Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘സിബിഐക്ക് അമ്മയും ഭാര്യയും മക്കളും ഇല്ലേ?’- ഭീഷണി മുഴക്കി തേജസ്വി; ഐആര്‍സിടിസി അഴിമതിക്കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ സിബിഐ

ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായി തേജസ്വി യാദവിനെ പൂട്ടാന്‍ സിബി ഐ. ഐആര്‍സിടിസി ഹോട്ടലുകളില്‍ കരാറുകള്‍ നല്‍കിയതിന് കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് സിബിഐ ദല്‍ഹി കോടതിയെ ശനിയാഴ്ച സമീപിച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Sep 17, 2022, 06:12 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായി തേജസ്വി യാദവിനെ പൂട്ടാന്‍ സിബി ഐ. ഐആര്‍സിടിസി ഹോട്ടലുകളില്‍ കരാറുകള്‍ നല്‍കിയതിന് കോടികളുടെ കൈക്കൂലി വാങ്ങിയ കേസില്‍ തേജസ്വിയാദവിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടാണ് സിബിഐ ദല്‍ഹി കോടതിയെ ശനിയാഴ്ച സമീപിച്ചിരിക്കുന്നത്.  

രണ്ട് ഐആര്‍സിടിസി ഹോട്ടലുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിനാണ് കൈക്കൂലി വാങ്ങിയത്. ഈ കേസില്‍ ജാമ്യത്തിലാണ് ഇപ്പോള്‍ തേജസ്വി യാദവ്. ഇതിനിടെ കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിക്കൊണ്ട് തേജസ്വി യാദവ് വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ചിരുന്നു:”സിബിഐ ഉദ്യോഗസ്ഥര്‍ക്ക് അമ്മയും ഭാര്യും മക്കളും ഇല്ലേ? അവര്‍ക്ക് കുടുംബം ഇല്ലേ? അവര്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കില്ലേ? “- തേജസ്വി യാദവ് പറഞ്ഞു.  

സിബിഐ ഉദ്യോഗസ്ഥരെ തേജസ്വി യാദവ് ഭീഷണിപ്പെടുത്തിയെന്നും അതുവഴി കേസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഇതുവഴി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും ആരോപിച്ചാണ് സിബിഐ ദല്‍ഹി റൗസ് അവന്യൂ കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അപേക്ഷയില്‍ വിശദീകരണം തേടി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ തേജസ്വി യാദവിന് നോട്ടീസ് അയച്ചു.  

2017ലാണ് സിബിഐ മുന്‍ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ്, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്രി ദേവി, തേജസ്വി യാദവ്, മറ്റ് 11 പേര്‍ എന്നിവര്‍ക്കെതിരെ ഐആര്‍സിടിസി ഹോട്ടല്‍ അഴിമതി കേസ് വന്നത്. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.  

2018ല്‍ സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2004നും 2014നും ഇടയിലാണ് (കോണ്‍ഗ്രസ് കേന്ദ്രഭരണകാലത്ത്) അഴിമതിക്കുള്ള ഗൂഡാലോചന നടന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ പുരി, റാഞ്ചി എന്നിവിടങ്ങളിലെ ബിഎന്‍ആര്‍ ഹോട്ടലുകള്‍ ആദ്യം ഐആര്‍സിടിസിക്ക് കൈമാറി. പിന്നീട് ഇവയുടെ നടത്തിപ്പ് പാറ്റ്ന ആസ്ഥാനമായ സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡിനെ ഏല്‍പിച്ചു. ഈ ടെണ്ടറില്‍ വന്‍ അഴിമതി നടന്നു. സുജാത ഹോട്ടല്‍സിനെ സഹായിക്കുന്ന രീതിയിലായിരുന്നു ടെണ്ടര്‍ പ്രക്രിയ.  

2019നും 2021നും ഇടയില്‍ 21 തവണയാണ്  ലാലു പ്രസാദ് യാദവ്  രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ച് കേസ്  അന്ന് നീട്ടിവെച്ചത്.  

Tags: തേജസ്വിയാദവിdelhiബീഹാര്‍ വാര്‍ത്തcourtഐആര്‍സിടിസി ഹോട്ടലുകളുടെ അഴിമതിജാമ്യംബീഹാര്‍Biharആര്‍ജെഡിCBIഐആര്‍സിടിസിNitish Kumarതേജസ്വിയാദവ്ബീഹാര്‍ രാഷ്ട്രീയം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

Kerala

കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി, 16 വരെ അപേക്ഷിക്കാം

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ അവകാശം കോണ്‍ഗ്രസിനെന്ന് മുന്‍സിഫ് കോടതി

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

India

എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies