Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഴ ശക്തം; ദേവികുളത്ത് മണ്ണിടിച്ചില്‍ വ്യാപകം

മുതിരപ്പുഴ, നല്ലതണ്ണിയാര്‍, ദേവിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പും ഒഴുക്കും വര്‍ധിച്ചു. അടിമാലി- കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ കല്ലും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ ദേവികുളം റോഡില്‍ ബുധനാഴ്‌ച്ച മണ്ണിടിച്ചില്‍ ഉണ്ടായ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഇന്നലെയും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി.

Janmabhumi Online by Janmabhumi Online
Jul 8, 2022, 10:14 am IST
in Idukki
FacebookTwitterWhatsAppTelegramLinkedinEmail

അടിമാലി/ മൂന്നാര്‍: കാലവര്‍ഷം ശക്തിയാര്‍ജ്ജിച്ചതോടെ ദേവികുളം താലൂക്കില്‍ വ്യാപക നാശനഷ്ടവും മണ്ണിടിച്ചിലും. മഴ കനത്തതോടെ കല്ലാര്‍കുട്ടി, ഹെഡ് വര്‍ക്ക്‌സ്, പൊന്‍മുടി, ചെങ്കുളം, മാട്ടുപ്പെട്ടി തുടങ്ങി വിവിധ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചു. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ തുറന്ന ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. മൂന്നാര്‍ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടും പരമാവധി സംഭരണശേഷിയിലേക്കെത്തി.  

മുതിരപ്പുഴ, നല്ലതണ്ണിയാര്‍, ദേവിയാര്‍ തുടങ്ങിയ പുഴകളിലും ജലനിരപ്പും ഒഴുക്കും വര്‍ധിച്ചു. അടിമാലി- കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ കല്ലും മണ്ണും ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മൂന്നാര്‍ ദേവികുളം റോഡില്‍ ബുധനാഴ്‌ച്ച മണ്ണിടിച്ചില്‍ ഉണ്ടായ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഇന്നലെയും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. മൂന്ന് തവണയായിരുന്നു ബുധനാഴ്‌ച്ച മാത്രം ഈ മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ബുധനാഴ്‌ച്ച തന്നെ മണ്ണ് നീക്കി ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചിരുന്നു.  

ഇതിന് ശേഷമാണ് ഇന്നലെ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. മൂന്നാര്‍ ദേവികുളം റോഡില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതത്തിന് ബുധനാഴ്‌ച്ച മുതല്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്്. അടിമാലിയില്‍ നിന്ന് ബോഡിമെട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇരുട്ടുകാനം,ആനച്ചാല്‍, കുഞ്ചിത്തണ്ണി, രാജാക്കാട്, പൂപ്പാറ വഴിയും ബോഡിമെട്ടില്‍ നിന്ന് തിരികെ വരുന്ന വാഹനങ്ങള്‍ പൂപ്പാറ രാജാക്കാട്, കുഞ്ചിത്തണ്ണി ആനച്ചാല്‍ വഴിയും വഴിതിരിച്ച് വിടാന്‍ ജില്ലാ കളക്ടര്‍ മൂന്നാര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. മഴ കനത്തതോടെ അടിമാലി ടൗണില്‍ ഉള്‍പ്പെടെ ഇന്നലെ നിരവധി തവണ വൈദ്യുതി മുടങ്ങി. മഴ തുടരുന്ന സാഹചര്യത്തില്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ ജാഗ്രത പാലിച്ച് പോരുകയാണ്.

മൂന്നാറില്‍ കഴിഞ്ഞ നാലു ദിവസമായി തുടരുന്ന മഴ ശക്തമായി തുടരുകയാണ്. മുതിരപ്പുഴയില്‍ ഒഴുക്കു ശക്തി പ്രാപിച്ചതോടെ തീരങ്ങളില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാന്‍ തദ്ദേശഭരണകൂടത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സസ്വീകരിച്ചു വരികയാണ്.  

വൈദ്യുതി ഇല്ലാതെ മൂന്നു ദിവസം കഴിഞ്ഞിട്ടും ബോര്‍ഡധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. സേനാപതി വട്ടപ്പാറ കുരിയിലക്കാട്ടില്‍ ശ്രീനിവാസനാണ് പരാതിയുമായി രംഗത്ത് വന്നത്. സെക്ഷന്‍ ഓഫീസിലേക്ക് നിരവധി പ്രാവശ്യം വിളിച്ച് പറഞ്ഞിട്ടും നോക്കാമെന്ന് പറയുന്നതല്ലാതെ ആരും വരുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡിന്റെ ഉടുമ്പന്‍ചോല സെക്ഷന്റെ പരിധിയില്‍പ്പെടുന്നതാണ് ഈ സ്ഥലം. ശക്തമായ മഴയും ഇരുട്ടും കൂടി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. ബോര്‍ഡ് ജീവനക്കാര്‍ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് എത്രയും വേഗം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: RainDevikulam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കെടുതിയില്‍ സംസ്ഥാനത്ത് 7 മരണം

Kerala

കണ്ണൂര്‍ കുപ്പത്ത് വീണ്ടും മണ്ണിടിച്ചില്‍, കല്ലും മണ്ണും ഇടിഞ്ഞ് ദേശീയപാതയിലേക്ക് വീണു

Kerala

ഉത്തര കേരളത്തില്‍ ശക്തമായ മഴ, ഒരു മരണം

Kerala

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം; ശക്തമായ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

News

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴയും കാറ്റും, മരങ്ങള്‍ കടപുഴകി, വെളളക്കെട്ട്

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies