Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണടച്ചാല്‍ ശവമടക്ക് പ്ലാന്‍ ചെയ്യുന്ന നാട്…എനിക്കൊരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല, ഫാന്‍സ് ക്ലബ്ബുമില്ല: വേദനയോടെ ബാബു ആന്‍റണി

തനിക്ക് ഇതുവരെ നടന്‍ എന്ന നിലയ്‌ക്ക് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ലെന്നും തന്റെ പേരില്‍ ഒരു ഫാന്‍സ് ക്ലബ്ബ് പോലും ഇല്ലെന്നും മലയാളസിനിമയില്‍ 40 വര്‍ഷക്കാലം ചെലവിട്ട നടന്‍ ബാബു ആന്‍റണി. ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹം സങ്കടം പങ്കുവെച്ചത്. താങ്കളുടെ അഭിനയം നന്നായി എന്ന് പറഞ്ഞ് ആരെങ്കിലും ഒരു നാരങ്ങ മിഠായി പോലും വാങ്ങിത്തന്നില്ലെന്നും അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.

Janmabhumi Online by Janmabhumi Online
Apr 9, 2025, 09:45 pm IST
in Kerala, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: തനിക്ക് ഇതുവരെ നടന്‍ എന്ന നിലയ്‌ക്ക് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ലെന്നും തന്റെ പേരില്‍ ഒരു ഫാന്‍സ് ക്ലബ്ബ് പോലും ഇല്ലെന്നും മലയാളസിനിമയില്‍ 40 വര്‍ഷക്കാലം ചെലവിട്ട നടന്‍ ബാബു ആന്‍റണി. ഒരു യുട്യൂബ് ചാനല്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹം സങ്കടം പങ്കുവെച്ചത്. താങ്കളുടെ അഭിനയം നന്നായി എന്ന് പറഞ്ഞ് ആരെങ്കിലും ഒരു നാരങ്ങ മിഠായി പോലും വാങ്ങിത്തന്നില്ലെന്നും അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.

കണ്ണടച്ചാല്‍ ശവമടക്ക് പ്ലാന്‍ ചെയ്യുന്നവരുടെ നാടാണിതെന്നും അതില്‍ നിന്നൊക്കെ രക്ഷപ്പെട്ട് ഇന്നും ജീവിക്കുകയാണെന്നും ബാബു ആന്‍റണി പറയുന്നു. കൃതാര്‍ത്ഥതയോടെ ഓര്‍ക്കുന്ന മുഖം സംവിധായകന്‍ ഭരതേട്ടന്‍റേയാണെന്നും ബാബു ആന്‍റണി പറയുന്നു. നീയൊരു സിനിമ ചെയ്യുമ്പോള്‍ 50 വര്‍ഷത്തിനപ്പുറം ഓര്‍ക്കാന്‍ പറ്റുന്ന സിനിമയായിരിക്കണമെന്ന് ഭരതേട്ടന്‍ എപ്പോഴും പറയുമായിരുന്നെന്നും ബാബു ആന്‍റണി.

എമ്പുരാന്‍ എന്ന സിനിമയില്‍ പൃഥ്വിരാജ് വിളിക്കുമെന്ന് പ്രതീക്ഷിച്ചു. കാരണം പൃഥ്വിരാജൊക്കെ എന്റെ മടിയില്‍ ഇരുന്ന് വളര്‍ന്ന പിള്ളേരാണ്. – ബാബു ആന്‍റണി പറയുന്നു. എത്രയോ സിനിമകളില്‍ കയ്യടി വാങ്ങിയിട്ടും ഇതുവരെയും ഒരാളും തന്നെ അധികം നായകനാക്കാന്‍ തയ്യാറായിട്ടില്ലെന്ന് ബാബു ആന്‍റണി പറയുന്നു. താന്‍ ഇപ്പോഴും വേണ്ടത്ര ഉപയോഗിക്കപ്പെടാത്ത നടനാണെന്നും ബാബു ആന്‍റണി പറയുന്നു.

12 ഹിറ്റുകള്‍ തുടര്‍ച്ചയായി ഉണ്ടായ സമയത്താണ് തനിക്ക് ജീവിതത്തില്‍ തിരിച്ചടി കിട്ടിയത്. തനിക്കെതിര വിവാദങ്ങളു വിമര്‍ശനങ്ങളും ഉണ്ടായപ്പോള്‍ താന്‍ അതിനെ ശ്രദ്ധാപൂര്‍വ്വം അതിജീവിക്കുകയായിരുന്നുവെന്നും ഒഴുക്ക് ശക്തമായാല്‍ അതിനെതിരെ നീന്തരുതെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ താന്‍ പതച്ചുകിടക്കുകയേ ഉള്ളൂവെന്നും ബാബു ആന്‍റണി. ദൈവവിശ്വാസിയാണ് ഞാന്‍. എന്നോട് പലരും ദൈവം ഉണ്ടെന്ന് തെളിയിക്കാന്‍ പറയാറുണ്ട്. അപ്പോള്‍ ഞാന്‍ അവരോട് ദൈവം ഇല്ല എന്നത് തെളിയിക്കാമോ എന്ന് ചോദിക്കും. അപ്പോള്‍ അവര്‍ കൈമലര്‍ത്തും. ദൈവമുള്ളതിന് തെളിവാണ് തനിക്ക് വീണ്ടും റോളുകള്‍ കിട്ടിയതെന്ന് ബാബു ആന്‍റണി. ജനങ്ങളുടെ സ്നേഹം അപാരമാണെന്നും അദ്ദേഹം പറയുന്നു. ഹിറ്റ് ലര്‍ ബ്രദേഴ്സ് എന്ന സിനിമയായിരുന്നു ഒരു ഗ്യാപിന് ശേഷം ചെയ്തത്. അത് വന്‍ വിജയമായി. പിന്നീട് സ്രാവ് എന്ന സിനിമ ചെയ്തു. അതും വിജയമായി. അതിന് ശേഷം സിനിമയില്ല. പിന്നീട് ഉത്തമന്‍ എന്ന ഒരു സിനിമ ചെയ്തു. പിന്നീട് ഗ്രാന്‍റ് മാസ്റ്റര്‍, ഇടുക്കി ഗോള്‍ഡ്, കായം കുളം കൊച്ചുണ്ണി, കാക്കമുട്ട എന്നീ സിനിമകളില്‍ നല്ല കയ്യടി കിട്ടി. എന്നിട്ടും സിനിമകള്‍ കിട്ടിയില്ല. പക്ഷെ ഇപ്പോഴാണ് കൂറെ സിനിമകള്‍ കിട്ടുന്നത്. അതും സഹനടന്റെ റോളുകളില്‍. പക്ഷെ ഇപ്പോഴും ഒരു നായകസിനിമകിട്ടണമെന്ന് ആഗ്രഹിച്ചുപോകുന്നുവെന്ന് ബാബു ആന്‍റണി പറയുന്നു.

സംവിധായകന്‍ ഭരതന്റെ ‘ചിലമ്പ്’ എന്ന സിനിമയില്‍ ആയിരുന്നു ഒരു അഭ്യാസിയായ വില്ലനായിരുന്നു ഇത്. 1986ല്‍ ബാബു ആന്‍റണിയുടെ അരങ്ങേറ്റം. വില്ലനായി തുടങ്ങിയെങ്കിലും പിന്നീട് സഹനടനും നായകനും വരെയായി. ഭരതന്റെ തന്നെ വൈശാലി (1988), എം.പി. സുകുമാരന്‍നായര്‍ സംവിധാനം ചെയ്ത അപരാഹ്നം (1991), ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ഉപ്പുകണ്ടം ബ്രദേഴ്സ് (1993) എന്നിവയാണ് ബാബു ആന്‍റണിയുടെ സിനിമാജീവിതത്തില്‍ ഏറെ കയ്യടി വാങ്ങിക്കൂട്ടിയ സിനിമകള്‍. പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ആ കഥാപാത്രത്തിന് ഇന്നും ബാബു ആന്‍റണിയ്‌ക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്.

പല സിനിമകളിലും റോള്‍ വേണമെന്ന് ഞാനും ജനങ്ങളും ആഗ്രഹിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. എങ്കിലും വൈശാലിയിലെ ലോമപാദരാജാവും ചന്തയിലെ സുല്‍ത്താനും കടലിലെ ബാപ്പുട്ടിയും അപരാഹ്നത്തിലെ നന്ദകുമാര്‍ ഉള്‍പ്പെടെ ഓര്‍ക്കാന്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ കിട്ടി. ആര്‍ഡിഎക്സില്‍ തനിക്ക് നല്ല കയ്യടി കിട്ടിയെന്നും ബാബു ആന്‍റണി പറയുന്നു. വെറും ഒമ്പത് സെക്കന്‍റ് മാത്രമാണ് താന്‍ ആര്‍ഡിഎക്സില്‍ ഉള്ളത്. പക്ഷെ അതിന് നല്ല സ്വീകരണം കിട്ടി. – ബാബു ആന്‍റണി പറയുന്നു.

ഇദ്ദേഹം സിംഹളയും ഇംഗ്ലീഷും ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ആകെ 170 സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴും അമേരിക്കയിലെ ഹൂസ്റ്റണില്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. സിംബയോസിസില്‍ നിന്നും എച്ച് ആറില്‍ എംബിഎ എടുത്തയാളാണ് ബാബു ആന്‍റണി.

 

Tags: #DirectorBharathan#OruJathiJathakamLatest infovaishali#MalayalamCinema#BabuAntony#Charmila
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

Sports

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

Entertainment

‘നടിയോട് എന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടു; വിശദീകരണവുമായി ഉണ്ണി മുകുന്ദന്‍

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു;താന്‍ അജയ്യനാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിച്ച് കാള്‍സന്‍ 

Entertainment

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

അധ്യാപകരുടെ പൊതു സ്ഥലംമാറ്റം പൂര്‍ത്തിയായി, ജൂണ്‍ 2 ന് തന്നെ പുതിയ സ്‌കൂളില്‍ ചേരണം

87 മുനിസിപ്പാലിറ്റികളിലായി 3241 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളില്‍ 421 വാര്‍ഡുകള്‍: അന്തിമവിജ്ഞാപനമായി

കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് പേർ അറസ്റ്റിൽ

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക് ലാറ്ററല്‍ എന്‍ട്രിക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കാറ്റിലും മഴയിലും വൈദ്യുതി പുനസ്ഥാപിക്കല്‍: ദുരന്ത നിവാരണ നിയമം ബാധകമാക്കി, ഫയര്‍ഫോഴ്‌സും സഹായിക്കണം

പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കും, ആദ്യ അലോട്ട്‌മെന്റ് 2 ന്, ആകെ സീറ്റുകള്‍ 4,42,012

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

സിനിമാ മേഖലയിലെ ചൂഷണം : നിയമനിര്‍മാണം വേഗത്തിലാക്കണമെന്ന് കോടതി

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies