Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

Janmabhumi Online by Janmabhumi Online
May 15, 2025, 11:49 am IST
in Kozhikode
തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞനായിരുന്നു ഡോ. എം.ജി.എസ്. നാരായണനെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍. തപസ്യ കലാ-സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രരചന ശാസ്ത്രപഠനത്തിന്റെ നിഷ്‌കര്‍ഷയോടെ നടത്തിയ ചരിത്രകാരനാണ് എംജിഎസ്. അദ്ദേഹത്തിലെ ലാളിത്യമാണ് തന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. നൈര്‍മ്മല്യവും കാര്‍ക്കശ്യവും ഒരുമിച്ച് ചേര്‍ന്ന വ്യക്തിത്വം. ആശയപരവും സാമൂഹ്യവുമായ വിമര്‍ശനം നടത്തുമ്പോള്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം വലുപ്പച്ചെറുപ്പമില്ലാതെ വ്യക്തികളോട് ഇടപഴകുമ്പോള്‍ നൈര്‍മ്മല്യവും കാത്തുസൂക്ഷിച്ചുവെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

ആര്‍ക്കും ഏത് ചോദ്യത്തിനും ലളിതമായ ഭാഷയില്‍ ഉത്തരം നല്കാന്‍ കഴിയുന്ന ചരിത്രകാരനായിരുന്നു എം.ജി.എസ് എന്ന് അദ്ദേഹത്തിന്റെ ശിഷ്യനും ചരിത്ര ഗവേഷകനുമായ പ്രൊഫ. പി. നാരായണന്‍ അനുസ്മരിച്ചു. അദ്ദേഹം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച വന്നേരി ഗ്രന്ഥവരി ആണ് എം.ജി.എസിന്റെ ഏറ്റവും വലിയ സംഭാവന. കേരളത്തില്‍ ഗ്രന്ഥവരികളുടെ വിശകലനത്തിനുള്ള ആദ്യ മാതൃകയായിരുന്നു അത്. ചരിത്രമെന്നാല്‍ വേറും രചനയല്ലെന്നും രേഖകളുടെ പിന്‍ബലം അതിന് വേണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു എന്നും പ്രൊഫ. നാരായണന്‍ പറഞ്ഞു.

ചരിത്രത്തോടൊപ്പവും മനുഷ്യര്‍ക്കൊപ്പവും നടന്ന അനുപമമായ വ്യക്തിത്വമായിരുന്നു എം.ജി.എസ്. നാരായണനെന്ന് സാഹിത്യകാരന്‍ യു.കെ. കുമാരന്‍ പറഞ്ഞു. കള്ളം പറയുന്ന ചരിത്രകാരന്മാര്‍ക്കിടയില്‍ സത്യസന്ധമായ ചരിത്രാന്വേഷണം നടത്തി എന്നതാണ് എം.ജി.എസിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന് സ്വന്തമായ ഒരു ചരിത്രരചനാ സമ്പ്രദായമുണ്ടാകണമെന്ന് എം.ജി.എസ്. വാദിച്ചു എന്ന് അദ്ധ്യക്ഷത വഹിച്ച തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ചൂണ്ടിക്കാട്ടി. ചരിത്രരംഗത്ത് മാത്രമല്ല, സാമൂഹ്യരാഷ്‌ട്രീയസാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉദാത്തമായ ഉപദേശങ്ങള്‍ അദ്ദേഹം നല്കി എന്നും പ്രൊഫ. ഹരിദാസ് പറഞ്ഞു. പ്രൊഫ. കെ.പി. ശശിധരന്‍, എം. ശ്രീഹര്‍ഷന്‍ എന്നിവരും സംസാരിച്ചു.

തപസ്യ സംസ്ഥാന സമിതി അംഗം കാവാലം ശശികുമാര്‍ സ്വാഗതവും ജില്ല ജോയിന്റ് സെക്രട്ടറി ദിനേശ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.

Tags: Memorial ConferenceTapasya Kala sahityavedi#HistorianDr. M.G.S. NarayananMGS. ScientistDr. P. Raveendran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

Kerala

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

Kerala

എംജിഎസ് സാംസ്‌കാരിക മുദ്ര പതിപ്പിച്ച ചരിത്രകാരന്‍: തപസ്യ

Kerala

ഡോ.എം.ജി.എസ് നാരായണന്റെ വിയോഗം ചരിത്രപഠന ശാഖയ്‌ക്ക് വലിയ നഷ്ടം: മന്ത്രി ഡോ:ആർ.ബിന്ദു

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

സൽമാൻ ഖാൻ ഗുരുതരമായ മസ്തിഷ്ക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു ; തുറന്ന് പറഞ്ഞത് കപിൽ ശർമ്മ ഷോയിൽ

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് വിജയം 2016നുശേഷം ആദ്യമായി, അൻവർ ഫാക്ടർ ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies