Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ടൂറിസത്തിന് വന്‍ സാധ്യത; കഠിനംകുളം കായലോരം ടൂറിസം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

കിളിമാനൂര്‍ ഗോവിന്ദ് by കിളിമാനൂര്‍ ഗോവിന്ദ്
May 17, 2025, 09:43 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

ആറ്റിങ്ങല്‍ : വിനോദസഞ്ചാര മേഖലയില്‍ അനന്ത സാധ്യതകളുള്ള ജലഗതാഗത പദ്ധതിയായ കഠിനംകുളം കായലോരം ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിലൊതുങ്ങി.

കഠിനംകുളം മുതല്‍ വക്കം അകത്തുമുറി വരെയെത്തുന്ന ഉള്‍നാടന്‍ ജലഗതാഗത പദ്ധതി രൂപ കല്പന ചെയ്തതാണ്. ആസൂത്രണത്തിലെ പിഴവും, യാത്രാ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കാണാതിരുന്നതും പദ്ധതി അവതാളത്തിലാക്കുകയായിരുന്നു.

ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളുടെ വിനോദസഞ്ചാര രംഗത്ത് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ജല ഗതാഗത പദ്ധതിയായിരുന്നു ഇത്. വിദേശസഞ്ചാരികളെക്കാള്‍ ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ടാണ് പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയത് . കൊല്ലമ്പുഴയില്‍ ബോട്ട് ജട്ടിയും യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ കെട്ടിടവും ഒരുക്കി. മറ്റിടങ്ങളിലൊന്നും കാര്യമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതുമില്ല പദ്ധതി നടപ്പായാല്‍ പ്രാദേശികമായി വളരെ വികസന സാധ്യതകളുണ്ട്. കഠിനംകുളം, മുതലപ്പൊഴി, പുളിമൂട്ടില്‍ക്കടവ്, അഞ്ചുതെങ്ങ് കോട്ട, കൊല്ലമ്പുഴ കടവ്, കോയിക്കല്‍ കൊട്ടാരം,പൊന്നും തുരുത്ത്, അകത്തുമുറി പാലം എന്നിവിടങ്ങളില്‍ പ്രാദേശികമായ വികസനം പദ്ധതികള്‍ വരുന്നതു കൂടാതെ അനേകം തൊഴില്‍ സാധ്യതകളും തുറന്നിടുമായിരുന്നു.

കഠിനംകുളം കായലില്‍ നിന്നുള്ള യാത്രാ ബോട്ടുകള്‍ക്ക് അഞ്ചുതെങ്ങ് മീരാന്‍കടവ് പാലം കടന്ന് പോകാന്‍ കഴിയില്ല. പത്തുപേരില്‍ താഴെ യാത്രചെയ്യാന്‍ കഴിയുന്ന ചെറിയ ബോട്ടുകള്‍ക്ക് മാത്രമേ ഈ പാലത്തിനടിയിലൂടെ കടന്നുപോകാന്‍ പറ്റൂ. ഈ പ്രതിസന്ധിയാണ് പദ്ധതി നടപ്പിലാക്കാന്‍ പ്രധാന തടസം . ഇത് മുന്‍കൂട്ടികാണാന്‍ അധികൃതര്‍ക്കായില്ല. എന്നാല്‍ അടുത്തിടെ മീരാന്‍കടവിലെ പഴയപാലം പൊളിച്ചുനീക്കി. പുളിമൂട്ടില്‍കടവ് കേന്ദ്രീകരിച്ച് കഠിനംകുളത്തേക്ക് ചെറിയബോട്ടുകളുടെ സര്‍വീസ് ഇടയ്‌ക്ക് ആരംഭിച്ചെങ്കിലും വൈകാതെ അതും നിലച്ചു. കൊല്ലമ്പുഴ പാലത്തിനു സമീപത്തെ കടവില്‍ താത്കാലിക ബോട്ട് ജെട്ടി നിര്‍മിച്ചിരുന്നു. എന്നാല്‍ ഈ ഭാഗത്തെ ആറ്റില്‍ വീണയാളെ തെരയുന്നതിനിടെ കൂടുതലാളുകള്‍ കയറിയതോടെ ഈ ബോട്ടു വെള്ളത്തിലേക്ക് മറിയുകയും ചെയ്തു.

കഠിനംകുളത്തു നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുതലപ്പൊഴിയുടെ വാമനപുരം നദിയിലേക്കും ,അവിടെനിന്ന് പുളിമൂട്ടില്‍ക്കടവ് വഴി ആറ്റിങ്ങല്‍ കലാപം നടന്ന കൊല്ലമ്പുഴ കടവിലേക്കും , അഞ്ചുതെങ്ങ് കായലിലൂടെ അഞ്ചുതെങ്ങ് കോട്ടയും അകത്തുമുറി പൊന്നുംതുരുത്തെന്ന ദ്വീപും ചുറ്റി അകത്തുമുറിയിലെത്തും. അവിടെനിന്ന് ഇതേറൂട്ടില്‍ തിരിച്ചുമുള്ള യാത്ര പ്രയോജനപ്പെടുത്താവുന്നതാണ് . നിലവിലെ കെഎസ്ആര്‍ടി സി ടൂറിസം പദ്ധതിയുമായി കൈകോര്‍ത്ത് ജില്ലയിലെയും സമീപ ജില്ലകളിലെയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.അധികൃതര്‍ മനസുവെച്ചാല്‍ കായലോര ടൂറിസം പദ്ധതിക്ക് വന്‍ സാദ്ധ്യതകളുണ്ടാകും.

Tags: ThiruvananthapuramDepartment of TourismLocal NewsKadinamkulam Kayaloram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

Thiruvananthapuram

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

Kerala

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

Thiruvananthapuram

എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്‌ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കം; ദിവസവും അരങ്ങേറുന്നത് വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു

പുതിയ വാര്‍ത്തകള്‍

മാവേലിക്കര പുന്നമൂട് സാം ഏബ്രഹാമിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് ആരംഭിച്ച ത്രിവര്‍ണ സ്വാഭിമാന യാത്ര 2018ല്‍ കശ്മീരില്‍ പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ സാം ഏബ്രഹാമിന്റെ അമ്മ സാറാമ്മ ഏബ്രഹാം, സിറോ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനം മുന്‍ വികാരി ജനറല്‍ യുഹാനോന്‍ പുത്തന്‍വീട്ടില്‍ റമ്പാന്‍ എന്നിവര്‍ ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, തിരക്കഥാകൃത്ത് പ്രവീണ്‍ ഇറവങ്കര, ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, എന്‍. ഹരി, കെ. സോമന്‍, എം.വി. ഗോപകുമാര്‍, ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സമീപം

ഭാരതത്തെ നിസാരമായി കാണാനാവില്ലെന്ന് ലോകരാഷ്‌ട്രങ്ങള്‍ മനസിലാക്കി: ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്

കുടിയേറ്റക്കാര്‍ക്ക് റിയാലിറ്റി ഷോ; സമ്മാനം യുഎസ് പൗരത്വം!

മധ്യപൂര്‍വേഷ്യയിലെ സമാധാനം; ട്രംപ് കള്ളം പറയുന്നു: ഇറാന്‍

റഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ട്രെയിൻ ഓടും ; 2026 ഓടെ സർവേ പൂർത്തിയാകുന്ന ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതി മുന്നോട്ട്

തുര്‍ക്കിയുമായുള്ള അക്കാദമിക് സഹകരണങ്ങള്‍ അവസാനിപ്പിച്ച് ചണ്ഡിഗഡ് സര്‍വകലാശാല

ശ്വാസകോശ അര്‍ബുദം: ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിയ്‌ക്കുക

ഭയമില്ല… കശ്മീരിലേക്ക് ടിക്കറ്റെടുത്ത് ഷാദി ഡോട്ട് കോം ഉടമ

വൃക്ക ആരോഗ്യത്തിനും എല്ലിന്റെയും മുടിയുടെയും ആരോഗ്യത്തിനും മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനും തക്കാളി

ഭാരത വിരുദ്ധ രാജ്യങ്ങളെ ശാക്തീകരിക്കാനാകില്ല: ഉപരാഷ്‌ട്രപതി

നരച്ച മുടി കറുപ്പിക്കാന്‍ നാരങ്ങയും ഉരുളക്കിഴങ്ങും ചേര്‍ന്നൊരു മിശ്രിതവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies