Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘രാമജന്മഭൂമി’ യില്‍ എം.ജി.എസിന്റെ ഇടപെടല്‍ നിര്‍ണായകമായി

അഡ്വ. പി. മോഹന്‍ദാസ് by അഡ്വ. പി. മോഹന്‍ദാസ്
Apr 27, 2025, 02:55 am IST
in Main Article

അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ കാരണക്കാരന്‍ എം.ജി.എസ് നാരായണനാണ്. അക്കാര്യം എനിക്ക് നേരിട്ടനുഭവമുള്ള കാര്യമാണ്. ഇടത് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) അദ്ധ്യക്ഷനായിരുന്ന കാലത്ത് എംജിഎസ് അതിന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു. ഇടത് ചരിത്രകാരന്മാര്‍ ഒറ്റക്കെട്ടായി അയോധ്യ ശ്രീരാമജന്മഭൂമിയാണെന്നതിനുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ഐസിഎച്ചാറിലുണ്ടായിരുന്നത് എം.ജി.എസ്. ഫോട്ടോ കോപ്പിയെടുത്തു വച്ചു. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ എന്നോട് ഇക്കാര്യം പറയുകയും ഇത് സംഘടനാ നേതൃത്വത്തിലുള്ളവര്‍ക്ക് കൈമാറണമെന്നും പറഞ്ഞു. പരമേശ്വര്‍ജി, ഒ. രാജഗോപാല്‍, മുരളീമനോഹര്‍ ജോഷി എന്നിവരുമായി ഈ തെളിവുകള്‍ പങ്കുവയ്‌ക്കാന്‍ ഇടയായത് അങ്ങനെയാണ്. പരമേശ്വര്‍ജിയുമായി വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നിരവധി തവണ പരമേശ്വര്‍ജിയും എം.ജി.എസ്സും തമ്മില്‍ ദീര്‍ഘനേരത്തെ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ചിലതെല്ലാം എന്റെ വീട്ടില്‍ വച്ചായിരുന്നു.

എന്റെ അടുത്ത ബന്ധുകൂടിയായിരുന്നു എം.ജി.എസ്. അദ്ദേഹത്തിന്റെ അമ്മാവനും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം. ഗംഗാധരന്‍ വിവാഹം ചെയ്തത് എന്റെ സഹോദരിയെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്ന് കാണാന്‍ എനിക്ക് സാധിച്ചു. ചരിത്രകാരന്‍ എന്നതിലുപരി, നല്ലൊരു കവിയും സാഹിത്യാസ്വാദകനും ചിത്രകാരനും കലാനിരൂപകനുമൊക്കെയായിരുന്നു എം.ജി.എസ്. ഇരുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ അദ്ധ്യാപകനായി ചേരുന്നത്. രാഷ്‌ട്രീയ വിമര്‍ശകന്‍ എന്ന നിലയില്‍ സ്വതന്ത്രചിന്താഗതി പുലര്‍ത്തി. ആദ്യകാലത്ത് അമ്മാവനായ എം. ഗംഗാധരനും എം.ജി.എസ്സുമെല്ലാം കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്നു. എന്നാല്‍ പിന്നീട് എം.ജി.എസ്. കമ്മ്യൂണിസത്തിന്റെ വിമര്‍ശകനായി മാറി. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ വിമര്‍ശിച്ചുകൊണ്ടുള്ള വെളിപ്പെടുത്തല്‍ ഏറെ വിവാദമായി. താന്‍ കണ്ടെത്തിയ സത്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. ഒരിക്കലും ഒരു ഭരണകൂടത്തോടും ഒട്ടിനില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇടതിനെയും വലതിനെയും ഒരുപോലെ വിമര്‍ശിച്ചു. അതുകൊണ്ടാവാം അക്കാദമിക രംഗത്തെ അതികായനായിട്ടും കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലറായി അദ്ദേഹം നിയമിക്കപ്പെടാതെ പോയത്.

ഞാന്‍ ഭാരവാഹിയായ തോടയം കഥകളി യോഗത്തിന്റെ രക്ഷാധികാരിയായിരുന്നു. സെന്റര്‍ ഫോര്‍ മോഹിനിയാട്ടത്തിന്റെ പ്രവര്‍ത്തനത്തിലും സജീവമായി സഹകരിച്ചു. ക്ലാസ്സിക്കല്‍ കലകളില്‍ അഗാധജ്ഞാനമുണ്ടായിരുന്ന അദ്ദേഹം അത്തരം വേദികളില്‍ നടത്താറുണ്ടായിരുന്ന പ്രഭാഷണങ്ങള്‍ വിലപ്പെട്ടതായിരുന്നു. നാലഞ്ച് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്.

Tags: Ram JanmabhoomiDr MGS Narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു
India

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

Editorial

ചരിത്രത്തിനൊപ്പം നടന്ന മഹാരഥന്‍

Kerala

സര്‍വ്വകലാശാലയുടെ ഗുരു

ഇഎംഎസ്സിനൊപ്പം യോഗവേദിയില്‍
Kerala

ഇഎംഎസിന്റെ ആ കളവ് പുറത്തായതിങ്ങനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.