Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പതികാലത്തിന്റെ പെണ്‍ വൈഭവം

കുടുംബിനികളെയും വിദ്യര്‍ത്ഥികളെയും കൈപിടിച്ചുയര്‍ത്തുന്നത് സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ നെടുന്തൂണായ എടപ്പാള്‍ സന്തോഷാണ്.

വൈഷ്ണവി ഡി. മംഗലം by വൈഷ്ണവി ഡി. മംഗലം
Mar 1, 2026, 01:13 pm IST
in Varadyam

കേരളത്തിന്റെ വാദ്യ പാരമ്പര്യം തകര്‍ച്ചയിലാണെന്ന വാദങ്ങള്‍ ഉയരുമ്പോളും വാദ്യത്തെ ജീവരക്തമായി കൊണ്ടുനടക്കുന്ന ഒരു പറ്റം കലാകാരന്മാര്‍ ഇന്ന് കേരളത്തിനുണ്ട്. ചെണ്ടയെക്കാള്‍ പഞ്ചവാദ്യത്തിന് കാണികള്‍ കൂടുന്ന കാലഘട്ടമാണിത്. ഇടയ്‌ക്ക, തിമില, ഇലത്താളം, കൊമ്പ്, മദ്ദളം എന്നിങ്ങനെയുള്ള അഞ്ച് വാദ്യങ്ങള്‍ ഒരുക്കുന്ന സ്വരസമന്വയം മലയാളിക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ല.

സമൂഹത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും ഒരു വലിയ സാംസ്‌ക്കാരിക പരിണാമത്തിന്റെ നേര്‍ക്കാഴ്‌ച്ച കൂടിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. വാദ്യ പഠനം എന്നത് ആണധികാരമായി കരുതുന്ന കാലഘട്ടത്തില്‍ നിന്ന് അവ സ്ത്രീകള്‍ക്കും തിളങ്ങാന്‍ കഴിയുന്ന മേഖലകളായിരിക്കുന്നു. ഈ വര്‍ഷത്തെ വനിതാ ദിനം അത്തരം ഒരു കാഴ്‌ച്ച സമ്മാനിക്കുകയാണ്.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ കീഴില്‍ എട്ട് മുതല്‍ 74 വരെ പ്രായമുള്ള സ്ത്രീകളും പെണ്‍കുട്ടികളും അടങ്ങുന്ന 74 പേരുടെ സംഘം പഞ്ചവാദ്യത്തില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. മാറ്റം ആഗ്രഹിച്ചെത്തിയ കുടുംബിനികളെയും വിദ്യര്‍ത്ഥികളെയും കൈപിടിച്ചുയര്‍ത്തുന്നത് എടപ്പാള്‍ സ്വദേശിയും പഞ്ചവാദ്യകലാകാരനും സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ നെടുന്തൂണുമായ എടപ്പാള്‍ സന്തോഷാണ്. 64 കലകളെ പ്രതിനിധീകരിച്ചു കൊണ്ടാണ് 64 സ്ത്രീകള്‍ അഞ്ച് വാദ്യങ്ങളിലായി അരങ്ങേറുന്നത്.

സ്ത്രീകള്‍ വാദ്യകലാ മേഖലയിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ മനസ്സിന്റെ ധൈര്യം കൊണ്ട് കരുത്താക്കി മാറ്റുകയാണ്. ശാരീരിക ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാനും, അവയെ ആത്മസമര്‍പ്പണമാക്കി മാറ്റാനും ഈ പെണ്‍ശക്തിക്ക് സാധിക്കുന്നുണ്ട്. കുടുംബിനികളില്‍ ഭൂരിഭാഗവും വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന സാഹചര്യമാണെങ്കിലും മാറിയ കുടുംബ പശ്ചാത്തലം സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും പ്രവേശിക്കാന്‍ വഴിയൊരുക്കുന്നു. ഇക്കാര്യത്തില്‍ വലിയൊരു പങ്ക് ഇവരുടെ കുടുംബാംഗങ്ങള്‍ക്കുമുണ്ട്.

സ്ത്രീ ശാക്തീകരണം എന്നതിനേക്കാള്‍ സ്ത്രീകള്‍ക്കുള്ള അംഗീകാരമായാണ് ഈ പഞ്ചവാദ്യം അരങ്ങേറ്റത്തെ ഗുരു സന്തോഷ് കാണുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ് ജോലിക്കാര്‍, വാദ്യകലാകാരന്മാരുടെ ഭാര്യമാര്‍, വീട്ടമ്മമാര്‍ എന്നിവരൊക്കെ ഈ പഞ്ചവാദ്യത്തില്‍ അരങ്ങേറുന്നുണ്ട്. ഇവ ഏറ്റവും കൂടുതല്‍ മാനസികമായി ഉല്ലാസം നല്‍കുന്നത് വീട്ടമ്മമാര്‍ക്കാണ്. ”ഞങ്ങള്‍ക്ക് വേണ്ടത് മാറ്റമാണ്. അത് ഞങ്ങള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു” സംഘത്തിലെ ഒരു വാദ്യ കലാകാരി പറയുന്നു.

2016 മുതല്‍ സ്ത്രീകളെ പഞ്ചവാദ്യം പഠിപ്പിക്കുന്ന വലിയ കലാകാരനാണ് ആലങ്കോട് സന്തോഷ്, പാരമ്പര്യമായി വാദ്യകലാകാരന്‍ ആണെങ്കിലും, കലാസാംസ്‌കാരിക രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ കൂടിയാണ്. സ്ത്രീകള്‍ വാദ്യരംഗത്തേക്ക് വരുന്നത് മനസാ സ്വീകരിക്കുന്നവര്‍ ഉണ്ടെങ്കിലും അവയ്‌ക്ക് അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരും നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ദുരനുഭവങ്ങളും സന്തോഷ് ആശാനും ശിഷ്യകള്‍ക്കും ഉണ്ടായിട്ടുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭാരതീയര്‍ക്ക് സ്ത്രീകളുടെ വിജയത്തെ സ്വീകരിക്കാന്‍ സാധിക്കുമെന്നാണ് ആലംകോട് സന്തോഷ് പറയുന്നത്.

വാദ്യപാരമ്പര്യം ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി മാത്രമുള്ളതല്ല. വാദ്യത്തോടുള്ള അടുപ്പവും കമ്പവുമുള്ള ഏതൊരാള്‍ക്കും സ്വായത്തമാക്കാവുന്നതാണ്. ഇതിനു തെളിവാണ് വനിതകളുടെ ഈ വാദ്യസംഘം.

Tags: Sopanam School of Panchavadyamപഞ്ചവാദ്യംവനിതാ ദിനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.