Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിഫ്ബി മസാല ബോണ്ട്: കമ്മീഷനടിക്കാന്‍ തിരിമറി നടത്തിയെന്ന് ഉറപ്പാകുന്നു; അടിമുടി ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 08:50 am IST
in Kerala

തിരുവനന്തപുരം: കിഫ്ബിയില്‍ അടിമുടി ദുരൂഹതയാണ്. വരവുചെലവു കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. എജിക്ക് ഇതിന് അവകാശം ഇല്ലെന്നാണ് കിഫ്ബി വാദിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പണമാണ് കിഫ്ബി വിവിധ പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നത്. പൊതുഖജനാവിലേക്ക് വരേണ്ട ഇന്ധന നികുതിയും മോട്ടോര്‍ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്കാണ് പോകുന്നത്. അതിനാല്‍ സിഎജിക്ക് കണക്കുകള്‍ പരിശോധിക്കാനും അവകാശമുണ്ട്.

90,562 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കിയെന്നാണ് കിഫ്ബിയെ കൊട്ടിഘോഷിക്കുന്നത്. എന്നാല്‍ എത്ര രൂപ കടമെന്നും, എങ്ങനെ തിരിച്ചടയ്‌ക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.

മുഖ്യമന്ത്രിക്ക് ഇ ഡി നോട്ടീസ് നല്‍കിയതിലൂടെ മസാല ബോണ്ടില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നത് ഉറപ്പാകുന്നു. മസാല ബോണ്ട് തട്ടിപ്പാണെന്ന് ബിജെപി ഉള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കിപ്പോഴും മുന്‍ ധനമന്ത്രി തോമസ് ഐസക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു നടന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രം തുരങ്കം വയ്‌ക്കുന്നുവെന്നാണ്. 2150 കോടി രൂപയാണ് മസാലബോണ്ടുവഴി സംസ്ഥാനത്തിന്റെ വികസനത്തിനെന്ന പേരില്‍ 9.723 ശതമാനമെന്ന കൂടിയ പലിശക്ക് അന്താരാഷ്‌ട്ര ഫിനാന്‍സ് മാര്‍ക്കറ്റില്‍ നിന്നും കടമെടുത്തത്. 1045 കോടി രൂപയാണ് പലിശ. 3195 കോടിയാണ് പലിശയും മുതലുമായി അടയ്‌ക്കേണ്ടത്. അഞ്ച് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. പകുതിയോളം തുക പലിശ ഇനത്തില്‍ മാത്രം അടയ്‌ക്കണം. ദേശസാല്‍കൃത ബാങ്കുകളില്‍ ഇതിലും കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ ലഭിക്കുമ്പോഴാണ് കടക്കെണിയിലായി നില്‍ക്കുന്ന കേരളം ഇത്രയും കൂടിയ പലിശയ്‌ക്ക് വായ്‌പയെടുത്തത്.

എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് ഓഹരിയുള്ള കനേഡിയന്‍ കമ്പനിയുമായി ബന്ധമുള്ള സിഡിപിക്യുവില്‍ നിന്നാണ് പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം മുഖ്യമന്ത്രി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ പോയി മണി അടിച്ചു. മണി അടിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണെന്ന് പിആര്‍ വര്‍ക്കുകാര്‍ വലിയ പ്രചാരണവും നല്‍കി. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബോണ്ട് നിക്ഷേപിക്കുന്ന ഏത് തലവനും മണി അടിക്കുന്നതിനുള്ള അവസരമുണ്ട്. മണി അടിക്കുന്നതിനു വേണ്ടി മാത്രമല്ല, പലിശയുടെ കമ്മിഷന്‍ വാങ്ങിക്കുന്നതിനു വേണ്ടിക്കൂടിയാണ് മുഖ്യമന്ത്രി പോയതെന്ന് ആരോപണം ഉയരുന്നുണ്ട്.

മുഖ്യമന്ത്രി എന്ന നിലയിലല്ല, കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ മണി അടിച്ചതും. എന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിട്ടും തോമസ് ഐസക് യൊതൊരു കൂസലുമില്ലാതെ പറയുന്നത് കേന്ദ്രം പക തീര്‍ക്കുന്നുവെന്നാണ്. ഇതിനു മുമ്പ് ഇ ഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അറസ്റ്റ് ഭയന്ന് ഐസക്ക് കോടതിയെ സമീപിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും കിഫ്ബിയാണ് ചെയ്തതെന്നുമാണ് വാദം. എന്നാല്‍ സംസ്ഥാനം ഗ്യാരന്റി നിന്നാണ് കിഫ്ബി കടം വാങ്ങിയത്. ധനവകുപ്പാണ് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തതും. എന്നിട്ടും തനിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.

Tags: Dr.Thomas IsaacCM PInarayi VijayanKIIFB Masala Bondfraud to collect commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം തെറിക്കും? രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന

Kerala

ആക്രമണം തുടങ്ങുന്നതിന് മുമ്പ് മോദി എന്തിനാണ് ഇസ്രയേൽ സന്ദർശിച്ചത് : പ്രധാനമന്ത്രിയോട് ചോദ്യമുന്നയിച്ച് തോമസ് ഐസക്ക്

Article

ഇണക്കാനും പിണക്കാനും മീന്‍ തന്നെ വേണം

Kerala

എ ഐ ഫോട്ടോ : കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യവും ഗുണം ചെയ്തില്ലെന്ന് ഐസക്ക്; നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.