Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചോറ്റാനിക്കര ‘അടിയാക്കല്‍’ പാടത്ത്‌ മാലിന്യക്കൂമ്പാരം

Janmabhumi Online by Janmabhumi Online
Oct 12, 2011, 11:05 pm IST
in Ernakulam
FacebookTwitterWhatsAppTelegramLinkedinEmail

തൃപ്പൂണിത്തുറ: പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തി ചോറ്റാനിക്കരയിലെ ‘അടിയാക്കല്‍’ പാടശേഖരം മാലിന്യക്കൂമ്പാരമായി മാറുന്നു. പ്രദേശത്തെ നിരവധി കര്‍ഷകരുടെ ആശ്രയമായിരുന്ന 60 ഏക്കറോളം വരുന്ന പാടശേഖരം ചോറ്റാനിക്കര ക്ഷേത്രപരിസരങ്ങളിലെ കക്കൂസ്‌ മാലിന്യങ്ങള്‍ ഒഴുകിയെത്തിയതോടെ വര്‍ഷങ്ങളായി തരിശായി കിടക്കുകയാണ്‌.

ഒട്ടേറെ കാര്‍ഷിക പാടശേഖരങ്ങളുണ്ടായിരുന്ന ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ നാശോന്മുഖമായ പാടശേഖരങ്ങളിലൊന്നാണ്‌ ഇത്‌. ഏറെക്കാലമായി ഇവിടെ നെല്‍കൃഷി ഇല്ലാതായിട്ട്‌. കാര്‍ഷിക മേഖലകള്‍ നിലനിര്‍ത്തി സംരക്ഷിക്കുന്ന കാര്യത്തില്‍ പഞ്ചായത്ത്‌ ഭരണം നടത്തിയവര്‍ക്കാര്‍ക്കും താല്‍പര്യമില്ലാതിരുന്നതും കൃഷി നശിക്കാനുള്ള കാരണങ്ങളിലൊന്നാണ്‌.

മഞ്ഞപ്പിത്ത രോബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഏതാനും വാര്‍ഡുകളില്‍പ്പെട്ടതാണ്‌ അടിയാക്കല്‍ പാടശേഖരം. ചോറ്റാനിക്കരയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ലോഡ്ജുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും എല്ലാവിധ മാലിന്യങ്ങളും ഒഴുകിയെത്തുന്നത്‌ അടിയാക്കല്‍ പാടശേഖരങ്ങളിലാണ്‌. ഒഴുകിയെത്തുന്ന കക്കൂസ്‌ മാലിന്യങ്ങള്‍ക്ക്‌ പുറമെ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരും ഇവിടെ കക്കൂസ്‌ മാലിന്യങ്ങള്‍ ഒഴുക്കാറുണ്ട്‌.

വലിയൊരു ഭൂപ്രദേശത്തിന്റെ ജലസ്രോതസ്സുള്‍പ്പെടുന്ന പാടശേഖരത്തിന്റെ സമീപങ്ങളിലെ കിണര്‍ വെള്ളത്തില്‍പ്പോലും കക്കൂസ്‌ മാലിന്യം കലര്‍ന്നിരിക്കുകയാണ്‌. ചോറ്റാനിക്കരയിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം പമ്പ്‌ ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ പമ്പ്‌ ഹൗസിനടുത്തും കിണറിനടുത്തും മാലിന്യങ്ങള്‍ ഒഴകിയെത്തുന്നു. ജലജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും വ്യാപിക്കുമ്പോഴും ആരോഗ്യവകുപ്പ്‌ അധികൃതര്‍ ഈ പ്രദേശങ്ങളെ അവഗണിക്കുകയാണ്‌.

ഇരുപ്പുനെല്‍കൃഷി നടത്തിയിരുന്ന ഈ പാടശേഖരം കൃഷിയോഗ്യമാക്കി നെല്ല്‌ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നിറവേറ്റപ്പെടാത്ത അവസ്ഥയാണ്‌. കൃഷി നടത്തിയില്ലെങ്കിലും പാടശേഖരം പകര്‍ച്ച വ്യാധികളുടെ ഉറവിടമാവാതിരിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ്‌ കര്‍ഷക സമിതികള്‍ ആവശ്യപ്പെടുന്നത്‌. ആവശ്യം നേടാന്‍ പ്രക്ഷോഭത്തിനിറങ്ങുന്നതിനും പ്രദേശത്തെ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവിന് പാദപൂജ ചെയ്യുന്ന എസ്.പി; യേശുദാസിന്‍റെ പാദം കഴുകുന്ന എസ്.പി. ബാലസുബ്രഹ്മണ്യം (ഇടത്ത്) യേശുദാസിന്‍റെ പാദങ്ങളില്‍ നമസ്കരിക്കുന്ന എസ് പി (വലത്ത്)
Kerala

യേശുദാസിനെ പാദപൂജ ചെയ്യുന്ന എസ്.പി. ബാലസുബ്രഹ്മണ്യം….വിജയം സ്വന്തം കഴിവെന്ന അഹങ്കാരമല്ല, ഗുരുക്കന്മാരുടെ പുണ്യമെന്ന എളിമയുടെ സംസ്കാരമിത്

India

ശുഭാംശു ശുക്ല ഭൂമിയിലേക്ക് തിരിച്ചു, ചൊവ്വാഴ്ച വൈകിട്ട് ശാന്ത സമുദ്രത്തില്‍ ഇറങ്ങും

Kerala

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

Kerala

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

Kerala

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

ഇസ്ലാം ഭീകരരുടെ ക്രൂരതയുടെ കഥ പറയുന്ന ‘ഉദയ്പൂർ ഫയൽസിന്റെ’ പ്രദർശനം തടയണം : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നൽകി മൗലാന അർഷാദ് മദനി

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സക്രിയമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന നിരുത്തരവാദപമായ പ്രസ്താവനയുമായി കെ.സി. വേണുഗോപാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies