Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യയുടെ വെള്ളം ഇന്ത്യയ്‌ക്കെന്ന് മോദി; ഉറച്ച പ്രസ്താവനയില്‍ ഞെട്ടി പാകിസ്ഥാന്‍

ഇന്ത്യയുടെ വെള്ളം ഇന്ത്യയ്‌ക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ അവകാശവാദം മോദി നടത്തിയത്. ഇത് പാകിസ്ഥാന്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്.

Janmabhumi Online by Janmabhumi Online
May 6, 2025, 11:12 pm IST
in India, World
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്ത്യയുടെ വെള്ളം ഇന്ത്യയ്‌ക്ക് അവകാശപ്പെട്ടതാണെന്ന് പ്രധാനമന്ത്രി മോദി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ അവകാശവാദം മോദി നടത്തിയത്. ഇത് പാകിസ്ഥാന്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്.

“നേരത്തെ ഇന്ത്യയിലെ ജലം പോലും ഇന്ത്യയില്‍ നിന്നും പുറത്തേക്ക് (പാകിസ്ഥാനിലേക്ക്) ഒഴുകുകയായിരുന്നു. ഇനി ഇന്ത്യയുടെ ജലം ഇന്ത്യയുടെ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കും. അത് ഇന്ത്യയുടെ പുരോഗതിക്കായി ഉപയോഗിക്കും. “- മോദി പറഞ്ഞു. അതിശക്തമായ പ്രസ്താവനയാണ് മോദി നടത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ ഇടിത്തീ പോലെയാണ് മോദിയുടെ വാക്കുകള്‍ പതിച്ചിരിക്കുന്നത്. കാരണം സിന്ധുനദീജലം മരവിപ്പിച്ചാലും ആഗോളരാജ്യങ്ങളും ലോകബാങ്ക് പോലുള്ളസമിതികളും ഇടപെട്ട് ഇന്ത്യയില്‍ നിന്നുള്ള നീരൊഴുക്ക് പുനസ്ഥാപിക്കുമെന്ന പാകിസ്ഥാന്റെ പ്രതീക്ഷയ്‌ക്ക് വന്‍ ആഘാതമാണ് മോദിയുടെ ഈ വാക്കുകള്‍ നല്‍കിയിരിക്കുന്നത്.

സിന്ധുനദീജലക്കരാര്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ച ശേഷം ചെനാബ് നദിയിയെ ജലമൊഴുക്ക് ഷട്ടര്‍ താഴ്‌ത്തി ഇന്ത്യ കുറച്ചുകൊണ്ടിരിക്കുകയാണ്. ഉയരത്തിലുള്ള ഇന്ത്യയുടെ ഭൂപ്രദേശത്ത് നിന്നും പാകിസ്ഥാനിലെ താഴ്ന്ന പ്രദേശങ്ങളിലേക്കാണ് നദികള്‍ ഒഴുകുന്നത്. സിന്ധുനദിയിലെ ജലം പാകിസ്ഥാന് നല്‍കാതെ ഇന്ത്യയില്‍ തന്നെ മറ്റ് പ്രദേശങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ച് ആലോചനകള്‍ സജീവമായി നടന്നുവരികയാണ്. അതിനിടെയാണ് മോദിയുടെ ഈ പ്രഖ്യാപനം വന്നത്.

ചെനാബ് നദിയിലെ ജലമൊഴുക്ക് കുറഞ്ഞത് മൂലം പാകിസ്ഥാനിലെ ചില കൃഷിപ്രദേശങ്ങളെ അത് ബാധിച്ചുകൊണ്ടിരിക്കുകയാണ്. കുറെശ്ശെയായി വരള്‍ച്ച ബാധിക്കുകയാണ്.

മോദിയുടേത് പുതിയ യുദ്ധതന്ത്രം ?
ബോംബുകള്‍ വര്‍ഷിച്ച് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം പാകിസ്ഥാന് നൂറ് മുറിവുകള്‍ നല്‍കുന്ന തരത്തിലുള്ള യുദ്ധമാണ് മോദി ആഗ്രഹിക്കുന്നതെന്ന് ചില വിലയിരുത്തലുകള്‍ പുറത്തുവരുന്നുണ്ട്. കൃഷിക്ക് ആവശ്യമായതില്‍ 80 ശതമാനത്തോളം ജലവും പാകിസ്ഥാന് ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്.അതാണ് സിന്ധുനദീജലക്കരാര്‍ റദ്ദാക്കുന്നതിലൂടെ തടയപ്പെടുന്നത്. ഇത് പാകിസ്ഥാനില്‍ വലിയ വരള്‍ച്ചയ്‌ക്കും കൃഷിനാശത്തിനും കാരണമാകുമെന്ന് പറയപ്പെടുന്നു. അങ്ങിനെയെങ്കില്‍ അതിന്റെ ഭാഗമാണ് പാകിസ്ഥാനോടുള്ള ഈ ജലയുദ്ധം. ഇന്ത്യയുടെ വ്യോമപാത അടച്ചതും പാകിസ്ഥാനുമായുള്ള വ്യാപാരം നിര്‍ത്തിവെച്ചതും എല്ലാം പാകിസ്ഥാന് വലിയ ആഘാതമാണ് നല്‍കുന്നത്.

Tags: #IndiaPakWar#induswatertreaty#Induswater#Chenabshutter#Waterwarmodipakistan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഉന്നത സൈനികോദ്യോഗസ്ഥനായ ജനറല്‍ സഹീര്‍ ഷംസദ് മിര്‍സ
India

ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ഉയര്‍ത്തി ഉന്നത പാക് സൈനികോദ്യോഗസ്ഥന്‍; കയ്യബദ്ധം പറ്റാമെന്ന് സഹീര്‍ ഷംസദ് മിര്‍സ

India

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം കശ്മീരിൽ സമാധാനവും, സമൃദ്ധിയുമുണ്ട് : വികസനവും വരുന്നു : മോദി സർക്കാരിനെ പ്രശംസിച്ച് സൽമാൻ ഖുർഷിദ്

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)
India

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

World

ഇന്ത്യക്കാരെക്കാൾ നന്നായി ഞങ്ങൾ റൊട്ടി കഴിക്കുന്നു, പട്ടിണി ഇവിടെ ഇല്ലെ ; അച്ഛൻ ഹാഫിസ് സയീദിന് ജയിലിൽ വിഐപി പരിഗണനയെന്നും മകൻ തൽഹ സയീദ്

പുതിയ വാര്‍ത്തകള്‍

ഡോ. സിസ തോമസിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്ന് ഹൈക്കോടതി

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുസ്തകങ്ങള്‍ വിറ്റഴിക്കാന്‍ വരെ തന്റെ പേരും ചിത്രവും ഓണ്‍ലൈനില്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സദ്ഗുരു കോടതിയില്‍

കാലവര്‍ഷക്കെടുതി അതിരൂക്ഷം: സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി : രാജീവ് ചന്ദ്രശേഖര്‍

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ 9 പേരെ കാണാതായി

ഒറ്റപ്പാലത്ത് ഇരുചക്ര വാഹനത്തില്‍ ബസിടിച്ച് യുവതി മരിച്ചു

മാല മോഷ്ടിച്ച കേസില്‍ കുടുക്കി ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി

കപ്പല്‍ മുങ്ങിയ സംഭവം: ഷിപ്പിംഗ് കമ്പനിയുമായി ചര്‍ച്ചയ്‌ക്ക് സമിതികള്‍

തുര്‍ക്കി പ്രസിഡന്‍റ് റെസപ് തയിപ് എര്‍ദോഗാന്‍ (വലത്ത്)

പാകിസ്ഥാനെ പിന്തുണച്ച തുര്‍ക്കിയുമായി ബന്ധം വേര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി; ആഗസ്തില്‍ ടര്‍കിഷ് എയര്‍ലൈന്‍സുമായുള്ള ബന്ധം വേര്‍പെടുത്തും

കോഴിക്കോട്  കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ വീടുകളില്‍ നിന്ന് 6,20,000 രൂപ പിടിച്ചെടുത്ത് വിജിലന്‍സ്, സംഭവം നാളെ വിരമിക്കാനിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies