Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഠിച്ച വിഡ്ഢികള്‍

ഗുരുദേവന്റെ പാദങ്ങളില്‍ വീണ് ഗുരുഭക്തരില്‍ ഉത്തമനായ മഹാരാജാവ് തീവ്രവേദനയോടെ അപേക്ഷിച്ചു, ''ഗുരുദേവാ, ഞാന്‍ അങ്ങയെ ദേഹോപദ്രവം ഏല്‍പിച്ചവര്‍ക്ക് ശിക്ഷനല്‍കുവാന്‍ കല്പിച്ചിട്ടുണ്ട്. ഒരു രാജാവെന്ന നിലക്ക് ഈ രാജ്യത്തു നടക്കുന്നതിനെല്ലാം ഞാന്‍ ഉത്തരവാദിയാണ്. അതുകൊണ്ട് ഞാനാണ് കുറ്റക്കാരന്‍. അതുകൊണ്ട്, അങ്ങ് എനിക്ക് ഉചിതമായ ശിക്ഷ നല്‍കിയാലും''

കെ.എന്‍.കെ.നമ്പൂതിരി by കെ.എന്‍.കെ.നമ്പൂതിരി
Jun 21, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഒരിക്കല്‍ സമര്‍ത്ഥ രാമദാസ് ശിഷ്യന്മാരോടു കൂടി തന്റെ ശിഷ്യനായ ശിവാജി മഹാരാജിനെ കാണാന്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്കു പോവുകയായിരുന്നു. കുന്നുകളും താഴ്‌വരകളും താണ്ടി ഏറെ ദൂരം നടന്നപ്പോള്‍ ശിഷ്യര്‍ക്ക് അത്യന്തം വിശപ്പും ദാഹവും അനുഭവപ്പെട്ടു. അപ്പോള്‍ സുമധുരമായ ഒരു കരിമ്പിന്‍തോട്ടം അവരുടെ കണ്ണില്‍പെട്ടു. ഗുരുവിന്റെ സമ്മതം ഉണ്ടാകുമെന്ന നിഗമനത്താല്‍, അവര്‍ ആ കരിമ്പിന്‍തോട്ടത്തില്‍ കടന്ന് കരിമ്പിന്‍ ചാര്‍ കുടിക്കാന്‍ തുടങ്ങി. ഗുരുവാകട്ടെ കുറച്ചകലെ ഒരു പാറപ്പുറത്ത് ധ്യാനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു സമയംകഴിഞ്ഞപ്പോള്‍ ആരോ തോട്ടത്തില്‍ അതിക്രമിച്ചു കടന്നിരിക്കുന്നു എന്ന് മനസ്സിലാക്കി തോട്ടം സൂക്ഷിപ്പുകാരന്‍ അവരെ പിടികൂടാനായി വന്നു. പക്ഷേ ശിഷ്യന്മാര്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു. അകലെ പാറപ്പുറത്ത് ഒരാള്‍ ഇരിക്കുന്നതു കണ്ട് അയാളായിരിക്കും കള്ളന്‍ എന്നു തെറ്റിദ്ധരിച്ച് സൂക്ഷിപ്പുകാരന്‍ രാമദാസിനെ  അതികഠിനമായി മര്‍ദ്ദിച്ചു.

സംന്യാസിവര്യനായ രാമദാസ് ക്ഷമയുടെ പ്രതിരൂപമായിരുന്നു. അതിനിടക്കു ചില ശിഷ്യന്മാര്‍ കൊട്ടാരത്തിലേക്ക് ഓടിച്ചെന്ന് വിവരം മഹാരാജാവിനെ അറിയിച്ചു. അതുകേട്ട് ക്ഷുഭിതനും ദുഃഖിതനുമായ മഹാരാജാവ് ഗുരുവിന്റെ സമീപത്തേക്കു ധൃതിയില്‍ വന്നു. തോട്ടം സൂക്ഷിപ്പുകാരനേയും തോട്ടത്തിന്റെ ഉടമസ്ഥനേയും ശിക്ഷിക്കാനായി കല്‍പന കൊടുക്കുകയും ചെയ്തു.  

ഗുരുദേവന്റെ പാദങ്ങളില്‍ വീണ് ഗുരുഭക്തരില്‍ ഉത്തമനായ മഹാരാജാവ് തീവ്രവേദനയോടെ അപേക്ഷിച്ചു, ”ഗുരുദേവാ, ഞാന്‍ അങ്ങയെ ദേഹോപദ്രവം ഏല്‍പിച്ചവര്‍ക്ക് ശിക്ഷനല്‍കുവാന്‍ കല്പിച്ചിട്ടുണ്ട്. ഒരു രാജാവെന്ന നിലക്ക് ഈ രാജ്യത്തു നടക്കുന്നതിനെല്ലാം ഞാന്‍ ഉത്തരവാദിയാണ്. അതുകൊണ്ട് ഞാനാണ് കുറ്റക്കാരന്‍. അതുകൊണ്ട്, അങ്ങ് എനിക്ക് ഉചിതമായ ശിക്ഷ നല്‍കിയാലും”

ശിഷ്യന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് കരുണാവാരിധിയായ ആ സംന്യാസിശ്രേഷ്ഠന്‍ പറഞ്ഞു, ”ശിവോബാ, തെളിഞ്ഞമനസ്സോടെ ഇതു കേള്‍ക്കുക. അങ്ങയെയല്ല കുറ്റപ്പെടുത്തേണ്ടത്. ഈ ശിഷ്യന്മാര്‍ ഉപദേശദീക്ഷ ലഭിച്ചവരാണ്. അവര്‍ക്കു ഞാന്‍ അന്തര്‍മാര്‍ഗ്ഗം കാണിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ക്ക് ബ്രഹ്മവിദ്യ ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും അവര്‍ക്കു അവരില്‍ തീരെ നിയന്ത്രണമില്ലാതെ എന്റെ നിര്‍ദ്ദേശങ്ങള്‍ വിസ്മരിച്ചുകൊണ്ട്, അവര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതു ചെയ്തു. എന്നാല്‍ അവരുടെ ഗുരു എന്നനിലക്ക് അവരുടെ ഈ കൃത്യങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ സ്വയം ഏറ്റു വാങ്ങിയതാണ്. വിഡ്ഢികള്‍ക്കു പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍ പഠിച്ച വിഡ്ഢികള്‍ക്ക് അതു പ്രയാസമുള്ള കാര്യമാണ്.”

ശിവജി മഹാരാജാവ് ഗുരുവിന്റെ മഹത്ത്വമോര്‍ത്ത് അദ്ദേഹത്തെ വീണ്ടും വീണ്ടും നമസ്‌ക്കരിച്ചു. ശിഷ്യന്മാര്‍ തങ്ങളുടെ തെറ്റായ പ്രവൃത്തിമൂലം ഗുരുവിന് ഏല്‍ക്കേണ്ടി വന്ന യാതന ഓര്‍ത്ത് ദുഃഖിതരായി.

                                                     

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാഭാരതി  തണലൊരുക്കിയ വീട്ടില്‍  ആദ്യദിനം ചെടികള്‍ നട്ടുപിടിപ്പിക്കുന്ന സുഗതനും കുടുംബവും
Kerala

വാടക വീടിന് വിട; ഇനി ജീവിതം സേവാഭാരതിയുടെ സ്‌നേഹ നികുഞ്ജത്തില്‍, കണ്ണുകളില്‍ ആശ്വാസവും പുതിയ പ്രതീക്ഷയുമായി മുന്നോട്ട്

Entertainment

ഞങ്ങൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നു.’; വിജയ്‌ക്കൊപ്പമുളള ഗോസിപ്പുകൾക്ക് മറുപടിയുമായി തൃഷ

സീതാലക്ഷ്മിയമ്മയും മായാദേവിയും
Kerala

അടിയന്തരാവസ്ഥ; അമ്മമാരുടേത് ത്യാഗോജ്ജ്വല പോരാട്ടം, മായാദേവിയും സീതാലക്ഷ്മിയമ്മയും ഭാരത ചരിത്രത്തിലെ ധീരമായ ഏട്

Social Trend

ഭയമോ മടിയോ ഇല്ല ! ഇത് ഛോട്ടി റാണി ലക്ഷ്മി ഭായി ; ബീഹാറിലെ തെരുവുകളിൽ കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആറ് വയസ്സുകാരിയുടെ വീഡിയോ വൈറൽ

India

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

പുതിയ വാര്‍ത്തകള്‍

പോരാട്ട വിജയത്തിന്റെ ഗാഥ

അഭിനന്ദൻ വർത്തമാനും പാക്കിസ്ഥാനി മേജർ മോയിസ് അബ്ബാസും (ബോക്സിൽ)

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജറെ വധിച്ച് താലിബാൻ തീവ്രവാദികൾ ; തെക്കൻ വസീറിസ്ഥാൻ പാക് സൈന്യത്തിന്റെ ശ്മാശാന ഭൂമിയാകുന്നു

ചൈനയിൽ നിന്നും മൂവായിരം വാഹനങ്ങളുമായി പോയ ചരക്ക് കപ്പൽ പസഫിക് സമുദ്രത്തിൽ മുങ്ങി ; കപ്പൽ യാത്ര തിരിച്ചത് മെക്സിക്കോയിലേക്ക് 

മോദി ഒരു മതത്തേയും തള്ളിക്കളഞ്ഞിട്ടില്ല; പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസിലാക്കിക്കൊണ്ട് : സ്വാമി സച്ചിദാനന്ദ

ഭരണഘടന കുഴിച്ചുമൂടിയവര്‍ മേനി നടിക്കുമ്പോള്‍

ഉയിര്‍ത്തെഴുന്നേല്‍പ്

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies