Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇങ്ങനെ പേടിക്കല്ലെടാ കമ്മികളേ ആ സെൽഫി 20 ലക്ഷം പേർ കണ്ടു, പതിനായിരം രൂപയും കിട്ടി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2026, 07:57 am IST
in Entertainment

ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർ കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഐഷ പോറ്റി കോൺഗ്രസിൽ എത്തിയതോടെ അഖിൽ മാരാരുടെ സാധ്യത മങ്ങി.

 

അഖിൽ മാരാർ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് രമേശ് ചെന്നിത്തല നൽകിയ ഉത്തരം സോഷ്യൽ മീഡിയയിൽ ഇടത് ഹാൻഡിലുകൾ വൈറലാക്കിയിരുന്നു. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയ്‌ക്ക് ഒപ്പം ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ച് അഖിൽ മാരാർ മറുപടിയുമായി എത്തി. തന്നെ സോഷ്യൽ മീഡിയയിൽ എതിർക്കുമ്പോൾ തനിക്ക് പണമാണ് ഫേസ്ബുക്കിലൂടെ കിട്ടുന്നത് എന്ന് വ്യക്തമാക്കി കമ്മ്യൂണിസ്റ്റുകാരെ പരിഹസിക്കുകയാണ് അഖിൽ മാരാർ.

 

അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ” സഖാക്കൾ സത്യത്തിൽ ഒരു ഐശ്വര്യമാണ്… തലയ്‌ക്കു ബോധവും വെളിവും ഇല്ലാത്ത ഇവരെ പറ്റിച്ചു ഇത്ര നാളും പിണറായിയും സംഘവും സുഖിച്ചെങ്കിൽ ഇപ്പോൾ ഈ വിഡ്ഢികളെ പറ്റിച്ചു ആർക്കും ജീവിക്കാം… കഴുതകളെ ആരെങ്കിലും കമ്മ്യൂണിസ്റ് എന്ന് വിളിച്ചാൽ അവർ ആ നിമിഷം തല തല്ലി ചാകും. അത്രയ്‌ക്ക് തലച്ചോർ മരവിച്ച ഒരു വിഭാഗമാണ് ഇവരിൽ ഭൂരിഭാഗവും… ബുദ്ധിയുള്ള കമ്മ്യൂണിസ്റ്, വിഡ്ഢിയായ കമ്മ്യൂണിസ്റ് എന്ന് രണ്ട് വിഭാഗം ഇല്ല. കമ്മ്യൂണിസ്റ് ആയാൽ അവന്റെ തലയ്‌ക്കുള്ളിൽ ചിന്തിക്കാനുള്ള ശേഷി നശിച്ചു എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്.

 

കാലങ്ങൾ ആയി പാവപ്പെട്ടവൻ എന്നും ദളിതൻ എന്നും പറഞ്ഞു മനുഷ്യനെ എല്ലാ കാലത്തും വിഭജിച് ഭരിച്ച കമ്മ്യൂണിസ്റ് പാർട്ടിയെ നിങ്ങൾക്ക് മനസ്സിലാക്കി തരാൻ ഒരു കാര്യം ഞാൻ പറയാം.. 30 വർഷം മുൻപ് എന്റെ വീട് പലക കൊണ്ട് ഭിത്തി സൃഷ്ട്ടിച്ച ഓല മേഞ്ഞ ഒന്നായിരുന്നു… ഏതാണ്ട് ഞങ്ങളുടെ നാട്ടിലെ നായരുടെയും, ഈഴവരുടെയും, പുലയ, കുറവ,വിശ്വകർമ സമൂഹങ്ങളുടെ ഒക്കെ വീടുകൾ ഏറെക്കുറെ തുല്യമായിരുന്നു..

 

ജാതിയുടെ പ്രൗഡി ചില നായന്മാർ പറയും എന്നല്ലാതെ സാമ്പത്തികമായി പലരും ഏറെക്കുറെ ഒരുപോലെ കഴിഞ്ഞ കാലത്ത് നിന്ന് 2020ലേക്ക് എത്തുമ്പോൾ നായർ, ഈഴവ കുടുംബങ്ങളിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ വന്നു.. പല കുടുംബങ്ങളും ഇരുനില മാളികകൾ പണിതു.. എല്ലാവരും കാറുകൾ വാങ്ങി… നല്ല രീതിയിൽ ജീവിക്കുന്നു…ഈ കുടുംബങ്ങളിലെ ചെറുപ്പക്കാർ പലരും രക്ഷപ്പെട്ടു.

 

എന്നാൽ നാമ മാത്രമായ അല്ലെങ്കിൽ സ്വഭാവികമായ ഒരു മാറ്റം മാത്രമാണ് ദളിത്‌ കുടുംബങ്ങളിൽ കാണാൻ കഴിഞ്ഞത്.. 2025 ലെ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും സഖാക്കൾ ഈ പാവങ്ങളോട് പറഞ്ഞു നടക്കുന്നത് ഞങ്ങൾ അധികാരത്തിൽ വന്നാൽ നിങ്ങളെ രക്ഷപെടുത്തും എന്നാണ്.. ഈ കുടുംബങ്ങളിലെ നല്ലൊരു ശതമാനം ചെറുപ്പക്കാരെയും പാർട്ടി അടിമകൾ ആക്കി നിരവധി കേസുകളിൽ പെടുത്തി നശിപ്പിച്ചു അവരുടെ കൂടെ നിർത്തുന്നു..

 

സഹകരണ ബാങ്കുകൾ വഴി കൊള്ള പലിശയ്‌ക്കു പണം വായ്‌പ നൽകി അത് തിരിച്ചടയ്‌ക്കാൻ കഴിയാത്ത അവസ്ഥ ആക്കി ജാതിയുടെ പേരിൽ ഭീഷണി പെടുത്തി പാർട്ടി അടിമകൾ ആക്കി മാറ്റുന്നു.. തമ്പ്രാനെ എന്ന വിളി മാറി പകരം ഭയ ഭക്തിയോടെ സഖാവെ എന്നൊരു മാറ്റം കൊണ്ട് വന്നു എന്നതാണ് കമ്മ്യൂണിസ്റ് പാർട്ടി സൃഷ്ട്ടിച്ച മാറ്റം.. അല്ലെങ്കിൽ ബിരിയാണി തിന്നിട്ട് എല്ലിൻ കഷ്ണം കൊടുത്തിട്ട് ആ നന്മ സമൂഹത്തോട് വിളിച്ചു പറയും.. കിട്ടിയ എല്ലിൻ കഷ്ണം സഖാക്കളുടെ നന്മ ആണെന്ന് പാവങ്ങൾ വിശ്വസിക്കുന്നു.. 30 വർഷം മുൻപുള്ള നായർ കമ്മ്യൂണിസ്റ്റും, ഈഴവ കമ്മ്യൂണിസ്റ്റും ഒക്കെ ഇന്ന് മുതലാളിമാർ ആയി മാറി..

 

ഞാൻ ഈ പറഞ്ഞത് നിങ്ങളുടെ ഓരോ പ്രദേശത്തും എന്താണെന്ന് തിരക്കി നോക്ക്.. ഏത് രീതിയിൽ ആണ് കമ്മ്യൂണിസ്റ് പാർട്ടി ദളിതരെ നശിപ്പിചതെന്നും അത് എന്തിനു വേണ്ടി ആണെന്നും പാർട്ടിയിലെ മറ്റ് ജാതിക്കാരുടെ വളർച്ച നോക്കിയിട്ട് നിങ്ങൾ പറയു…ചിന്തിക്കു.. കണ്ണും മനസ്സും തുറന്ന് പിടിച്ചു ബോധ തലത്തിൽ ചിന്തിക്കു..

 

ഇനി എന്റെ കാര്യം, ഞാൻ കോൺഗ്രസ്സ് പാർട്ടിയിൽ പോയാൽ ആ പാർട്ടിക്ക് നഷ്ടമാണെങ്കിൽ നിങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുക അല്ലെ വേണ്ടത്..? എന്തിനാണ് കൂട്ടമായി ആക്രമിച്ചു ആക്ഷേപിച്ചു ആഘോഷിക്കുന്നത്..? തോൽക്കും എന്നുറപ്പുള്ള എനിക്ക് കോൺഗ്രസ്‌ സീറ്റ് തന്നാൽ സന്തോഷിക്കുക അല്ലെ വേണ്ടത്..? നിങ്ങൾക്ക് ലവ ലേശം ബോധം ഇല്ല എന്ന് ഞാൻ പറഞ്ഞത് എന്ത് കൊണ്ടാണെന്നു ഭാവിയിൽ സംഭവിക്കാൻ പോകുന്നത് കാണുമ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും.. രമേശ്‌ ജിയുമായുള്ള ഉച്ച ഭക്ഷണ സെൽഫി ഒന്നര ദിവസം കൊണ്ട് 20 ലക്ഷം പേരോളം കണ്ടു.. എനിക്ക് പതിനായിരം രൂപയും കിട്ടി.. ഇപ്പോൾ മനസിലായോടാ വിഡ്ഢികളെ നിന്റെയൊക്കെ ആവേശവും ആക്ഷേപവും എനിക്ക് എങ്ങനെയാണു ഗുണം ആവുന്നതെന്നു.

 

രോഗം വരും എന്ന് ചിന്തിച്ചു ഭയപ്പെട്ടാൽ അത് വരും… വരുന്നതിനു മുൻപേ ഭയക്കരുത് വന്നിട്ട് പിന്നെ ഭയക്കാൻ കഴിഞ്ഞെന്ന് വരില്ല.. ലളിതമായി പറഞ്ഞാൽ, ഇങ്ങനെ പേടിക്കല്ലെടാ കമ്മികളെ..”

Tags: Social MediaBig BossAkhil MararLatest newsMalayalam DIRECTOR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.