Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടീസ്ത സെതല്‍വാദ്, മുന്‍ഡിജിപി ശ്രീകുമാര്‍ എന്നിവര്‍ ജൂലായ് രണ്ട് വരെ പൊലീസ് കസ്റ്റ‍ഡിയില്‍ ; ഗൂഢാലോചന അന്വേഷിക്കാന്‍ നാലംഗ സംഘം

ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കെട്ടിച്ചമച്ച് നിഷ്കളങ്കരെ പ്രിതകളാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെയും മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറിനെയും ജൂലൈ 2 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഹമ്മദാബാദ് കോടതിയാണ് ഞായറാഴ്ച വിധി പ്രസ്താവിച്ചത്.

Janmabhumi Online by Janmabhumi Online
Jun 26, 2022, 11:30 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡൽഹി: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കെട്ടിച്ചമച്ച് നിഷ്കളങ്കരെ പ്രിതകളാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിവാദ മാദ്ധ്യമ പ്രവർത്തക ടീസ്ത സെതൽവാദിനെയും മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാറിനെയും ജൂലൈ 2 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അഹമ്മദാബാദ് കോടതിയാണ് ഞായറാഴ്ച വിധി പ്രസ്താവിച്ചത്.  

ആര്‍.ബി. ശ്രീകുമാറിനെയും തീസ്ത സെതല്‍വാദിനെയും കോടതിയില്‍ ഹാജരാക്കി. ജൂലായ് രണ്ട് വരെ അവരെ റിമാന്‍റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. – ക്രൈംബ്രാഞ്ച് എസിപി ചുദാസമ പറഞ്ഞു.  

കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും അറസ്റ്റ് ചെ്ത തീസ്ത സെതല്‍വാദയെ ഗൂജാറാത്ത് ഭീകരവാദ വിരുദ്ധ സംഘമാണ് അഹമ്മദാബാദില്‍ കൊണ്ട് വന്ന് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. ഗൂഡാലോചനയില്‍ പങ്കാളിയായ ഇപ്പോള്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന സഞ്ജീവ് ഭട്ട് ഐപിഎസിനെ വാറന്‍റില്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരും.  തീസ്ത സെതല്‍വാദ്, ആര്‍.ബി. ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നീ മൂവരുടെ ക്രിമില്‍ ഗൂഡാലോചന, വ്യാജതെളിവ് കെട്ടിച്ചമക്കല്‍ എന്നിവ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് നാലംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. 

2002ലെ ഗോധ്രാനന്തര കലാപത്തില്‍ സാക്കിയ ജാഫ്രി നല്‍കിയ കേസില്‍ സുപ്രീംകോടതി പ്രധാനമന്ത്രി മോദിയെയും  മറ്റുള്ളവരെയും കുറ്റവിമുക്തരാക്കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഈ കേസില്‍ മോദി ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ശ്രമിച്ച തീസ്ത സെതല്‍വാദ്, ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തത്.  ഗൂഢോദ്ദേശ്യത്തോടെ സാക്കിയ ജഫ്രിയുമായി ചേർന്ന് പ്രവർത്തിക്കുകയും മോദിയെയും മറ്റുള്ളവരെയും കുടുക്കുക എന്ന ഉദ്ദേശ്യത്തില്‍ മൂവരും ചേര്‍ന്ന് തെളിവുകള്‍ കെട്ടിച്ചമയ്‌ക്കുകയും ചെയ്തു എന്നതാണ് കേസ്.  

ടീസ്തയും ആർ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ തെളിവുകൾ ഉണ്ടാക്കിയിരിക്കാമെന്നും, അത് പ്രധാനമന്ത്രിക്കെതിരായ കേസ് 16 വർഷം വരെ നീണ്ടു പോകാൻ കാരണമായിരിക്കാമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. തീസ്ത സെതല്‍വാദ ഈ കേസില്‍ സാക്കിയ ജാഫ്രിയുടെ വൈകാരികാവസ്ഥ മുതലെടുത്തുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിൽ എടുത്തത്.  

പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്  കോടതിയിൽ അറിയിച്ചു. ഇതോടെയാണ് കോടതി ടീസ്തയെ റിമാൻഡ് ചെയ്തത്.

അതേസമയം, ഗോധ്രാനന്തര കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കില്ലെന്ന വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി ശരിവെച്ചിരുന്നു. സാക്കിയ ജഫ്രി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. 

Tags: സുപ്രീംകോടതിനരേന്ദ്രമോദിcrime branchഗുജറാത്ത് കലാപംതീസ്ത സെതല്‍വാദ്ഗോധ്ര കൂട്ടക്കൊലസഞ്ജീവ് ഭട്ട്ന്‍ഡിജിപി ശ്രീകുമാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

Kerala

പാതിവില തട്ടിപ്പ്; കെ.എന്‍ ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്, പണം ലഭിച്ചത് ട്രസ്റ്റിനെന്ന് സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍

Kerala

പാതിവില തട്ടിപ്പില്‍ സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം

India

അഹമ്മദാബാദ് ക്രൈംബ്രാഞ്ച് 15 ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി : മാർച്ചിൽ 35 പേരെ കൂടി നാടുകടത്തുമെന്ന് പോലീസ് കമ്മീഷണർ

Kerala

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് : അന്വേഷണം ക്രൈം ബ്രാഞ്ചിന്

പുതിയ വാര്‍ത്തകള്‍

വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ദേശീയ വിദ്യാഭ്യാസ സമ്മേളനം സ്വാഗത സംഘം രൂപീകരണം ശിക്ഷാ സംസ്‌കൃതി ഉദ്ധ്യാന്‍ ന്യാസ് ദേശീയ ഖജാന്‍ജി സുരേഷ് ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. ഇന്ദുചൂഡന്‍, ദേശീയ സംയോജകന്‍ എ. വിനോദ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ മധു എസ്. നായര്‍ സമീപം

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സിന്തറ്റിക്ക് ഹോക്കി ടര്‍ഫ് ഒരുങ്ങി; സ്പോര്‍ട്സ് ഹബ്ബ് ആകാന്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട്

സേണിലെ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍

പൗരാണിക ശാസ്ത്ര വിശകലനം ആധുനിക ശാസ്ത്ര ദൃഷ്ടിയില്‍

കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം; കോളേജ് സെക്യൂരിറ്റി അറസ്റ്റിൽ

സൂംബാ പരിശീലനം സംസ്കാരത്തിന് നിരക്കുന്നല്ല, 19-ാം നൂറ്റാണ്ടല്ല, പിന്നിലേക്ക് പോയാൽ വസ്ത്രങ്ങളില്ലായിരുന്നു; മന്ത്രി ബിന്ദുവിനെ പരിഹസിച്ച് ഹുസൈൻ മടവൂർ

മസ്റ്ററിങ് നടത്തിയില്ല; ഒമ്പത് ലക്ഷം പേര്‍ക്ക് പ്രതിമാസ റേഷന്‍ നഷ്ടമാകും, സംസ്ഥാന വിഹിതം കുറയും

എന്താണ് വിട്ടുമാറാത്ത വൃക്കരോഗം; ഭക്ഷണവും ചികിത്സാക്രമവും അതിപ്രധാനം

ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധദിന സെമിനാറും പ്രദര്‍ശനവും പത്തനംതിട്ട ടൗണ്‍ ഹാളില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

കോണ്‍ഗ്രസിന് ഇപ്പോഴും ഇന്ദിരയുടെ ഏകാധിപത്യ ജീന്‍: ജോര്‍ജ് കുര്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies