Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുകുന്നു; കോളിഫാം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യം, അധികൃതര്‍ മൗനത്തില്‍

കേരളത്തിലെ ഏറ്റവും വലിയ നദിയും ലക്ഷോപലക്ഷം ജനങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതുമായ ഭാരതപ്പുഴയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിതന്നെ വിലപിച്ചിട്ടുണ്ട്.

Janmabhumi Online by Janmabhumi Online
Dec 24, 2021, 11:23 am IST
in Palakkad
FacebookTwitterWhatsAppTelegramLinkedinEmail

ഷൊര്‍ണൂര്‍: ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത് തടയുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവം പൊതുജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാവുന്നു. പുഴയിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്നും കോളിഫാം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യമുണ്ടെന്നുമുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെള്ളം പരിശോധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കും പുല്ല് വിലയാണ് ആരോഗ്യ വകുപ്പും, ജല അതോറിറ്റിയും കല്‍പ്പിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ നദിയും ലക്ഷോപലക്ഷം ജനങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗിക്കുന്നതുമായ ഭാരതപ്പുഴയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിതന്നെ വിലപിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ ഇരു കരകളിലുമുള്ള നഗര-ഗ്രാമ പ്രദേശങ്ങളിലെ മാര്‍ക്കറ്റുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നുള്ള ജൈവ മാലിന്യം പുഴയിലേക്ക് തള്ളുന്നത് മാലിന്യത്തിന് കാരണമാകുന്നു.

ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവ് പ്രകാരം ഭാരതപ്പുഴയുടെ മലിനീകരണം സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും അഞ്ചുവര്‍ഷം പിന്നിട്ടിട്ടും മലിനീകരണം കൂടുകയല്ലാതെ അത് തടയുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

പ്രകൃതിയുടെ വരദാനമായി പുഴയിലെ വെള്ളം സ്വയം ശുദ്ധി ചെയ്യുന്ന വാട്ടര്‍ ബെഡ്ഡായ മണല്‍ ശേഖരം കൊള്ള ചെയ്യുന്നതിന് ഒത്താശയും, പദ്ധതികളുമൊരുക്കുകയാണ് ബന്ധപ്പെട്ട അധികൃതര്‍. ഷൊര്‍ണൂര്‍ തടയണ കൊച്ചിന്‍ പാലം ഉള്‍പ്പെടുന്ന ഭാഗം തുടങ്ങി പുഴയുടെ ദേശമംഗലം, കൊണ്ടയൂര്‍, വറവട്ടൂര്‍, ചെങ്ങണംകുന്ന് റെഗുലേറ്റര്‍ പരിധി വരെ വ്യാപകമായ മണല്‍ കൊള്ളയാണ് നടക്കുന്നത്. മണല്‍ നഷ്ടപ്പെട്ട പുഴയില്‍ പുല്‍മേടുകളും, വൃക്ഷങ്ങളും വളര്‍ന്ന് കുന്നിന്‍ പ്രദേശ തുല്യമായി മാറിക്കഴിഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ മുന്നിട്ടിറങ്ങിയാണ് ചെളി നീക്കം ചെയ്യല്‍ എന്ന പേരില്‍ ഇപ്പോള്‍ മണല്‍ ക്കൊള്ള നടത്തുന്നത്. ഷൊര്‍ണൂര്‍ തടയണയുടെയും ചെങ്ങണാംകുന്ന് റെഗുലേറ്റര്‍ പ്രദേശത്തു നിന്നും ചെളി നീക്കം ചെയ്യലിന്റെ മറവില്‍ കോടികളുടെ മണല്‍ക്കൊള്ളയാണ് നടന്നത്. തമിഴ്നാടുള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലേക്ക് ലോക്ഡൗണ്‍ കാലത്തുപോലും മണല്‍ കടത്തിയിരുന്നു.

വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ ചെറുതുരുത്തി ഭാഗത്ത് പുഴയോരത്തുള്ള ഹോട്ടലുകളുടെ പുറകുവശത്തുള്ള അഴുക്കുചാല്‍ വഴി മലിനജലം പുഴയിലേക്കൊഴുക്കുന്നത് നിര്‍ത്തലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടികളും കൈകൊള്ളുന്നില്ലെന്ന് പരാതിയുണ്ട്. മാത്രമല്ല പ്ലാസ്റ്റിക് മാലിന്യങ്ങളും ധാരാളമായി പുഴയിലേക്ക് തള്ളുന്നു.

ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സായ പുഴവെള്ളം ഉപയോഗിക്കുന്നവര്‍ മാറാരോഗികളായി മാറിയേക്കാവുന്ന അവസ്ഥക്കെതിരെ അതീവ ജാഗ്രത കൈക്കൊള്ളേണ്ട ആരോഗ്യവകുപ്പ് ഇപ്പോഴും മൗനത്തിലാണ്.

Tags: Bharathapuzhaപാലക്കാട്Waste
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയിറച്ചി മാലിന്യം വാഹനത്തില്‍ നിന്നും റോഡില്‍; പൊലീസില്‍ പരാതി നല്‍കി നാട്ടുകാര്‍

Thiruvananthapuram

തമിഴ്‌നാട് തടുത്തു; കരാര്‍ ഏജന്‍സികള്‍ മുങ്ങി, മാലിന്യനീക്കം നിലച്ചു, മൂക്കുപൊത്തി തലസ്ഥാന നഗരം

Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു

Kerala

ഭാരതപ്പുഴയുടെ ഉത്സവത്തിന് ത്രിമൂര്‍ത്തി സ്‌നാനഘാട്ട് ഒരുങ്ങി; എഡി 1766ല്‍ നിലച്ചുപോയ കേരളത്തിന്റെ ഏക നദീ ഉത്സവം

Kerala

കേരളത്തില്‍ നിന്ന് മെഡിക്കല്‍ മാലിന്യം എത്തിച്ച ലോറി തമിഴ്‌നാട്ടില്‍ പിടികൂടി

പുതിയ വാര്‍ത്തകള്‍

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം, പ്രതിരോധിച്ചതായി ഖത്തര്‍

കണ്ണിമവെട്ടുന്ന സമയം കൊണ്ട് പാകിസ്ഥാന്റെ ആണവകേന്ദ്രം കിരാന കുന്നുകൾ ഭസ്മമാകും : ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ അഗ്നി -V ഒരുക്കാൻ ഇന്ത്യ

അമ്പലപ്പുഴ ഡോള്‍ഫിന്റെ ജഡം തീരത്തടിഞ്ഞു, ആശങ്കയില്‍ മത്സ്യത്തൊിലാളികള്‍

ലോകരാജ്യങ്ങളുമായി സംവദിക്കുന്നതിലുള്ള മോദിയുടെ കരുത്തും ഊര്‍ജ്ജസ്വലതയും ആഗോളതലത്തില്‍ ഇന്ത്യയുടെ മൂലധനമാണെന്ന് ശശി തരൂര്‍

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നു ; ഞങ്ങൾ വിചാരിച്ചത് ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് ; ബിലാവൽ ഭൂട്ടോ സർദാരി

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പോലീസ് പിടിയിൽ

‘കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു, എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു.. ‘ കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

അടിസ്ഥാനസൗകര്യവികസനത്തിന്റെ സുവര്‍ണ്ണകാലം:;തുരങ്ക പദ്ധതികൾക്ക് മാത്രം 2.5 ലക്ഷം മുതൽ 3 ലക്ഷം കോടി രൂപ വരെ: നിതിൻ ഗഡ്‌കരി

വി ഡി സതീശനെ പരോക്ഷമായി പഴിച്ച് രമേശ് ചെന്നിത്തല, അന്‍വര്‍ ഉണ്ടായിരുന്നെങ്കില്‍ ഭൂരിപക്ഷം 25,000 കടന്നേനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies