Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സി.കെ.ആശ എംഎല്‍എ നേരിട്ട് പ്രചരണം നടത്തിയ വാര്‍ഡുകളില്‍ സിപിഐ മൂന്നാമത്

നഗരസഭയില്‍ സിപിഐ സ്ഥാനാത്ഥികള്‍ മത്സരിച്ച 10 വാര്‍ഡുകളിലും സി.കെ.ആശ എംഎല്‍എ പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് മാത്രമെ വിജയിക്കാന്‍ കഴിഞ്ഞത്.

Janmabhumi Online by Janmabhumi Online
Dec 23, 2020, 03:50 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

വൈക്കം: തദ്ദേശ തിരഞ്ഞടുപ്പില്‍ വൈക്കം എംഎല്‍എ സി.കെ. ആശ നേരിട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കിയ വാര്‍ഡുകളിലെ സിപിഐയുടെ മുഴുവന്‍ സ്ഥാനാര്‍ഥികളും തോറ്റു. നഗരസഭയിലെ 12 വാര്‍ഡിലെ സ്ഥാനാത്ഥി ഉള്‍പ്പെടെയുള്ളവര്‍ മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു. സിപിഐയ്‌ക്ക് പ്രതാപമുണ്ടായിരുന്ന വൈക്കം നഗരസഭയില്‍ ബിജെപിയുടെ പിറകിലിരിക്കേണ്ട ഗതികേടിലാണ്.  

നഗരസഭയില്‍ സിപിഐ സ്ഥാനാത്ഥികള്‍  മത്സരിച്ച 10 വാര്‍ഡുകളിലും സി.കെ.ആശ എംഎല്‍എ പ്രചരണത്തില്‍ സജീവമായിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്ക് മാത്രമെ വിജയിക്കാന്‍ കഴിഞ്ഞത്. സിപിഐയുടെ മുന്‍ ചെയര്‍മാന്റെ വാര്‍ഡില്‍ ബിജെപിയുടെ വിജയവും സിപിഐ ഞെട്ടിച്ചു. എന്‍ഡിഎയുടെ ഗിരിജാകുമാരി 47 ശതമാനം വോട്ടും നേടി. നഗരസഭയിലെ  പട്ടികജാതി സംവരണ വാര്‍ഡായ ഏഴില്‍  ബിജെപിയുടെ ലേഖ അശോകന്‍ വിജയിച്ചു. 11 വാര്‍ഡില്‍  സിറ്റ് നിഷേധിച്ച സിപിഎം വനിതാ നേതാവ് എ.സി.മണിയമ്മ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിച്ചു വിജയിച്ചത്  സിപിഎമ്മിന് തിരിച്ചടിയായി. ഇവിടെ രണ്ടാം സ്ഥാനം ബിജെപിക്കാണ്. മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.ഹരിദാസ് മൂന്നാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു.  

ചെമ്പ് പഞ്ചായത്തില്‍ അഞ്ച് സീറ്റുകളിലാണ് മത്സരിച്ചത്. ഒരു സീറ്റില്‍ പോലും വിജയിച്ചില്ല. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് പ്രസിഡന്റ് വരെ തോറ്റു. തലയാഴത്തും, വെച്ചൂരിലും, ഉദയനാപുരത്തും പാര്‍ട്ടിയെ ജനങ്ങള്‍ കൈവിട്ടു. ഉദയനാപുരത്ത് ആറ് സീറ്റില്‍ മത്സരിച്ചിട്ട് മൂന്ന് എണ്ണം കിട്ടി. തലയാഴത്തും വെച്ചൂരിലും അഞ്ച് വീതം സീറ്റുകളിലാണ് മത്സരിച്ചത്. ഇവിടെ ഒരോ സീറ്റിലേക്ക് ഒതുങ്ങി. ഉദയനാപുരത്ത് പാര്‍ട്ടിയുടെ പ്രമുഖന്‍ സാബു പി.മണലൊടി തോറ്റത് വലിയ ആഘാതമായി. 

ഇവിടെ ആറ് സീറ്റില്‍ മത്സരിച്ചപ്പോള്‍ മൂന്നിടത്ത് മാത്രമാണ് വിജയിക്കാനായത്. മറവന്‍തുരുത്തില്‍ അഞ്ച് സീറ്റില്‍ മത്സരിച്ചെങ്കിലും രണ്ട് സീറ്റിലാണ് വിജയിച്ചത്.  തലയോലപ്പറമ്പില്‍ നാല് സീറ്റില്‍ മത്സരിച്ച് രണ്ടെണ്ണത്തില്‍ വിജയിച്ചു. ടിവി പുരത്ത് അഞ്ച് സീറ്റില്‍ മത്സരിച്ച് അഞ്ചും നേടാനായി. വെള്ളൂരില്‍ നാല് സീറ്റില്‍ മത്സരിച്ച് മൂന്നെണ്ണത്തില്‍ വിജയിച്ചു. ഇവിടെ ഒരു സീറ്റ് മാത്രമാണ് നഷ്ടപ്പെട്ടത്.

Tags: cpikottayamതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം കൊല്ലാട് മീന്‍പിടിയ്‌ക്കാന്‍ പോയ മൂന്നു പേരില്‍ രണ്ടു പേര്‍ വള്ളംമുങ്ങി മരിച്ചു

India

ഇടത് ഭീകരവാദത്തിന് പരസ്യ പിന്തുണ; മാവോയിസ്റ്റ് വേട്ടയെ അപലപിച്ച് സിപിഎമ്മും സിപിഐയും

Kerala

ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിച്ചില്ല : വിവാദമായതോടെ കാനത്തിന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് സിപിഐ

Kottayam

എന്റെ കേരളം പ്രദർശന വിപണനമേളയ്‌ക്ക് കോട്ടയത്ത് തുടക്കം, സമഗ്ര മേഖലയിലും കേരളത്തിന് വലിയ മുന്നേറ്റം: മന്ത്രി വി.എന്‍. വാസവന്‍

Kerala

തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി അമിത് ഉറാങ്ങ്‌ തൃശൂർ മാളയിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

പ്രവാസ ലോകത്തിലെ കായിക ഉത്സവം ! പുത്തൻ ചടുലതകളുമായി ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഈ വർഷം നവംബറിൽ തുടക്കമാകും 

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന തിക്കും തിരക്കും (വലത്ത്)

കുംഭമേളയില്‍ 60 പേര്‍ കൊല്ലപ്പെട്ടുവെന്ന് സിദ്ധരാമയ്യയുടെ നുണ; ബെംഗളൂരു സ്റ്റേഡിയത്തിലെ മരണത്തെ ന്യായീകരിക്കാന്‍ കുംഭമേളയെ കൂട്ടുപിടിച്ച് സിദ്ധരാമയ്യ

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തി: പിവി അന്‍വറിന് ഹൈക്കോടതി നോട്ടീസ്

രാജ്യത്തെ സെന്‍സസ് പ്രക്രിയ 2027 മാര്‍ച്ച് 1 ന് ആരംഭിക്കും, ജാതി കണക്കെടുപ്പും ഇതിനൊപ്പം നടക്കും

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

നവംബര്‍ 1 മുതല്‍ ഡല്‍ഹിയില്‍ ബിഎസ്-6, സിഎന്‍ജി , ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ക്കു മാത്രം പ്രവേശനം

വീട്ടില്‍ അതിക്രമിച്ച് കയറി പതിനൊന്ന് വയസുകാരിയോട് ലൈംഗികാതിക്രമം : 54കാരന് 7 വര്‍ഷം കഠിന തടവും പിഴയും

പ്രസവം കഴിഞ്ഞ് മടങ്ങുമ്പോള്‍ വൃക്ഷത്തൈ സമ്മാനം: വേറിട്ട പദ്ധതിക്കു തുടക്കംകുറിച്ച് ആരോഗ്യ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies