Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

Janmabhumi Online by Janmabhumi Online
Jul 4, 2025, 10:23 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി : ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂരിനിടെ , ഇന്ത്യയിൽ നാശം വിതയ്‌ക്കാൻ ഡ്രോണുകൾ നൽകി തുർക്കി പാകിസ്ഥാനെ പരസ്യമായി സഹായിച്ചിരുന്നു. എന്നാൽ തുർക്കിയുടെ ഡ്രോണുകൾക്ക് ഇന്ത്യൻ മണ്ണിൽ തൊടാൻ പോലും കഴിഞ്ഞില്ല അതിനു മുൻപ് തന്നെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ അവ തകർത്തെറിഞ്ഞു . തുർക്കിയുടെ പ്രതിരോധ രംഗത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു . ഇന്ത്യൻ ആയുധങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞ ലോകം തുർക്കിയുടെ ആയുധങ്ങളോട് മുഖം തിരിക്കുകയും ചെയ്യും .

എന്നാൽ ഇപ്പോൾ ഇന്ത്യയോടുള്ള പക വീട്ടാൻ പാകിസ്ഥാനെയും, ബംഗ്ലാദേശിനെയും കൂട്ടുപിടിച്ച് നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണ് തുർക്കി . മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദം അതിന്റെ ഉച്ചസ്ഥായിയിലായതുപോലെ, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തങ്ങളുടെ ഇസ്ലാം പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് തുർക്കിയുടേത് . അതിനായി ധാക്ക ആസ്ഥാനമായുള്ള തുർക്കി പിന്തുണയുള്ള എൻ‌ജി‌ഒ ആയ “സുൽത്താനത്ത്-ഇ-ബംഗ്ലാ”യെയാണ് തുർക്കി കൂട്ടുപിടിച്ചിരിക്കുന്നത് .

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളും ബീഹാർ, ഒഡീഷ, ജാർഖണ്ഡ്, ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങളും ഉൾപ്പെടുന്ന “ഗ്രേറ്റർ ബംഗ്ലാദേശ്” എന്ന ഭൂപടം പ്രചരിപ്പിച്ച സംഘടനയാണിത്. നിലവിൽ ശക്തമായ സഖ്യകക്ഷിയെ തിരയുന്ന ബംഗ്ലാദേശ് തുർക്കിയുമായി കൈകോർത്താൽ ഇന്ത്യയെ വളയാമെന്നാണ് ധാരണ. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയാണ് ഇന്ത്യയെന്ന് തുർക്കിക്ക് അറിയാം. ഇന്ത്യയെ എതിർക്കാൻ ബംഗ്ലാദേശും പാകിസ്ഥാനും അല്ലാതെ മറ്റൊരു രാജ്യവും പിന്തുണയ്‌ക്കില്ല . അത്തരമൊരു സാഹചര്യത്തിൽ, ഇസ്ലാമിക മതമൗലികവാദം പ്രചരിപ്പിക്കാൻ തുർക്കി ഈ രണ്ട് രാജ്യങ്ങളെയും ലക്ഷ്യമിടുന്നു.

എന്നാൽ ഇനിയൊരു പ്രകോപനമുണ്ടായാൽ വീട്ടിൽ കയറി അടിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് ഉള്ളതിനാൽ തുർക്കിയ്‌ക്കൊപ്പം നിൽക്കാൻ പാകിസ്ഥാന് ഭയവുമുണ്ട്. മാത്രമല്ല അഗ്നി മിസൈൽ അടക്കം പുതിയ ആയുധങ്ങൾ പരീക്ഷിക്കുന്ന ഇന്ത്യൻ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ തുർക്കിയുടെ ആയുധങ്ങൾ മതിയാവില്ലെന്ന തിരിച്ചറിവുമുണ്ട് .

Tags: indiapakistanBangladeshTurkey
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസിം മുനീര്‍ (ഇടത്തേയറ്റം)  പാകിസ്ഥാന്‍ ഭരണം നിയന്ത്രിച്ചിരുന്ന മുഷറാഫ്, സിയാ ഉള്‍ ഹഖ്, യാഹ്യാ ഖാന്‍, അയൂബ് ഖാന്‍ എന്നിവര്‍ (ഇടത്ത് നിന്ന് രണ്ട് മുതല്‍ അഞ്ച് വരെയുള്ള ചിത്രങ്ങള്‍)
World

പാകിസ്ഥാനില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് അസിം മുനീര്‍; പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്കെന്ന് സൂചന; പിന്നില്‍ ട്രംപോ?

India

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

World

ഡ്രോൺ വഴി ബോംബ് വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം ; തെഹ്രീക്-ഇ-താലിബാൻ കമാൻഡർ യാസിൻ കൊല്ലപ്പെട്ടു 

World

പാകിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂൾ ബോംബ് വച്ച് തകർത്ത് തീവ്രവാദികൾ ; ഗോത്രമേഖലകളിൽ ഇതുവരെ നശിപ്പിച്ചത് ആയിരത്തിലധികം സ്കൂളുകൾ

World

പിതാവിനെ കാണാൻ വന്നാൽ മതി, കലാപത്തിനിറങ്ങിയാൽ അടിച്ച് നിരത്തും ; ഇമ്രാൻ ഖാന്റെ മക്കൾക്കും പാകിസ്ഥാനിൽ രക്ഷയില്ല

പുതിയ വാര്‍ത്തകള്‍

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies