്ച് തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പെടാപ്പാട് പെടുകയാണ് സര്‍ക്കാര്‍. തിരുപ്പതിയുടെ മാതൃകയിലുള്ള ക്യൂ മാനേജ്മെന്‍റ് സംവിധാനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു. കേരളത്തില്‍ നിന്നുള്ള ഐപിഎസ്-ഐഎഎസ് ഓഫീസര്‍മാരുടെ സംഘമാണ് തിരുപ്പതിയില്‍ പോയി കാര്യങ്ങള്‍ പഠിച്ച് ക്യൂ സംവിധാനം ഫലപ്രദമായി നടപ്പാക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അത് നടപ്പാക്കാന്‍ സാധിച്ചില്ല. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രമേ ഭക്തരെ കടത്തിവിടൂ എന്ന തീരുമാനമുണ്ടെങ്കിലും അത് ശബരിമലയില്‍ ഫലപ്രദമാവുന്നില്ല.  

ഇതിന് മുന്‍പ് ശബരിമലയില്‍ ഇതിനേക്കാള്‍ കൂടുതല്‍ തിരക്ക് ഉണ്ടായിരുന്നതായി കണക്കുകള്‍ പറയുന്നു. 2016-17 കാലത്ത് ദിവസേന ഒന്നര ലക്ഷം പേര്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും ആ തിരക്ക് വളരെ സുഗമമായി നിയന്ത്രിച്ചുപോന്നിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ ഒരു ലക്ഷം പേരുടെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തത്? പൊലീസ് നിഷ്ക്രിയമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പരാതി. ഇതിന് എഡിജിപി നല്‍കുന്ന മറുപടി എങ്കില്‍ തിരക്ക് നിയന്ത്രിക്കാന്‍ 18ാം പടിയുടെ  ചുമതല ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തോളൂ എന്നാണ്.  

ചെറുപ്പക്കാരികളെ ശബരിമലയില്‍ കയറ്റാന്‍ പൊലീസിനെ വിളിച്ച് ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കിയപ്പോള്‍ അകന്ന് നിന്ന ഭക്തര്‍ പ്രളയത്തിനും കോവിഡിനും ശേഷം പ്രശ്നഭരിതമായ ജീവിതങ്ങളില്‍ നിന്നും സമാശ്വാസത്തിന് വീണ്ടും അയ്യപ്പസ്വാമിയുടെ അരികിലേക്ക് ഓടിയെത്തുകയാണ്. ഇവര്‍ മികച്ച സൗകര്യങ്ങള്‍ നല്‍കി സ്വീകരിക്കുന്നതിന് പകരം സുഗമമായ ഒരു പാര്‍ക്കിങ്ങ് സംവിധാനം പോലുമില്ല. പമ്പയിലെ പാര്‍ക്കിങ്ങ് പ്രളയത്തിന് ശേഷം ഉണ്ടാവില്ല എന്നറിഞ്ഞിട്ടും പകരം മികച്ച പാര്‍ക്കിങ്ങ് സംവിധാനം സൃഷ്ടിക്കാന്‍ ആയില്ല. നിലയ്‌ക്കലില്‍ ഒരു ചെളിക്കുളമായി കിടക്കുന്ന പാര്‍ക്കിങ്ങ് ആണ് ഉള്ളത്. ടിക്കറ്റ് കൃത്യമായി കരാറുകാര്‍ വാങ്ങുന്നു. എവിടെയെങ്കിലും പാര്‍ക്ക് ചെയ്തോളൂ എന്ന നിലപാടാണ്.  തീര്‍ത്ഥാടകര്‍ക്ക് പാര്‍ക്ക് ചെയ്താല്‍ മടക്കയാത്ര വേണ്ട സമയത്ത് വണ്ടി  പുറത്തെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.  കരാറുകാര്‍ പാര്‍ക്കിങ്ങിന് വേണ്ട സൗകര്യം ഒരുക്കിയില്ല എന്ന് ജില്ലാ കളക്ടര്‍ കുറ്റപ്പെടുത്തുന്നു. .  

മന്ത്രിമാര്‍ പലരും പ്രശ്നപരിഹാരാര്‍ത്ഥം ശബരിമലയില്‍ എത്തുന്നുവെങ്കിലും ആള്‍ക്കൂട്ടത്തെ മാനേജ് ചെയ്യാന്‍ ഫലപ്രദമായ ഒരു സംവിധാനം നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന് തന്നെയാണ് അവസ്ഥ. കല്ലുമുള്ളും കാല്ക്ക് മെത്ത എന്ന് ഭക്തര്‍ ഒരു കാലത്ത് വിളിച്ചിരുന്ന നീലിമലയുടെ അവസ്ഥ അതിനേക്കാള്‍ മോശമാണ് ഇന്ന് എന്ന് പറയുന്നു. ഇവിടെ കോണ്‍ക്രീറ്റ് ചെയ്തത് ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിന്റെ തലേദിവസമാണ്. എന്നാല്‍ അതെല്ലാം മഴപെയ്തും ഭക്തര്‍ ചവിട്ടിയും അടന്ന് പോയിരിക്കുകയാണ്. നീലിമലയില്‍ ചെല്ലുന്നവര്‍ക്ക് ഒരു നേരം തല ചായ്‌ക്കാന്‍ സൗകര്യം പോലും കിട്ടുന്നില്ല.  

ഹോട്ടലുകളില്‍ വില ഈടാക്കുന്നതിന് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കൊള്ളയടിക്കുന്ന സംവിധാനമുണ്ട്. 

Tags: ശബരിമല തീര്‍ത്ഥാടനംസ്ത്രീ ശബരിമലശബരിമല ഭക്തര്‍ശബരിമല തീര്‍ത്ഥാടകരുSABARIMALAശബരിമലപ്രശ്നം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

ശബരിമലയില്‍ മഴ ശക്തം: പമ്പാ നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ,ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും നിയന്ത്രണം

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

Kerala

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

പുതിയ വാര്‍ത്തകള്‍

ആര്യാടന്‍ ഷൗക്കത്ത് 27ന് സത്യപ്രതിജ്ഞ ചെയ്യും

പൂക്കളുടെ പുസ്തകത്തിന്റെ പേരില്‍ സ്വരാജിന് എല്ലാ ഭാഗത്ത് നിന്നും വിമര്‍ശനം

പൊലീസ് വാഹനങ്ങളുടെ സഞ്ചാരം അറിയിക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്, കേസെടുത്ത് പൊലീസ്

എര്‍ദോഗാന്‍ ട്രംപിനൊപ്പം ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍

ട്രംപിന് വിടുപണി ചെയ്യുന്ന എര്‍ദോഗാന്‍; ആദ്യം ഇസ്രയേലിനെ എതിര്‍ത്തു, ട്രംപ് ഇറാനില്‍ ബോംബിട്ടപ്പോള്‍ മിണ്ടാട്ടം; എര്‍ദോഗാന്‍ ഓന്തിനെപ്പോലെ

കമല്‍ഹാസനെ വെച്ച് അഭിനയിപ്പിച്ച് മണിരത്നത്തിന് കൈപൊള്ളി; തഗ് ലൈഫിന്റെ പേരില്‍ മാപ്പ് ചോദിച്ച് മണിരത്നം

കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം: അന്വേഷണം നടക്കുകയാണെന്ന് വനം മന്ത്രി

തിരുവനന്തപുരത്ത് വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെ സസ്പന്‍ഡ് ചെയ്തു

മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തം: വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞു

അത്ഭുതമായി 9 വയസ്സുള്ള പരിധി മംഗലംപള്ളി; പുരാണേതിഹാസങ്ങളെക്കുറിച്ച് എന്തും ചോദിച്ചോളൂ; പച്ചവെള്ളം പോലെ വരും ഉത്തരം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies