Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം പകര്‍ച്ചവ്യാധി ഭീഷണിയില്‍ മഴ മുന്നൊരുക്കം പാളി, വകുപ്പുകളില്‍ ഏകോപനമില്ല

Janmabhumi Online by Janmabhumi Online
May 25, 2025, 09:30 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കാലവര്‍ഷം ആര്‍ത്തലച്ചെത്തിയതോടെ പകര്‍ച്ചവ്യാധി ഭീഷണിയിലമര്‍ന്നു കേരളം. മഴക്കാല പൂര്‍വ ശുചീകരണവും അപകടങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നില്ല. മഴക്കെടുതി മുന്നൊരുക്കങ്ങള്‍ അപ്പാടെ പാളി. കാലവര്‍ഷാരംഭത്തിന്റെ ആദ്യദിനം തന്നെ ദുരിതം വിതച്ചു പെരുമഴ. വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാല്‍ അപകടകരമായ മരച്ചില്ലകളും ഇലക്ട്രിക് പോസ്റ്റുകളും നീക്കാനുള്ള നിര്‍ദേശം ഫയലുകളിലൊതുങ്ങി. ജാഗ്രതാ നിര്‍ദേശവും മുന്നറിയിപ്പുമൊഴികെ കാഴ്ചക്കാരായി സംസ്ഥാന സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ പലേടത്തും റോഡിലേക്കു മരങ്ങള്‍ കടപുഴകി. ഇതോടെ ഗതാഗതക്കുരുക്കു രൂക്ഷമായി. മരച്ചില്ലകള്‍ വീണു നിരവധി വാഹനങ്ങള്‍ക്കു കേടുപറ്റി. വാഹന യാത്രക്കാര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസം മുമ്പു പാലക്കാട് കൂനത്തറയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്‌ക്കു മുകളിലേക്കു മരം ഒടിഞ്ഞുവീണ് അച്ഛനും മകനും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ഇന്നലെ കൊച്ചിയില്‍ പുലര്‍ച്ചെ ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്ക് തട്ടി കുമ്പളം പള്ളിയിലെ ഉസ്താദ് അബ്ദുള്‍ ഗഫൂര്‍(54) മരിച്ചു. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനു ഗുരുതര പരിക്കേറ്റു. പോസ്സൊടിഞ്ഞ ശേഷവും അതു നീക്കുന്നതിലും യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്കുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടി. അപകട സാധ്യതയുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതില്‍ തദ്ദേശ സ്ഥാപനങ്ങളും പഴയ പോസ്റ്റുകള്‍ മാറ്റുന്നതില്‍ കെഎസ്ഇബിയും ഉദാസീനത കാട്ടിയത് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കി. നാലാം വാര്‍ഷികാഘോഷത്തില്‍ ആരുടെയൊക്കെ ഫഌക്‌സ് ഉയരണമെന്ന തര്‍ക്കത്തിനിടെ വകുപ്പു മന്ത്രിമാര്‍ ഇതൊന്നും ശ്രദ്ധിച്ചതേയില്ല.

ഓടകള്‍ വേണ്ടത്ര വൃത്തിയാക്കാത്തതിനാല്‍ ഒറ്റമഴയില്‍ വെള്ളപ്പൊക്കമായി. ഓടകള്‍ കരകവിഞ്ഞതോടെ പകര്‍ച്ചവ്യാധി ഭീഷണിയുമേറി. മഴക്കാല പൂര്‍വ ശുചീകരണ ഭാഗമായി ഓടകളും തോടുകളും വൃത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മുന്‍കാലങ്ങളിലേതുപോലെ ഫണ്ട് അനുവദിക്കാത്തതിനാലാണ് ശുചീകരണം മുടങ്ങിയത്. ജനപഥങ്ങളിലേക്കു മലിന ജലം കരകവിഞ്ഞതോടെ പകര്‍ച്ചവ്യാധി ഭീഷണി വര്‍ധിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് കണക്കനുസരിച്ച് 695 പേര്‍ക്കാണ് ഈ മാസം മഞ്ഞപ്പിത്തം ബാധിച്ചത്. ഇതില്‍ ഏഴു പേര്‍ മരിച്ചു. 149 പേര്‍ക്ക് എലിപ്പനി ബാധിച്ചതില്‍ എട്ടു പേരാണ് മരിച്ചത്. 34,032 പേര്‍ക്ക് അതിസാരം ബാധിച്ചു. ഇതില്‍ മൂന്നു പേര്‍ മരിച്ചു. ഈ മാസം ഇതേവരെ 1,57,349 പേര്‍ക്കാണ് പകര്‍ച്ചപ്പനി ബാധിച്ചത്. ഇത്രയൊക്കെയായിട്ടും പകര്‍ച്ചവ്യാധി തടയാന്‍ ഡോക്‌സിസൈക്ലിന്‍ കഴിച്ചോളൂയെന്നാണ് ആരോഗ്യവകുപ്പു മന്ത്രിയുടെ നിര്‍ദേശം.

16 വര്‍ഷത്തിനു ശേഷമാണ് പതിവിലും നേരത്തേ കാലവര്‍ഷമെത്തുന്നത്. ഇത്തവണ കാലവര്‍ഷം കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തയ്യാറെടുപ്പുകള്‍ തീരെ അപര്യാപ്തമെന്നു പരക്കെ ആക്ഷേപമുണ്ട്.

 

Tags: Kerala Health DepartmentKerala faces pandemic threatheavy rain
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതി തീവ്ര മഴയിൽ ഡൽഹി നഗരം വെള്ളത്തിനടിയിൽ: നൂറിലധികം വിമാനങ്ങൾ തടസ്സപ്പെട്ടു

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്ട്

Kerala

കേരളത്തിൽ കാലവർഷമെത്തി; കാലവർഷം ഇത്ര നേരത്തേ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം

Kerala

സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്, കോഴിക്കോടിന്റെ മലയോര മേഖലയിൽ കനത്ത മഴ

Kerala

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ജനതയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ചത് , വോട്ടർമാർ ആഗ്രഹിച്ചതല്ല ഉപതിരഞ്ഞെടുപ്പ് : രാജീവ്‌ ചന്ദ്രശേഖർ

ബലൂചിസ്ഥാനിൽ മുതിർന്ന പത്രപ്രവർത്തകനെ അജ്ഞാതർ വീട്ടിൽ കയറി വെടിവെച്ച് കൊന്നു : നടുക്കം വിട്ടുമാറാതെ പാക് മാധ്യമ ലോകം

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 256ജിബിയുടെ വിലയിൽ വൻ കുറവ് ; വേഗം ഫ്ലിപ്കാർട്ട് , ആമസോൺ സന്ദർശിക്കൂ 

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയെ വിഭജിക്കാനുള്ള വഴി നോക്കി രാഹുല്‍ ഗാന്ധി; പാക് ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരെ കണ്ട് രാഹുല്‍ ഗാന്ധി

മാവോയിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞു : ബസ്തറിൽ ഇനി വമ്പൻ വികസനം : വരുന്നത് 75 ലക്ഷം കോടിയുടെ വികസനപദ്ധതികൾ

അന്ന് ആക്രമണങ്ങൾ നടത്തിയിട്ട് സന്തോഷിച്ചു : ഇന്ന് തിരിച്ചടി കിട്ടിയ ശേഷം ‘യാ അള്ളാ! വിളിച്ചു കരയുകയാണ് പാകിസ്ഥാനികൾ : സുധാൻഷു ത്രിവേദി

തിരിച്ചടി നൽകാനാകുമെന്ന് ലോകത്തിനു മുന്നിൽ ഇന്ത്യ തെളിയിച്ചു ; കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ പ്രശംസിച്ച് ശശി തരൂർ

വ്യാജ പനീർ വിറ്റ് ഓരോ ദിവസവും സമ്പാദിച്ചത് 1.40 ലക്ഷം രൂപ ; മുഹമ്മദ് ഖാലിദ് അറസ്റ്റിൽ

മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ കുടുംബത്തിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി അഛൻ ലാലു : തേജിന്റെ പ്രണയം ലാലു കുടുംബത്തിൽ വിള്ളൽ വീഴ്‌ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies