ഒരിക്കല്‍ സ്ഥാപിച്ചുകഴിഞ്ഞ ബന്ധം വിടുത്താതിരിക്കുന്നത് സ്വന്തം താത്പര്യത്തിനുതന്നെ ആവശ്യമാണ്. മതപരമായ കാര്യങ്ങളിലും വൈദീക സഹായത്തിന്റെ കാര്യത്തിലും എപ്പോഴും ഓര്‍മിക്കേണ്ട ഒരു സത്യമുണ്ട്. ‘അത്തരം കാര്യങ്ങള്‍ പുഷ്പം പോലെ ലോലവും പളുങ്കുപോലെ ദുര്‍ബലവും ആകുന്നു; മാത്രമല്ല, വിലപ്പെട്ട മുത്ത് വിലകെട്ട മുത്തായി എളുപ്പത്തില്‍ താണുപോകുന്നതുപോലെ പതിനോന്മഖവുമത്രേ. അതിനും പുറമെ എപ്പോഴാണ് അമ്മയുടെ കൃപ പിന്വലിക്കപ്പെടുന്നതെന്നറിയാനും വയ്യ.
– മായി സ്വരൂപ മായി മാര്ക്കണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: