Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടെലിഫോണ്‍ എക്സേഞ്ചിനു മുന്നില്‍ കക്കൂസ്‌ മാലിന്യം തള്ളി

Janmabhumi Online by Janmabhumi Online
Oct 16, 2011, 10:48 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

മരട്‌: നെട്ടൂര്‍ ടെലിഫോണ്‍ എക്സേഞ്ചിനുമുന്നില്‍ കക്കൂസ്‌ മാലിന്യം തള്ളി. ശനിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷമാണ്‌ മാലിന്യം തള്ളിയത്‌. ഓഫിസിനു സമീപത്ത്‌ തള്ളിയമാലിന്യം സമിപത്തെ സര്‍വീസ്‌ റോഡിലേക്ക്‌ പരന്നൊഴുകിയതിനെ തുടര്‍ന്ന്‌ യാത്രക്കാരും, പ്രദേശവാസികളും വളരെ ബുദ്ധിമുട്ടിലായി.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ പനങ്ങാട്‌ പോലീസ്‌, ഹൈവേ പോലീസ്‌, മരട്‌ നഗരസഭാ അധികാരികള്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന്‌ മരട്‌ നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ അഡ്വ.അബ്ദുള്‍ മജിദിന്റെ നേതൃത്വത്തില്‍ നെട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും കൊണ്ടുവന്ന ഒരു ചാക്ക്‌ കുമ്മായം മാലിന്യത്തില്‍ മേല്‍ വിതറി.

കുറച്ച്‌ നാളുകള്‍ക്ക്‌ മുമ്പ്‌വരെ പ്രദേശത്ത്‌ മാലിന്യം തള്ളല്‍ പതിവായിരുന്നു. നഗരസഭാ അധികൃതരുടേയും, നാട്ടുകാരുടേയും പരാതിയെ തുടര്‍ന്ന്‌ പനങ്ങാട്‌ പോലീസ്‌ രാത്രികാല പെട്രോളിംഗ്‌ ശക്തമാക്കിയിരുന്നു. പെട്രോളിംഗിനെ തുടര്‍ന്ന്‌ നാലുലോറികളും, തൊഴിലാളികളേയും കസ്റ്റഡിയിലെടുത്തെങ്കിലും ജാമ്യത്തില്‍ വിടുകയായിരുന്നു. കസ്റ്റഡിയിലെടുത്താലും ചെറിയ പിഴ ഒടുക്കി പോരാമെന്നതിനാല്‍ ഇത്തരക്കാന്‍ ഇതിന്‌ വലിയ വില കല്‍പ്പിക്കാറുമില്ല. എന്നുമാത്രമല്ല. പകര്‍ച്ച വ്യാധിയും മറ്റും പടര്‍ന്നു പിടിക്കുമ്പോഴും ഇത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നു.

കുടിവെള്ളം കൊണ്ടുപോകുന്നതിനും, മാലിന്യം കൊണ്ടുപോകുന്നതിനും പ്രത്യേകം നിറങ്ങളിലുള്ള പെയിന്റ്‌ ചെയ്ത ടാങ്കര്‍ ലോറിവേണം ഉപയോഗിക്കുവാന്‍ എന്ന ട്രാന്‍സ്പോര്‍ട്ട്‌ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്‌. കുടിവെള്ളത്തിനായി നീലനിറത്തിലും, മാലിന്യത്തിനായി തവിട്ട്‌ നിറത്തിലുമാണത്രെ ടാങ്കറുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്‌. എന്നാല്‍ നീലനിറത്തില്‍ ടാങ്കര്‍ലോറിയില്‍ കുടിവെള്ളമെന്നെഴുതി മാലിന്യവും കയറ്റി വരുമ്പോള്‍ പരിശോധനകളില്‍ നിന്നും രക്ഷപ്പെടാനാവുമത്രെ. ഈ വാഹനം തന്നെ പിന്നീട്‌ കുടിവെള്ളത്തിനായും ഉപയോഗിക്കും.

വിസര്‍ജ്യാവശിഷ്ടങ്ങളില്‍ കാണപ്പെടാറുള്ള ഇ കോളിന്‍ ബാക്ടിരിയ പരിശോധനയില്‍ കണ്ടെത്തിയത്‌ കുടിവെള്ളത്തിനും, മാലിന്യത്തിനും ഒരേപോലെ ഉപയോഗിക്കുന്ന ഇത്തരം ടാങ്കര്‍ ലോറികളിലാണെന്നും അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

India

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

India

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

India

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)
India

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് യു ഡി എഫ് കണ്‍വീനര്‍

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം : ഭാരത് ഡൈനാമിക്സിന്റെ ഓഹരി വില മൂന്ന് ശതമാനം ഉയർന്നു

ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല മോദിജീ ; മുന്നോട്ട് പോയി പാക് അധീന കശ്മീർ തിരിച്ചുപിടിക്കേണ്ട സമയമാണിത് : പാക് സോഷ്യൽ മീഡിയ ഹീറോ മുഹമ്മദ് ഷയാൻ അലി

‘ അള്ളാഹു ഞങ്ങളെ രക്ഷിക്കണം ‘ : പാകിസ്ഥാൻ പാർലമെന്റിൽ പ്രാർത്ഥിച്ച് പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ

നിലം തൊടാതെ പാകിസ്ഥാൻ മിസൈലുകൾ ; വ്യോമപ്രതിരോധങ്ങളെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ ‘ സുദർശൻ ചക്ര ‘

ഓപ്പറേഷൻ സിന്ദൂറിനെ അവഹേളിക്കുകയും, പാകിസ്ഥാന്റെ പിന്തുണയ്‌ക്കും ചെയ്തു ; ദിൽഷാദിനെയും , സെയ്ദിനെയും, സീഷാനെയും പൊക്കി യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies