Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുസ്ലിം വിവാഹപ്രായം ഉത്തരവ്‌ നിയമവിരുദ്ധം – വി.എസ്

Janmabhumi Online by Janmabhumi Online
Jun 22, 2013, 02:34 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറുവയസ്സാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ്‌ നിയമങ്ങള്‍ക്കും കോടതി വിധികള്‍ക്കും വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരണഘടനയെ അവഹേളിക്കുന്ന ഇത്തരം സര്‍ക്കുലറുകള്‍ക്ക് കടലാസിന്റെ വില പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി തീരുമാനമെടുത്ത തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

1957 ലെ മുസ്ലിം വിവാഹനിയമം, 2006 ലെ ശൈശവവിവാഹനിരോധന നിയമം എന്നിവ മറിടക്കുന്നതാണ്‌ തദ്ദേശവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ്‌ വര്‍ഗീസിന്റെ ഉത്തരവ്‌. ഇതിനെതിരെ സുഗതകുമാരി അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്‌. എന്നാല്‍, ഉത്തരവ്‌ മുസ്ലിം സമുദായത്തിന്‌ ലഭിച്ച ആനുകൂല്യമാണെന്നാണ്‌ തീവ്രമതപക്ഷ സംഘടനകളുടെ അഭിപ്രായം.

നിലവില്‍ സുപ്രീംകോടതിയും ഭരണഘടനയും അംഗീകരിച്ചിട്ടുള്ള വിവാഹപ്രായം പുരുഷന്‌ 21 ഉം സ്ത്രീക്ക്‌ 18 ഉം ആണ്‌. മുസ്ലിം പെണ്‍കുട്ടികളുടെ ആ അവകാശങ്ങളാണ്‍ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നത്‌. എല്ലാ ജാതിമതസ്ഥരും വിവാഹം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയതാണ്‌ പ്രായം കുറയ്‌ക്കാന്‍ ഇടയാക്കിയതെന്നാണ്‌ സര്‍ക്കാര്‍ വാദം.

പതിനെട്ടുവയസ്സാകാത്തതിനാല്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇതു പരിഹരിക്കാനാണത്രെ വിവാഹപ്രായത്തിനുള്ള വയസ്സ്‌ പതിനാറാക്കിയത്‌. ഇതുമൂലം രജിസ്റ്റര്‍ ചെയ്യാതെ പോയ നിരവധി വിവാഹങ്ങള്‍ക്ക്‌ സാധുത ലഭിക്കുമെന്നും അതുവഴി പല കുടുംബങ്ങള്‍ക്കും നിയമ പരിരക്ഷ ലഭിക്കുമെന്നാണ്‌ ഇവരുടെ പക്ഷം.

വിവാഹസമയത്ത്‌ പുരുഷന്‌ 21 വയസ്സ്‌ തികയാതെയും സ്ത്രീക്ക്‌ 18 വയസ്സ്‌ തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ മതാധികാര സ്ഥാപനം (രജിസ്റ്റര്‍ ചെയ്യല്‍ പൊതു ചട്ടങ്ങളിലെ ചട്ടം 9(3) പ്രകാരം) നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും തദ്ദേശസ്ഥാപനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ശൈശവ വിവാഹം നടന്നാലും മതസ്ഥാപനം അത്‌ വയസ്സുകൂട്ടി സാക്ഷ്യ പത്രം നല്‍കിയാല്‍ രജിസ്റ്റര്‍ ചെയ്തു നല്‍കണമെന്നര്‍ത്ഥം.

മുസ്ലിമായതുകൊണ്ട്‌ പ്രത്യേക നിയമത്തില്‍ ഇളവു നല്‍കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പതിനാറു വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ശൈശവ വിവാഹത്തിന്റെ ഗണത്തില്‍ വരുന്നതാണെന്നിരിക്കെ മുസ്ലിം പെണ്‍കുട്ടിയെ മാത്രം അതില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്‌ നല്ല കീഴ്‌വഴക്കമല്ല സൃഷ്ടിക്കപ്പെടുന്നതെന്ന്‌ സാമൂഹ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ഈ തീരുമാനം ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ്‌ നിലനില്‍ക്കുന്നതല്ലെന്നാണ്‌ ചില നിയമവിദഗ്ധരുടെ പക്ഷം. നിയമസഭയോടുള്ള അനാദരവായും ചൂണ്ടിക്കാട്ടപ്പെടുന്നു. പുരുഷന്മാരുടെ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടേത്‌ പതിനെട്ടും ആക്കി നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങളോട്‌ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ്‌ ആവശ്യപ്പെട്ടത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്‌ പുതിയ ചട്ടം കൊണ്ടുവന്നു. തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത്‌ നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും പാലിച്ചായിരുന്നു ചട്ടനിര്‍മാണം.

മുസ്ലിം പെണ്‍കുട്ടിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഉത്തരവ്‌ കാടത്തമാണെന്നാണ്‌ സുഗതകുമാരി പ്രതികരിച്ചത്‌. ഉത്തരവ്‌ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സസ്പെൻ്റ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധം; പദവിയിൽ നിന്ന്  ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം

India

മൂന്നിടങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്‌ട്രപതി; ഗോവയിൽ പശുപതി അശോക് ഗജപതി രാജു പുതിയ ഗവർണർ

ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഉണ്ണികൃഷ്ണന്‍, പൊതു കാര്യദര്‍ശി വി.എസ്. ബിജു
Kerala

ഡോ. ഉണ്ണികൃഷ്ണന്‍ ബാലഗോകുലം ദക്ഷിണകേരളം അധ്യക്ഷന്‍: വി.എസ്. ബിജു പൊതു കാര്യദര്‍ശി

India

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

Kerala

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies