Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദ്യം ഒസാമ ബിന്‍ലാദന്റെ പടം, പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രം…പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള ബന്ധം പറയാന്‍ ഇതിനപ്പുറം എന്തു വേണം

ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 09:19 pm IST
in India
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍ ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാക് പ്രധാനമന്ത്രിയ്ക്കൊപ്പം പങ്കെടുത്ത ആഗോള ഭീകരന്‍ ഹഫീസ് അബ്ദുള്‍ റൗഫ് (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (നടുവില്‍) രണ്‍വീര്‍ അലബാദിയ )വലത്ത്)

ന്യൂദല്‍ഹി: ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ. പക്ഷെ അതിലൂടെ ജനത്തിന് പാകിസ്ഥാനും തീവ്രവാദവും തമ്മിലുള്ള ബന്ധം വ്യക്തമായി.

ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്റെ മുന്‍പില്‍ ആദ്യം ഒസാമ ബിന്‍ലാദന്റെ ചിത്രമാണ് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത്. യൂഎസിലെ നേവി സീല്‍സ് എന്ന പ്രത്യേക ഏറ്റുമുട്ടല്‍ ദൗത്യം നടത്തുന്ന സംഘമാണ് പാകിസ്ഥാനില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ 2011ല്‍ വെടിവെച്ച് കൊന്നത്. പിന്നീട് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത് പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രമാണ്.

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫിനൊപ്പം മുഖ്യാതിഥിയായി പങ്കെടുത്ത ആളാണ് ഹഫീസ് അബ്ദുള്‍ റൗഫ്. ആരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ്? അദ്ദേഹം ലഷ്കര്‍ ഇ ത്വയിബയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ഹഫീസ് അബ്ദുള്‍ റൗഫിനെ ഒരു സാധാരണക്കാരന്‍ എന്നാണ് ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരിചയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഒരു പാകിസ്ഥാന്‍കാരനായ ജേണലിസ്റ്റാണ് അരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ് എന്ന് വിശദീകരിച്ചുകൊണ്ട രംഗത്തെത്തിയത്. അമേരിക്കയുടെ ആഗോള ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട അപകടകാരിയായ ഭീകരനാണ് ഹഫീസ് അബ്ദുള്‍ റൗഫ്. “ഇതേക്കാള്‍ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല” എന്ന വാചകത്തോടെയാണ് രണ്‍വീര്‍ അലബാദിയ തന്റെ വാദം അവസാനിപ്പിച്ചത്.

പക്ഷെ അപ്പോഴേക്കും പ്രേക്ഷകര്‍ക്ക് പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള അകമഴിഞ്ഞ ഹൃദയബന്ധം എത്രത്തോളമെന്ന് മനസ്സിലായിക്കഴിഞ്ഞിരുന്നു. ഒസാമ ബിന്‍ ലാദന് ഒളിസങ്കേതം ഒപ്പിച്ചുകൊടുത്ത അതേ പാകിസ്ഥാനില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഗോള ഭീകരനായ ഹഫീസ് അബ്ദുള്‍ റൗഫ്. അതായത് ലോകത്തിലെ അതിഭീകരരായ ഒസാമ ബിന്‍ലാദനും ഹഫീസ് അബ്ദുള്‍ റൗഫും അഭയം തേടിയതും അവര്‍ക്ക് അഭയകേന്ദ്രം തയ്യാറാക്കപ്പെടുന്നതും പാകിസ്ഥാന്റെ മൂക്കിന് താഴെയാണ് എന്നാണ് രണ്‍ബീര്‍ അലബാദിയ ചര്‍ച്ചയില്‍ രണ്ടേ രണ്ട് ചിത്രം ഉയര്‍ത്തിക്കാട്ടി തെളിയിച്ചത്.

Tags: terrorismpakistanranveer allabadiaOsamabinladenHafizAbdulRaufBeerbicepBritishjournalst Piers Morgan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.