ന്യൂദല്‍ഹി: ഏകദേശം എണ്ണായിരം കോടി രൂപയുടെ നികുതി വെട്ടിപ്പ് 2013-14 കാലഘട്ടത്തിലായി നടന്നെന്ന് അധികൃതര്‍. രാജ്യത്തിലുടനീളമുള്ള ചെറുതും വലുതുമായ സേവന ദാതാക്കള്‍ നികുതി വെട്ടിക്കുന്നതായിട്ടാണ് സാമ്പത്തിക മന്ത്രാലയം അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരത്തില്‍ 1144 കേസുകളാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്സൈസ് ഇന്റലിജന്‍സ്(ഡിജിസിഇഐ) റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: